ചേർത്ത് പിടിച്ച് ലാലേട്ടൻ… കുംഭമേളയിൽ താരമായ പെൺകുട്ടിയെപ്പോലെ സരസ് മേളയിൽ താരമായി മുതിര്‍ന്ന ഹരിതകര്‍മ സേനാംഗം പൊന്നമ്മച്ചേച്ചി

ചെങ്ങന്നൂര്‍: സരസ് മേളയുടെ മുഖ്യ സംഘാടകനായ മന്ത്രി സജി ചെറിയാന്‍ നടന്‍ മോഹന്‍ലാലിനെ പൂച്ചെണ്ടു നല്‍കി സ്വീകരിക്കാന്‍ ക്ഷണിച്ചത് ചെങ്ങന്നൂര്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മ സേനാംഗം പൊന്നമ്മച്ചേച്ചിയെ. പൂച്ചെണ്ട് സ്വീകരിച്ച് ലാല്‍ പൊന്നമ്മച്ചേച്ചിയെ ചേര്‍ത്തുനിര്‍ത്തിയതോടെ കരഘോഷങ്ങള്‍ ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ മാലിന്യമുക്ത കേരളം പദ്ധതിയെക്കുറിച്ച് മോഹന്‍ലാല്‍ തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു. കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യങ്ങളെന്നും വേദിയില്‍ ചൊല്ലിയ ശുചിത്വ പ്രതിജ്ഞ എല്ലാവരും പ്രവൃത്തിപഥത്തില്‍ എത്തിക്കണമെന്നും ലാല്‍ പറഞ്ഞു. ഗൃഹനാഥകളെ ശക്തീകരിക്കുന്നതിലൂടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്കു മാറുമെന്ന് തെളിയിക്കുകയാണ് കുടുംബശ്രീ. മഹാനഗരങ്ങളില്‍ നടക്കുന്ന മേള ചെങ്ങന്നൂര്‍ പോലെയുള്ള സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ചെങ്ങന്നൂര്‍ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂര്‍ പുരസ്‌കാരം നടന്‍ മോഹന്‍ലാലിന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പു മന്ത്രി സജി…

Read More

ചുണ്ടിൽ സൂപ്പർഗ്ലൂ തേച്ച് യുവാവ്;വായ തുറക്കാൻ പോലുമാകാതെ പേടിച്ച് കരയുന്ന വീഡിയോ വൈറൽ

വിവിധ തരത്തിലുള്ള വാർത്തകളാണ് ദിവസേന സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചില പ്രാങ്ക് വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു. കേവലം ലൈക്കിനും ഷെയറിനും വേണ്ടി ആളുകൾ എന്തും ചെയ്യുന്ന അവസ്ഥയാണ് പൊതുവെ കാണപ്പെടുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. @badis_tv എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക്‌വച്ചിരിക്കുന്നത്. ഒരു യുവാവ് തന്‍റെ ചുണ്ടിൽ സൂപ്പർഗ്ലൂ തേക്കുന്നതാണ് വീഡിയോയുടെ തുടക്കം.ഗ്ലൂ തേച്ചതോടെ യുവാവിന്‍റെ രണ്ട് ചുണ്ടും ഒട്ടിപ്പിടിക്കുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ട യുവാവിന് പോലും ചിരി വരികയാണ്. കുറേ നേരം അവൻ ഇരുന്ന് ചിരിക്കുന്നത് കാണാം. എന്നാൽ, ഈ ചിരി അധികം നീണ്ടുനിന്നില്ല. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ യുവാവിന് തന്‍റെ ചുണ്ടുകൾ വേർപ്പെടുത്താനോ വായ തുറക്കാനോ സാധിക്കുന്നില്ല. അവൻ കരയുന്നതാണ് പിന്നീട് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.           View…

Read More

ബ്ലൂ മൺഡേയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വർഷത്തിലെ ഏറ്റവും വിഷാദം നിറഞ്ഞ ദിനം ഈ ആണത്രേ!

