ഒറ്റ നോട്ടത്തിൽ തീപ്പെട്ടി കൊണ്ടുണ്ടാക്കിയ ട്രെയിൻ പോലെ: ഇരുപതിനായിരത്തിൽപരം ആളുകൾ താമസിക്കുന്ന പടുകൂറ്റൻ കെട്ടിടം; വൈറലായി വീഡിയോ

ഇരുപതിനായിരത്തിൽപരം ആളുകൾ താമസിക്കുന്നൊരു ഫ്ലാറ്റ് എന്നു കേൾക്കുന്പോൾ തന്നെ നമ്മുടെയൊക്കെ കണ്ണ് അറിയാതെ പുറത്ത് വരും. എന്നാൽ അത് നേരിട്ട് കണ്ടാലോ? ബോധം തന്നെ പോകുമെന്ന് പറയാം. എന്നാൽ ബോധം കെടാൻ തയാറായിക്കോളൂ. ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യൽ കെട്ടിടത്തിന്‍റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘സ്വയം നിയന്ത്രിത കമ്മ്യൂണിറ്റി’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇവിടെ താമസിക്കുന്നവർക്ക് ഉപ്പ് മുതൽ കർപ്പൂരം വരെ ഇവിടെ ലഭ്യമാകും. ഒരു കാര്യത്തിനും പുറത്തേക്ക് പോകേണ്ടതില്ല എന്നതാണ് വാസ്തവം. ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 675 അടി ഉയരമാണ് ഈ പടുകൂറ്റന്‍ കെട്ടിടത്തിനുള്ളത്. കെട്ടിടത്തിനു മുൻപ് ആദ്യം ഒരു ഹോട്ടലായിട്ടായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് ഇത് അതിവിശാലമായ ഒരു റെസിഡന്‍ഷ്യല്‍ ബിൽഡിംഗ് ആയി ഇത് വളര്‍ന്നു. 1.47 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എസ്…

Read More

തീപിടിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് വന്ന് ഡ്രൈവറില്ലാ കാർ; പേടിച്ചരണ്ട് യാത്രക്കാർ

ഫ്ലൈ ഓവറിലൂടെ കത്തിക്കൊണ്ടിരിക്കുന്ന കാര്‍ നീങ്ങി വരുന്ന ഭയപ്പെടുത്തുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ജയ്പൂരിലെ അജ്മീർ റോഡിൽ സുദർശൻപുര പുലിയയിലേക്ക് പോകുകയായിരുന്ന കാറാണ് കത്തിയത്. എന്നാൽ കാറിനുള്ളിൽ ഡ്രൈവർ ഇല്ലായിരുന്നു. പകുതിയിൽ കൂടുതൽ കത്തിയ നിലയിലായ കാർ മുന്നോട്ട് നീങ്ങുന്പോൾ ധാരാളം ബൈക്കുകളെയും ആളുകളെയും റോഡില്‍ കാണാം. സുദർശൻപുര പുലിയയിലെ മാനസരോവറിലെ ജേണലിസ്റ്റ് കോളനിയിലുള്ള ദിവ്യ ദർശന്‍ അപ്പാർട്ട്മെന്‍റിലെ താമസക്കാരനായ ജിതേന്ദ്ര ജംഗിദ് ആണ് കാർ ഓടിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വാഹനത്തിന്‍റെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ജിതേന്ദ്രൻ സഹോദരനെ വിളിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് ജിതേന്ദ്രൻ കാറിന്‍റെ ബോണറ്റ് ഉയർത്തി നോക്കി. അപ്പോഴേക്കും എഞ്ചിനില്‍ നിന്നും തീ ഉയർന്നു വന്നു. ഇതിനിടെ ഹാന്‍റ് ബ്രേക്ക് ഇട്ടിരുന്ന കാര്‍ പെട്ടെന്ന് മുന്നോട്ട് നീങ്ങി. പിന്നാലെ ഫ്ലൈ ഓവറിന്‍റെ ചരിവിലൂടെ വാഹനം മൂന്നോട്ട് നീങ്ങുകയായിരുന്നു.…

