കണ്ണുകെട്ടിയ നീതിദേവത ഇനിയില്ല, കൈയിൽ വാളിനു പകരം ഭരണഘടന; സമഗ്രമാറ്റവുമായി സുപ്രീം കോടതി

ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളും പിടിച്ച്, കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി നില്‍ക്കുന്ന ഒരു സ്ത്രീ പ്രതിമയായിരുന്നു ഇത്രയും കാലംനീതി ദേവതയായി വാണിരുന്നത്. എന്നാൽ ഇനി മുതൽ രാജ്യത്ത് നിയമം അന്ധമല്ലെന്ന സന്ദേശമുയർത്തി കോടതി മുറികളില്‍ ഇനി നീതിദേവത കണ്‍തുറന്നു നില്‍ക്കും. നീതിദേവതയുടെ കണ്ണിലെ കെട്ടഴിച്ച് സുപ്രീംകോടതി ചരിത്രം കുറിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢിന്‍റെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്. വലതുകൈയിലെ തുല്യതയുടെ തുലാസിനുനേരെ തലയുയര്‍ത്തി ഇടതുകൈയില്‍ പുസ്തകവുമേന്തിക്കൊണ്ടായിരിക്കും നീതിദേവത ഇനി നിലയുറപ്പിക്കുക. ‘നിയമം ഒരിക്കലും അന്ധമല്ല, അത് എല്ലാവരേയും തുല്യമായി കാണുന്നു. പ്രതിമയുടെ കൈയിൽ ഭരണഘടന ഉണ്ടായിരിക്കണം. വാളല്ല. അത് നീതി നടപ്പാക്കുന്നു എന്ന സന്ദേശം രാജ്യത്തിന് നല്‍കും. വാള്‍ അക്രമത്തിന്‍റെ പ്രതീകമാണ്. കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണ്’എന്ന് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.  

Read More

വീടിനോ ഓഫീസിനോ കടകൾക്കോ എന്തിനേറെ പൊലീസ് സ്റ്റേഷനു പോലും വാതിലില്ലാത്ത ഒരു ഗ്രാമം; പിന്നിലെ കാരണമിങ്ങനെ

അടച്ചുറപ്പുള്ളൊരു വീടാണ് എല്ലാവരുടേയും സ്വപ്നം. എന്നാൽ എത്ര വലിയ വീടാണെങ്കിലും അതിനു വാതിൽ ഇല്ലെങ്കിലുള്ള അവസ്ഥ എന്താകും. മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂർ ഗ്രാമത്തിൽ ഒരു വീടിനും വാതിലുകളില്ല. ഇതിനു പിന്നിലുള്ള കാരണം ആണ് ഏവരേയും ഞെട്ടിപ്പിക്കുന്നത്. ശനിദേവൻ ഗ്രാമവാസികളെ കാത്തുകൊള്ളും അതിനാൽ ഒരു കള്ളനും ആ ഗ്രാമത്തിൽ നിന്ന് മോഷ്ടിക്കാൻ ധൈര്യപ്പെടില്ല. 400 വർഷങ്ങൾക്ക് മുമ്പ്, പനസ്നാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് വന്നടിഞ്ഞു. നാട്ടുകാരിലൊരാൾ കല്ല് കണ്ട് മൂർച്ചയുള്ളൊരു വടികൊണ്ട് അതിൽ കുത്തിനോക്കി. അപ്പോൾ അതിൽ നിന്ന് രക്തം പൊടിയാൻ തുടങ്ങി. അയാൾ ആ കല്ല് അവിടെ ഉപേക്ഷിച്ച് പോയി. അന്നു രാത്രി, ആ നാട്ടുകാരന്‍റെ സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെട്ടു, ആ കല്ല് തന്‍റെ വിഗ്രഹമാണെന്നു അയാളോട് ദേവൻ പറഞ്ഞത്രെ. ഒരു ക്ഷേത്രം പണിത് അദ്ദേഹത്തിന് ആ കല്ല് സമർപ്പിക്കട്ടെ എന്ന് ഈ…