പഠിക്കുന്ന കാലത്ത് ശനിയും ഞായറും അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലോ കോളജിലോ ഒക്കെ പോകാൻ മടിയാണ്. ജോലി കിട്ടിയ ശേഷവും മടിയുടെ കാര്യത്തിൽ മാറ്റമില്ലാത്തവരും ഉണ്ട്. എല്ലാവർഷവും ജനുവരി മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച ബ്ലൂ മൺഡേ ആയി കണക്കാക്കപ്പെടുന്നു എന്ന് അറിയാമോ? ക്രിസ്മസ്, പുതുവത്സര അവധിക്ക് ശേഷം ആളുകൾ ജോലിയിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങിയെത്തുന്ന ദിവസം എന്ന രീതിയിലാണ് ജനുവരി മാസത്തിന്‍റെ പകുതിയായ ഈ തിങ്കളാഴ്ചയെ നിരാശാജനകമായ തിങ്കളാഴ്ച അഥവാ ബ്ലു മൺഡേ എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ ആളുകളേക്കാൾ വിദേശരാജ്യങ്ങളിൽ ഇത് കുറച്ചുകൂടി യോജിച്ചേക്കാം. ചില സന്ദർഭങ്ങളിൽ ജനുവരിയിലെ രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ചകളെയും ബ്ലൂ മൺഡേ ആയി വിശേഷിപ്പിക്കാറുണ്ട്.

Read More

ഇനി ഇതും കുടിക്കേണ്ടി വരുമോ… ഗോമൂത്രത്തിന് ഔഷധഗുണം: സംവാദത്തിനു തയാറെന്ന് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന അവകാശവാദത്തിൽ സംവാദത്തിനു തയാറെന്നും വിഷയത്തെ രാഷ്ട്രീയവൽകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി. ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങൾ അമേരിക്കയിൽ അടക്കം നടന്നിട്ടുണ്ടെന്നും ഇതിന്‍റെ അണുനാശിനിശേഷിയെക്കുറിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാണകം, ഗോമൂത്രം, പശുവിൻ പാൽ, തൈര്, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ അടക്കം വാങ്ങാൻ സാധിക്കും. ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഐഐടിയിൽ അടക്കം ഇതിന്‍റെ ഗുണവശങ്ങളെക്കുറിച്ചാണു പഠനങ്ങൾ നടന്നിട്ടുള്ളത്. ഉത്സവ സമയങ്ങളിൽ പഞ്ചഗവ്യം കഴിക്കാറുണ്ട്. ഇതു സംബന്ധിച്ച് ഗുണകരമായ ശാസ്ത്രീയ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു. മാട്ടു പൊങ്കൽ ദിനത്തിൽ ചെന്നൈ വെസ്റ്റ് മാമ്പലത്തു നടന്ന പരിപാടിയിൽ ഗോമൂത്രം സംബന്ധിച്ച പരാമർശങ്ങൾക്കു പിന്നാലെ രൂക്ഷവിമർശനം ഉയർന്നതോടെയാണു വിശദീകരണവുമായി കാമകോടി രംഗത്തെത്തിയത്. ഡയറക്ടർ സ്ഥാനത്തുനിന്നു കാമകോടിയെ നീക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു.

Read More

വെറൈറ്റി അല്ലേ … തണുപ്പൊക്കെയല്ലേ, ഒരുകപ്പ് ചാണകസൂപ്പ് എടുക്കട്ടെ..!