Read More

‍ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതെന്ന് അറിയാമോ

സന്തോഷപ്രദമായ ജീവിതം ഉണ്ടായാൽ മാത്രം മതിയെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? അങ്ങനെയും രാജ്യങ്ങളുണ്ടോ എന്നാണോ ചിന്തിക്കുന്നത്? ഓർത്ത് തല പുകയ്ക്കണ്ട. ഫിൻലാൻഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാമത്. വേൾഡ് ഹാപ്പിയസ്റ്റ് റിപ്പോർട്ട് പ്രകാരമാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഡെൻമാർക്ക്, ഐസ്‍ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഫിൻലാൻഡിനു ശേഷം പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ ഇന്ത്യയ്ക്ക് 126ാം സ്ഥാനമാണ്. 2006 – 2010 കാലയളവ് മുതൽ അഫ്ഗാനിസ്ഥാൻ, ലെബനൻ, ജോ‍ർധാൻ എന്നീ രാജ്യങ്ങളുടെ സ്ഥാനം താഴേക്കാണ്. 143ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഫിൻലാൻഡ്ഡെൻമാർക്ക്ഐസ്‍ലാൻഡ്സ്വീഡൻഇസ്രായേൽനെതർലാൻഡ്നോർവേലക്സംബർഗ്സ്വിറ്റ്സർലാൻഡ്ഓസ്ട്രേലിയന്യൂസിലാൻഡ്കോസ്റ്ററിക്കകുവൈറ്റ്ഓസ്ട്രിയകാനഡബെൽജിയംഅയർലാൻഡ്ചെക്കിയലിത്വാനിയയുകെ  

Read More

അച്ഛൻ ഇമ്രാൻ ഹാഷ്‍മി, അമ്മ സണ്ണി ലിയോൺ; വൈറലായി പരീക്ഷാ ഫോം; ഇവനൊരു കില്ലാഡിയെന്ന് സോഷ്യൽ മീഡിയ

ദിവസവും പല തരത്തിലുള്ള വാർത്തകളാണ് വൈറലാകുന്നത്. ചിലത് നമ്മെ ചിരിപ്പിക്കും മറ്റ് ചിലതാകട്ടെ നമ്മെ കരയിപ്പിക്കും ചിലതാകട്ടെ ചിന്തിപ്പിക്കുകയും ചെയ്യും. എന്തായാലും ചിരിക്കാൻ ഇഷ്ടമുള്ള വീഡിയോ ആയിരിക്കും മിക്കവരും കാണാൻ ഇഷ്ടപ്പെടുന്നതും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പരീക്ഷാഫോമിന്‍റെ ചിത്രമാണ് ഇത്. കുന്ദൻ എന്നാണ് വിദ്യാർഥിയുടെ പേര്. എന്നാൽ വിദ്യാർഥി തന്‍റെ രക്ഷിതാക്കളുടെ പേരെഴുതിയതാണ് ചിരിക്ക് വക നൽകിയത്. അച്ഛന്‍റെ പേര് ഇമ്രാൻ ഹാഷ്മി എന്നും അമ്മയുടെ പേര് സണ്ണി ലിയോൺ എന്നുമാണ് കുന്ദൻ എഴുതിയിരിക്കുന്നത്. എന്നാൽ അവന്‍റ ബാക്കി വിവരങ്ങളെല്ലാം തന്നെ വളരെ കൃത്യമായാണു കൊടുത്തിട്ടുള്ളതും. ‘ബോളിവുഡ്’ എന്ന അടിക്കുറിപ്പോടെ റെയർ ഇന്ത്യൻ ഇമേജസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേരാണ് പോസ്റ്റിന്…

Read More

കുഞ്ഞിനെ പരിചരിക്കാൻ പിതൃത്വ അവധി എടുത്തു: തിരികെയെത്തിയപ്പോൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 41 കോടി ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസുമായി ജീവനക്കാരൻ

കുഞ്ഞു പിറന്നതിനു ശേഷം കുഞ്ഞിനെ പരിചരിക്കുന്നതിനായി പിതാക്കൻമാർക്കും വിദേശ രാജ്യങ്ങളിലൊക്കെ കന്പനി അവധി നൽകാറുണ്ട്. അത്തരത്തിൽ പിതൃത്വ അവധി കഴിഞ്ഞെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ലണ്ടനിൽ ഗോൾഡ്മാന്‍റെ കംപ്ലയിൻസ് ഡിപ്പാർട്ട്‌മെന്‍റിൽ വൈസ് പ്രസിഡന്‍റായി ജോലി ചെയ്തിരുന്ന ജോനാഥൻ റീവ്സ് എന്ന യുവാവിനാണ് അവധിക്ക് ശേഷം ജോലി നഷ്ടമായത്. അവധി കഴിഞ്ഞെത്തിയ തന്നെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടു എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. കമ്പനിയുടെ ഈ അന്യായമായ നടപടിയിൽ തനിക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് അഞ്ച് ദശലക്ഷം ഡോളർ (ഏകദേശം 41 കോടി) നഷ്ടപരിഹാരമായി അനുവദിച്ചു നൽകണമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരൻ കോടതിയെ സമീപിച്ചു. പുരുഷ ജീവനക്കാർ ദീർഘകാല അവധി എടുക്കുന്നതിലുള്ള കമ്പനിയുടെ വിയോജിപ്പാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്‍റെ പിന്നിലെ യഥാർഥ കാരണം എന്നും പരാതിയിൽ പറയുന്നു. 26…