Read More

മെട്രോ ട്രാക്കിൽ മൂത്രമൊഴിച്ച് യുവാവ്; വൈറലായി വീഡിയോ; മൂക്കത്ത് വിരൽവച്ച് സൈബറിടം

മെട്രോയെ സംബന്ധിച്ച് പല തരത്തിലുള്ള വാർത്തകൾ വൈറലാകാറുണ്ട്. പതിവു പോലെ ഒരു മെട്രോ വാർത്തയാണ് ഇന്നും സൈബറിടങ്ങളിലെ ചർച്ച. മെട്രോ സ്റ്റേഷനിൽ ആകസ്മികമായി മൂത്രമൊഴിക്കുന്ന ഒരു ജാപ്പനീസ് യുവാവിന്‍റെ വീഡിയോ ആണ് വൈറൽ. പൊതുവെ സിറ്റികളും പരിസരവുമൊക്കെ ഏറ്റവും വൃത്തിയോടെ പരിപാലിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ജപ്പാൻ. അതിനാൽത്തന്നെ ജാപ്പനീസ് യുവാവോ എന്ന് പലരും ഞെട്ടലോടെയാണ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തത്. നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും പൊതു ഇടങ്ങളിൽ മൂത്രമൊഴിക്കാറുണ്ട്. എന്നാൽ മറ്റുള്ള രാജ്യങ്ങളൊക്കെ പൊതു ഇടങ്ങളിൽ മൂത്രമൊഴിച്ചാൽ ഫൈൻ ഈടാക്കാറുണ്ട്. എന്നിട്ടും ജാപ്പനീസ് യുവാവിന്‍റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പ്രവൃത്തി ആരും പ്രതീക്ഷിച്ചില്ല. എല്ലാ ഇന്ത്യക്കാരും അറിയാന്‍. അതെ, ഇന്ത്യയിൽ ഇത് സംഭവിക്കുന്നു, പക്ഷേ, ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കരുത്. മറ്റ് രാജ്യങ്ങൾ എന്തുകൊണ്ടോ സ്വർഗമല്ല, കാരണം, ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾ നിങ്ങൾക്ക്…

Read More

അടിപൊളി… വെയിറ്റിംഗ് ഷെഡ് മനോഹരമാക്കി ആം ആദ്മി പ്രവർത്തകർ

കാടും പടലും പിടിച്ച് ഉപയോഗ ശൂന്യമായി കിടന്ന കരിങ്കുന്നം വെയിറ്റിംഗ് ഷെഡ് ആം ആദ്മി പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പെയിന്‍റു ചെയ്ത് ഭംഗിയാക്കി. കരിങ്കുന്നം പ്ലാന്‍റേഷൻ കവലയിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണ് കരിങ്കുന്നം പഞ്ചായത്ത് മെംബർ ബീന കുര്യന്‍റെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. പാതയുടെ വികസനം വന്നതോടെ റോഡ് നിരപ്പിൽനിന്നും താഴെയായതോടെയാണ് വെയിറ്റിംഗ് ഷെഡ് അവഗണിക്കപ്പെട്ടത്. കാടും പടലും കയറി ഇഴജന്തുക്കൾ വാസമുറപ്പിക്കാൻ തുടങ്ങിയതോടെ യാത്രക്കാരും ഇവിടെ കയറാതായി. മഴയും വെയിലുമേറ്റ് യാത്രക്കാർ വഴിയോരത്ത് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലായിരുന്നു. ഇതോടെയാണ് ആം ആദ്മി പ്രവർത്തകർ മുന്നിട്ടിറങ്ങി കാടുവെട്ടി വൃത്തിയാക്കിയത്. ഇവിടെ ആളുകൾക്ക് കയറാൻ പടിക്കെട്ടുകൾ നിർമിക്കുകയും ഇരിപ്പിടങ്ങളിൽ ടൈലുകൾ പാകുകയും ചെയ്തു.