തെക്കുകിഴക്കനേഷ്യയിലെ ദ്വീപ് രാഷ്‌ട്രമാണു ഫിലിപ്പീൻസ്. ഇവിടത്തെ ആളുകളുടെ ശൈത്യകാലത്തെ പ്രിയപ്പെട്ട വിഭവമാണു സൂപ്പ് ഇനത്തിൽപ്പെട്ട ‘പപ്പൈതാൻ’. പേരു കേട്ടാൽ രുചിച്ചുനോക്കാൻ ആഗ്രഹം തോന്നുക സ്വാഭാവികം. എന്നാൽ, അതിനു മുൻപ് ഈ വിഭവം തയാറാക്കുന്നത് എങ്ങനെ എന്ന് അറിയുന്നത് നല്ലതായിരിക്കും. പശുവിന്‍റെ ചാണകമാണ് സൂപ്പിന്‍റെ പ്രധാന ചേരുവ. പശുവിന്‍റെ കരളിന്‍റെയും വയറിന്‍റെയും ഭാഗങ്ങളും പച്ചക്കറികളും ഇതിൽ ചേർക്കും. ഫിലിപ്പീൻസ് സന്ദർശിച്ച ഒരു സഞ്ചാരിയാണ് ഈ വിചിത്ര വിഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ഹോട്ടലിൽനിന്ന് ‘പപ്പൈതാൻ’ സൂപ്പ് കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. കയ്പുള്ള രുചിയാണെങ്കിലും ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതിനാൽ അസുഖകരമായ മണവും രുചിയും ഇതിനില്ലെന്നു സഞ്ചാരി വീഡിയോയിൽ പറയുന്നു. അതേസമയം, സൂപ്പിനായി ചാണകം ഉപയോഗിക്കുന്നില്ലെന്നും പശുവിന്‍റെയും ആടിന്‍റെയും വയറിനുള്ളിൽനിന്നുള്ള പിത്തരസം ഉപയോഗിച്ചാണു സൂപ്പ് തയാറാക്കുന്നതെന്നുമാണു പ്രദേശവാസികൾ പറയുന്നത്. പശ്ചിമ ശാന്തസമുദ്രത്തിലെ 7,107 ദ്വീപുകൾ ചേർന്നതാണു ഫിലിപ്പീൻസ്.…

Read More

വകതിരിവ് വട്ട പൂജ്യം; വിമാനത്തിൽ ഉച്ചത്തിൽ പാട്ടുവച്ചു; വിമർശനം വന്നതോടെ വീഡിയോ ഡീലീറ്റ് ആക്കി തടിതപ്പി യുവാക്കൾ

പൗരബോധം എന്നത് എല്ലാവർക്കും വേണ്ട കാര്യമാണ്. എന്നാൽ എല്ലാവരും അത് വേണ്ടവിധം പാലിക്കുന്നില്ലന്ന് അക്ഷരാർഥത്തിൽ പറയാം. അത് തെളിയിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു വിമാന യാത്രയ്ക്കിടെയാണ് സംഭവം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ട് യുവാക്കൾ ബ്ലൂടൂത്ത് സ്പീക്കറിൽ വിമാന യാത്രയ്ക്കിടെ ഉറക്കെ പാട്ട്‌വച്ച് മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയായിരുന്നു. വരുൺ യാദവ്, ആരുഷ് ഭോല എന്നീ രണ്ട് യുവാക്കളാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വിമാനത്തിനുള്ളിൽ പാട്ട് വച്ചത്. സംഭവത്തിന്‍റെ വീഡിയോ ഇവർത്തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മറ്റ് യാത്രക്കാർക്ക് ഇവർ യാതൊരു പരിഗണനയും നൽകുന്നില്ലന്ന് ഇതിലൂടെ വ്യക്തമാണ്. ഇരുവരും ബ്ലൂടൂത്ത് സ്പീക്കറിൽ ഉച്ചത്തിൽ പാട്ട്‌വച്ച് കേൾക്കുന്നതിൽ മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പോലും ഇവർ കണക്കിലെടുക്കുന്നില്ലന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇരുവർക്കും നേരേ വിമർശനം ശക്തമായതോടെ അക്കൗണ്ടിൽ നിന്നു…

Read More

7 ലക്ഷം വിലമതിക്കുന്ന 150 കിലോ തലമുടി കള്ളൻമാർ അടിച്ചോണ്ട് പോയി; കേൾക്കണം ഇദ്ദേഹത്തിന്‍റെ കദന കഥ