Read More

കയ്യടിക്കെടാ മക്കളേ… ജീവനക്കാർക്ക് 9 ദിവസത്തെ ‘റീസെറ്റ് ആൻഡ് റീചാർജ്’ ബ്രേക്കുമായി ഇ- കൊമേഴ്സ് കമ്പനി

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ മാതൃകാപരമായ തൊഴിലാളി സൗഹൃദ സമീപനത്തിന് കയ്യടി നേടിയിരിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2024 -ലെ മീഷോയുടെ അത്യുഗ്രമായ വിൽപനയ്ക്ക് ശേഷം ജീവനക്കാർക്ക് 9 ദിവസത്തെ ‘റീസെറ്റ് ആൻഡ് റീചാർജ്‘ ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് മീഷോ. ഒക്ടോബർ 26 മുതൽ നവംബർ 3 വരെ, ജീവനക്കാരെ വർക്ക് സംന്ധമായ ഫോൺ കോളുകൾ, മെസേജുകൾ, മീറ്റിംഗുകൾ എന്നിവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മീഷോയുടെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എല്ലാ സ്ഥാപനവും മീഷോയുടെ ഈ നടപടി മാതൃകയാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുള്ള സംസാരം. ലാപ്‌ടോപ്പുകളോ സ്ലാക്ക് സന്ദേശങ്ങളോ ഇമെയിലുകളോ മീറ്റിംഗുകളോ സ്റ്റാൻഡ്-അപ്പ് കോളുകളോ ഇല്ല, 9 ദിവസത്തേക്ക് ജോലിയുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല. ഒക്‌ടോബർ 26 മുതൽ നവംബർ 3 വരെയുള്ള ഞങ്ങളുടെ തുടർച്ചയായ നാലാമത്തെ ‘റീസെറ്റ് ആൻ്റ് റീചാർജ്‘ ഇടവേളയിലേക്ക് ഞങ്ങൾ…

Read More

അഴുകിയ ജഡത്തിന്‍റെ ഗന്ധവുമായി ചെകുത്താന്‍റെ വിരൽ; നടന്നു പോകുന്പോൾ കാലിൽ തടഞ്ഞാൽ ഭയപ്പെടേണ്ടന്ന് യുകെ ഭരണകൂടം

റോഡിലൂടെ നടന്നു പോകുന്പോൾ മണ്ണിനടിയിലൂടെ രക്തം പുരണ്ട, വികൃതമായ ശവത്തിന്‍റെ ദുർഗന്ധമുള്ള ഒരു കൈ വന്നു നിങ്ങളുടെ കാലിൽ തട്ടിയാൽ എന്താകും അവസ്ഥ‍? മനുഷ്യനെ പേടിപ്പിക്കാനായി കെട്ടിച്ചമച്ച കഥയുമായി ഇറങ്ങിക്കോളും എന്നല്ലേ പറയാൻ വന്നത്. എന്നാൽ അത്തരത്തിലൊരു അവസ്ഥ ഉണ്ടായിരിക്കുകയാണ് യുകെയിൽ. എന്നാൽ ഇത് മനുഷ്യന്‍റെ കൈ അല്ല എന്നതാണ് വാസ്തവം. ക്ലാത്റസ് ആർച്ചറി എന്ന അപൂർവ ഇനത്തിൽപ്പെട്ട ഒരു കൂൺ ആണിത്. ഡെവിൾസ് ഫിംഗേഴ്സ് അഥവാ ചെകുത്താന്‍റെ വിരലുകൾ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. നീണ്ട വിരലുകൾ പോലെ നാല് ഇതളുകളാണ് ഇതിലുള്ളത്. മരങ്ങളാൽ നിബിഡമായ മേഖലകളിൽ കൊഴിഞ്ഞു കിടക്കുന്ന ഇലകൾക്കടിയിൽ നിന്നുമാണ് ഇവ മുളച്ചു വരുന്നത്. ഇത്തരം വിരലുകൾ വഴിയിൽ കണ്ടാൽ പേടിക്കേണ്ട കാര്യമില്ലെന്നും അവ കൂണുകളാണ് എന്നും ജനങ്ങളോട് യുകെ ഭരണകൂടം പറഞ്ഞിട്ടുണ്ട്.