Read More

ഒന്ന് പോയി ഉറങ്ങ് പെണ്ണേ… പുറത്ത് പിടിച്ചിരിക്കുന്ന പക്ഷിയെ താഴെയിറക്കാൻ ശ്രമിക്കുന്ന പേർഷ്യൻ പൂച്ചയുടെ ശ്രമം ചിരിപടർത്തുന്നു

കടുവയേയും പാമ്പിനെയും ഒപ്പം മനുഷ്യനേയും വട്ടംചുറ്റിക്കുന്നതിൽ മുൻപന്തിയിലാണ് പൂച്ച. എന്നാൽ ഇപ്പോൾ ഒരു പക്ഷിയുടെ മുന്പിൽ അടിയറവു പറയുകയാണ് പൂച്ചസെർ. അടുത്തിടെ എക്‌സിലെത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയില്‍ ഒരു വലിയ പേര്‍ഷ്യന്‍ പൂച്ച വീടിനുള്ളില്‍ കൂടി നടക്കുന്നു. അതിന്‍റെ മുതുകിലായി ഈ കിളി ഇരിക്കുന്നു. പൂച്ച എന്തൊക്കെ പരാക്രമം കാട്ടിയിട്ടും കിളി അവിടെത്തന്നെ ഇരുന്നു. പൂച്ച ആ മുറി മുഴുവന്‍ വട്ടംക്കറങ്ങി വന്നിട്ടും കിളി കുലുങ്ങിയില്ല. ആകെ ചിരി പടര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്‍റുകള്‍ ലഭിച്ചു. “പക്ഷിയെ മുതുകില്‍ കയറ്റി താമസസ്ഥലത്തെ മുറികളിലുടനീളം കൊണ്ടുപോകുന്ന പൂച്ച ഒരു ടൂര്‍ ഗൈഡ് ആണെന്ന് തോന്നുന്നു’ എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ ഇവര്‍ രണ്ടും വലിയ ചങ്ങാതിമാരാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. .  

Read More

ദൈവത്തിന്‍റെ സ്വന്തം നാടിനെ മാലിന്യ മുക്തമാക്കണം; കുമരകത്തെ മാലിന്യങ്ങൾ പെറുക്കി  സ്പെയിൻ സ്വദേശിനി സൂസന്നെ കാതറിൻ മാതൃകയാകുന്നു

കുമരകം: വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ മാലിന്യമുക്തമാക്കാൻ സ്പെയിൻ സ്വദേശിനിയും. വിനോദസഞ്ചാരത്തിനും ഒപ്പം ആയുർവേദ ചികിത്സയ്ക്കുമായി കുമരകത്തെത്തിയ സ്പെയിൻ സ്വദേശിനി സുസന്നെ കാതറീനാണ് മാലിന്യങ്ങൾ ശേഖരിച്ചത്. ദൈവത്തിന്‍റെ സ്വന്തം നാടിനെ മാലിന്യസങ്കേതമാക്കുന്ന നാട്ടുകാർക്ക് ഇവിടെ തങ്ങുന്ന ഏതാനും ദിവസങ്ങളിലെങ്കിലും മാതൃക കാട്ടാനാണ് സൂസന്നെയുടെ തീരുമാനം.  ആശാരിശേരി – ബസാർ റോഡിലെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ശേഖരിച്ചാണ് സൂസന്നെ കുമരകത്തെ മാലിന്യമുക്തമാക്കാൻ ശ്രമം ആരംഭിച്ചത്. ശേഖരിക്കുന്ന മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ചോദ്യത്തിന് താൻ താമസിക്കുന്ന റിസോർട്ടിൽ ഇവ നിക്ഷേപിക്കാൻ സംവിധാനം ഉണ്ടെന്നായിരുന്നു മറുപടി.  നാലു ദിവസങ്ങളായി സുസന്നെ കാതറിൻ കുമരകത്തെത്തിയിട്ട്. ആയുർവേദ ചികിത്സയ്ക്കു ശേഷം വൈകുന്നേരങ്ങളിൽ സവാരിക്കിറങ്ങുമ്പോൾ സൂസന്നെ  പ്ലാസ്റ്റിക് ശേഖരിക്കാൻ ചാക്കും കൈയിൽ കരുതും. മൂന്നു ദിവസങ്ങൾക്കൊണ്ടാണ് അഞ്ച് ചാക്കു നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചതെന്നു സുസന്നെ പറഞ്ഞു. കുര്യൻ കുമരകം