ബിസിനസ് ചെയ്യുന്നതിനായി ഇറങ്ങിത്തിരിക്കുന്ന പലരുടേയും അവസ്ഥ വളരേ പരിതാപകരമാണ്. കയ്യിൽ മുഴുവൻ തുക ഒന്നും ഉണ്ടായിട്ടല്ല പലരും ഈ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ലോണെടുത്തും മറ്റുമായി പല സ്ഥലത്തു നിന്നും പണം സ്വരൂക്കൂട്ടിയാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്. ഇപ്പോഴിതാ വിഗ് നിർമ്മിക്കുന്നതിനായി ശേഖരിച്ച് വച്ചിരുന്ന മുടി കള്ളൻമാർ കൊണ്ടുപോയ വാർത്തയാണ് വൈറലാകുന്നത്. 7 ലക്ഷം രൂപ വിലമതിക്കുന്ന 150 കിലോ തലമുടി ഉൾപ്പടെ 9 ലക്ഷം രൂപയുടെ സാധനങ്ങളാണ് കള്ളൻമാർ അടിച്ചെടുത്തത്. ഹരിയാനയിലെ ഫരീദാബാദിലെ ഞ്ജിത് മണ്ഡൽ എന്ന ബിസിനസുകാരന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് ലക്ഷം രൂപയുടെ മുതലാണ് കള്ളന്മാർ മോഷ്ടിച്ചു കൊണ്ടുപോയത്. രഞ്ജിത്തിന്‍റെ അടുത്ത വീട്ടിലെ സിസിടിവി കാമറയിലാണ് കള്ളന്മാർ വരുന്നതടക്കമുള്ള ദൃശ്യങ്ങൾ പതിഞ്ഞത്. നാല് പേർ അടങ്ങുന്ന സംഘമാണ് മോഷണം നടത്തുന്നതിനായി എത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് മോഷ്ടാക്കളെ കണ്ടെത്താൻ വേണ്ടിയുള്ള ശ്രമത്തിലാണ് ഇപ്പോൾ…

Read More

ചുവപ്പും വെളുപ്പും ഇഷ്ടികകളുള്ള ഷിന്നോസുകെ നൊഹരയുടെ ഐക്കണിക് വീട്: 3.5 കോടി രൂപ ചിലവഴിച്ച് 21 കാരൻ നിർമിച്ച വീടിന്‍റെ പിന്നിലെ കഥ അറിയണോ?

ആനിമേഷൻ സീരീസിന്‍റെ കാഴ്ചക്കാർക്ക് ഷിൻ-ചാനിനെ അത്ര പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല. ഒരു ആനിമേറ്റഡ് കോമഡി സീരീസിലെ കഥാപാത്രമാണ് ഷിൻ ചാൻ. ഇപ്പോഴിതാ കടുത്ത ഒരു ഷിൻ-ചാൻ ആരാധകന്‍റെ വാർത്തയാണ് വൈറലാകുന്നത്. ഷിൻ ചാനിന്‍റെ വീടിനു സമാനമായ ഒരു വീട് പുനർനിർമ്മിച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. 21 -കാരനായ ഷെൻ എന്ന ആരാധകനാണ് വീട് പുനർനിർമിച്ചത്. 2024 ജൂലൈയിലാണ് വീടിന്‍റെ നിർമ്മാണം ആരംഭിച്ചത്‌. വീടിന് ആവശ്യമായ വസ്തുക്കൾ പലയിടങ്ങളിൽ നിന്നായി വാങ്ങി. അതുകൊണ്ട് തന്നെ ചിലവ് കുത്തനെ വർധിപ്പിച്ചു. എന്നാൽ അവന്‍റെ സ്വപ്നം യാഥാർഥ്യമാക്കാൻ ഷെന്നിന്‍റെ അമ്മ സാമ്പത്തികമായി പിന്തുണച്ചു. അതോടെ കാര്യങ്ങൾ എളുപ്പമായി. ഏകദേശം 100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വീട് ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കുന്ന ഒരു ജനപ്രിയ ഫോട്ടോഗ്രാഫി ഹോട്ട്‌സ്‌പോട്ടായി മാറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഷിൻ-ചാന്‍റെ ലോകം പൂർണ്ണമായും അനുഭവിക്കാൻ കഴിയുന്ന ഒരു…

Read More

എടാ മിടുക്കൻ കുരങ്ങച്ചാ… ആസ്വദിച്ച് പട്ടം പറത്തുന്ന കുരങ്ങൻ; പിന്നെയും വൈറലായി ആ വീഡിയോ

കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ സോഷ്യൽ മീഡിയ തന്നെ ആയിരുന്നു എന്ന് പറയാം. യൂട്യൂബ് ചാനലുകളുടെ ഗണ്യമായ വർധനവും അക്കാലത്തായിരുന്നു. കോവിഡ് സമയത്ത് എല്ലാവരും ഒരുപോലെ ആസ്വദിച്ച വീഡിയോ ആയിരുന്നു ഒരു കുരങ്ങൻ പട്ടം പറത്തുന്നത്. ഇപ്പോഴതാ വീണ്ടും ആ വീഡിയോ തന്നെ വൈറലായിരിക്കുകയാണ്. ഉയരത്തിൽ പറക്കുന്ന പട്ടത്തിന്‍റെ നൂലിൽ പിടിച്ചുതാഴ്ത്തി പട്ടം കൈക്കലാക്കുന്ന വികൃതിയായ ഒരു കുരങ്ങനാണ് ഈ വീഡിയോയിലെ സ്റ്റാർ. വലിയൊരു കെട്ടിടത്തിന്‍റെ ടെറസിൽ ഇരിക്കുന്ന കുരങ്ങന്‍റെ ദൃശ്യങ്ങൾ വളരെ ദൂരെ നിന്നും സൂം ചെയ്ത് പകർത്തിയതാണെന്ന് വേണം കരുതാൻ. പട്ടത്തിന്‍റെ നൂലിൽ പിടിച്ച് താഴ്ത്തിയും ഉയർത്തിയുമൊക്കെ മനുഷ്യർ ചെയ്യുന്ന അതേ രീതിയിൽ തന്നെ പട്ടത്തെ ചലിപ്പിക്കുകയാണ് കുരങ്ങൻ.വീഡിയോ ഒന്നുകൂടി വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്‍റുമായി…

Read More

പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും കൂലി വേണം; ഭർത്താവിന്‍റെ കയ്യിൽ നിന്നും പണം എണ്ണി വാങ്ങുമെന്ന് ഇൻഫ്ലുവൻസർ; വൈറലായി യുവതിയുടെ പോസ്റ്റ്

പണ്ടു കാലത്ത് സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാൻ വേണ്ടിയുള്ളവരാണെന്ന് ധരിച്ചിരുന്ന ആളുകളായിരുന്നു നമുക്ക് ചുറ്റുമുണ്ടായിരുന്നത്. കാലം മാറിയതോടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്കും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായി. മക്കളെ നോക്കാനായാലും വീട്ട്ജോലി ചെയ്യാനായാലും പുരുഷൻമാർക്കും സാധിക്കും എന്ന ചിന്തയാണ് ഇപ്പോഴത്തെ തലമുറയിലുളള ആളുകൾക്ക്. ‌ഇന്നത്തെ കാലത്ത് മക്കളെ നോക്കുന്നതിന് പേരന്‍റിംഗ് എഗ്രിമെന്‍റ് പോലും വച്ചിരിക്കുകയാണ് ആളുകൾ. അതിനേറ്റവും ഉദാഹരണമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമില ഡോ റൊസാരിയോ. ഇപ്പോഴിതാ അവരുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വൈറലാകുന്നത്. കുട്ടികളെ ഗർഭം ധരിച്ചിരിക്കുമ്പോഴും അവരെ വളർത്തുമ്പോഴും താൻ നേരിടുന്ന വെല്ലുവിളികൾക്ക് ഭർത്താവ് നഷ്ടപരിഹാരം തരണം എന്നാണ് കാമിലയുടെ ആവശ്യം. ‘വിമെൻ ടാക്സ്’ എന്നാണ് അവൾ ഇതിനെ പറയുന്നത്. രണ്ടാഴ്ച കൂടുമ്പോഴും വീട്ടു ജോലി നൽകുന്നതിനും കുട്ടികളെ നോക്കുന്നതിനുമായി ഭർത്താവ് അവൾക്ക് 9000 രൂപയാണ് നൽകുന്നത്. ഒരു വർഷം ഏകദേശം…

Read More