Read More

ഭര്‍ത്താവിന്‍റെ മരണശേഷവും കുട്ടികളോടൊപ്പം ഭര്‍ത്തൃവീട്ടില്‍ താമസം; വൈറലായി യുവതിയുടെ വീഡിയോ

ഭർത്താവിന്‍റെ മരണശേഷം യുവതികൾ ഭർതൃ ഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാറുണ്ട്. പ്രത്യേകിച്ച് ചെറു പ്രായത്തിൽ ഭർത്താവിന്‍റെ വിയോഗമെങ്കിൽ സ്വന്തം മാതാപിതാക്കളെത്തി അവളെ കൂട്ടിക്കൊണ്ട് പോകും. ഇതില്‍ നിന്നും വ്യത്യസ്തമായി ഭര്‍ത്താവ് മരിച്ചിട്ടും അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ പരിചരിക്കുന്ന യുവതിയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. “എന്‍റെ ഭർത്താവിന്‍റെ മരണശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം ‘നിങ്ങൾ ഇപ്പോൾ എവിടെ താമസിക്കും?’ എന്നായിരുന്നു. “അമ്മായിയമ്മയോടൊപ്പം” എന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ വികസിച്ചു. കാരണം നമ്മുടെ സമൂഹത്തില്‍ അത് അത്രശക്തമല്ല. നിങ്ങളുടെ ഭർത്താവ് അവിടെ ഉള്ളതുവരെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ ഭർതൃവീട്ടുമായി ബന്ധമുള്ളൂ. എന്നാൽ, എന്‍റെ കാര്യത്തിൽ ഇത് ശരിയല്ല, ഞാൻ വളരെയധികം അനുഗ്രഹീതയാണ്.’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. യോഗ അധ്യാപിക കൂടിയായ ഇഷുവിന്‍റെ ദൈംനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചാണ് വീഡിയോ പങ്കുവച്ചത്. അമ്മായി…

Read More

‘അധ്യാപകർ വീട്ടുജോലി ചെയ്യിക്കും; ലക്ഷങ്ങൾ കൈക്കൂലി ആവശ്യപ്പെടും’; ബിരുദദാന ചടങ്ങിനിടെ ഗവർണർക്ക് പരാതി നല്‍കി വിദ്യാർഥി

കോയമ്പത്തൂർ: രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലൊന്നായ ഭാരതിയാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ അധ്യാപകർക്കെതിരേ ഗവർണർക്കു പരാതി നൽകി ഗവേഷക വിദ്യാർഥി. പ്രഫസർമാർ വീട്ടുജോലി ചെയ്യിക്കുന്നതായും ഗവേഷക വിദ്യാർഥികളിൽനിന്ന് ലക്ഷക്കണക്കിനു രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതിയിൽ പറഞ്ഞു. 39-ാമത് ബിരുദദാന ചടങ്ങിനിടെയായിരുന്നു സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആർ.എൻ. രവിക്കു പരാതി നൽകിയത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇംഗ്ലീഷിൽ ഡോക്‌ടറേറ്റ് നേടിയ പ്രകാശ് എന്ന വിദ്യാർഥിയാണു പരാതിക്കാരൻ. സർവകലാശാലയിലെ ഗവേഷകർക്കിടയിൽ നിരവധി പ്രശ്‌നങ്ങളുണ്ട്. ചില അധ്യാപകർ വീട്ടുജോലികൾ ചെയ്യിക്കുന്നു. കുട്ടികളെ നോക്കുന്നതിനായി ഉപയോഗിക്കുന്നു. വീട്ടിലെ എച്ചിൽപ്പാത്രങ്ങൾ കഴുകിക്കുന്നതായും ഗവേഷക വിദ്യാർഥി ആരോപിക്കുന്നുണ്ട്. താൻ ഇതിന്‍റെയെല്ലാം ഇരയാണെന്നും പ്രകാശ് വെളിപ്പെടുത്തുന്നു. അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഗവേഷണ പ്രബന്ധം സമർപ്പിച്ചതിനു ശേഷം കൈക്കൂലി ഇനത്തിൽ ആവശ്യപ്പെടുന്നത്. പണം കൊടുത്തില്ലെങ്കിൽ ഇവർ പ്രബന്ധം പരിഗണിക്കില്ലെന്നും…

Read More

മക്കളെ അടിച്ച് കേറി വാ… വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് റോബോട്ട്; വിസ്മയിപ്പിച്ചു സഹോദരിമാര്‍

കൊച്ചി: വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിനും മാലിന്യനീക്കത്തിനും ഉപയോഗിക്കാവുന്ന റോബോട്ടിക്ക് ഉപകരണം വികസിപ്പിച്ച് സ്കൂൾ വിദ്യാര്‍ഥികളായ സഹോദരികള്‍. അക്വാ റെസ്‌ക്യൂ റാഫ്റ്റ് 1.0, ട്രാഷ്‌ബോട്ട് 3.0 എന്നീ റോബോട്ടുകളെയാണ് മാള ഹോളി ഗ്രേസ് അക്കാഡമിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കാത്‌ലിന്‍ മാരി ജീസനും നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ക്ലെയര്‍ റോസ് ജീസനും വികസിപ്പിച്ചത്. അഹമ്മദാബാദില്‍ നടന്ന ദേശീയ റോബോട്ടിക്‌സ് ഒളിമ്പ്യാഡില്‍ ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്‌സ് എലിമെന്‍ററി വിഭാഗത്തില്‍ ഇരുവരുടെയും കണ്ടുപിടിത്തത്തിന് ഒന്നാം സമ്മാനവും ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും ലഭിച്ചു. കോവിഡ് കാലത്ത് പതിവ് പഠനത്തിനു പുറമേ കോഡിംഗ് പഠിച്ചു തുടങ്ങിയതാണ് കാത്‌ലിനെ റോബോട്ടിക് മേഖലയില്‍ ആകൃഷ്ടയാക്കിയത്. അനിയത്തി ക്ലെയറിനെ ഒപ്പം കൂട്ടി ചെറിയ ചെറിയ റോബോട്ടുകളെ നിര്‍മിച്ചു തുടങ്ങി. കേരളം അഭിമുഖീകരിച്ച വെള്ളപ്പൊക്ക ദുരന്തത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന റോബോട്ടുകള്‍ നിര്‍മിക്കാനുള്ള ആശയം ഉണ്ടായതെന്ന്…

Read More

ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി തെറിച്ചു പോയി; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവര്‍ത്തനം; വൈറലായി വീഡിയോ

യാത്രകൾ ഇഷ്ടപ്പെടാത്തതായി ആരുണ്ട്. പുറത്തെ കാഴ്ചകളൊക്കെ കണ്ട് പോകുന്നത് മ‌നസിനു കുളിർമയും കണ്ണിന് ആനന്ദവുമാണ്. എന്നാൽ ട്രെയിനിലായാലും ബസിലായാലും സ്വകാര്യ വാഹനമായാലും സുരക്ഷയോട് വേണം യാത്ര ചെയ്യാൻ. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ എമർജെൻസി വിൻഡോയിലൂടെ എട്ടുവയസുകാരി താഴെ വീണ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. പെൺകുട്ടിയെ രക്ഷപ്പെടുത്താനായി പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നമാണ് കയ്യടി നേടുന്നത്. കുട്ടിയെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. മാതാപിതാക്കൾക്കൊപ്പ ഇരിക്കവെ ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉടൻതന്നെ പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും കുട്ടിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടൽ കാരണമാണ് കുട്ടിയെ കണ്ടെത്താൻ സഹായകരമായത്. 16 കിലോമീറ്റർ അധികം ദൂരം വിവിധ ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തുകയും,…

Read More