Read More

കാലത്തിന്‍റെ കഥ പറയുന്ന ചരിത്രശേഷിപ്പായി റോപ്‌വേ തൂണുകൾ

മുണ്ടക്കയം ഈസ്റ്റ്‌: മുണ്ടക്കയം മുപ്പത്തഞ്ചാം മൈലിൽനിന്നു മേലോരത്തിന് പോകുന്ന വഴിയിൽ കൊക്കയാർ പുഴയുടെ തീരത്തുള്ള പഴയ കോൺക്രീറ്റ് തൂണുകൾക്ക് പറയുവാനുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രകഥകൾ. നൂറു വർഷങ്ങൾക്കുമുമ്പ് 1924ൽ ചരക്കുനീക്കത്തിനായി ബ്രിട്ടീഷുകാർ നിർമിച്ച റോപ്‌വേയുടെ തൂണുകളുടെ അവശേഷിപ്പുകളാണിവ. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയം ഈസ്റ്റിലേക്ക് ആയിരുന്നു റോപ്‌വേ നിർമിച്ചത്. ബ്രിട്ടീഷുകാർ പൂഞ്ഞാർ രാജകുടുംബത്തിൽനിന്നു പാട്ടത്തിനെടുത്ത മൂന്നാർ അടക്കമുള്ള ഇടുക്കിയുടെ മലമടക്കുകളിൽ തേയിലയും കുരുമുളകും കാപ്പിക്കുരുവും വിളയിച്ച കാലം. ഉത്പന്നങ്ങൾ വളരെ വേഗത്തിൽ മലയിറക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റോപ്‌വേയുടെ നിർമാണം. 1905ൽ സൗത്ത് ഇന്ത്യൻ ടീ എസ്റ്റേറ്റ് കമ്പനിയുടെ മാനേജരായി എത്തിയ ഇംഗ്ലീഷുകാരൻ റിച്ചാർഡ്‌സൺ തേയില അടക്കമുള്ള ഉത്പന്നങ്ങൾ കോട്ടയത്ത് എത്തിക്കുന്നതിന് ഇംഗ്ലണ്ടിൽനിന്നും ലോറികൾ എത്തിച്ചു. കോട്ടയം – കുമളി റോഡിന്‍റെ നിർമാണം പൂർത്തിയാകാത്ത കാലം. മൺ വഴികളിലൂടെ പെരുവന്താനം മലമടക്കുകൾ താണ്ടി ലോറികൾക്ക് പീരുമേട്ടിലേക്ക് എത്തിച്ചേരാൻ സാധിച്ചില്ല. കാളവണ്ടികൾ ഉപയോഗിച്ച് മലയിറക്കുന്ന…

Read More

”നിങ്ങളുടെ തെറ്റ് നിങ്ങളുടേത് മാത്രമാണ്, നിങ്ങളുടെ പരാജയം നിങ്ങളുടേത് മാത്രമാണ്, ഇതിന് ആരെയും കുറ്റപ്പെടുത്തരുത്, നിങ്ങളുടെ തെറ്റിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോകുക”; രത്തൻ ടാറ്റ

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്‍റെ അമരക്കാരനുമായിരുന്ന രത്തൻ ടാറ്റ വിട വാങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ വാക്കുകളാണ് വൈറലാകുന്നത്. ജീവിതത്തിൽ വിജയം വരിക്കുന്നതിന് രത്തൻ ടാറ്റയുടെ പ്രചോദനമേറുന്ന വാക്കുകൾ സഹായകരമാകും. ”നിങ്ങളുടെ തെറ്റ് നിങ്ങളുടേത് മാത്രമാണ്, നിങ്ങളുടെ പരാജയം നിങ്ങളുടേത് മാത്രമാണ്, ഇതിന് ആരെയും കുറ്റപ്പെടുത്തരുത്, നിങ്ങളുടെ തെറ്റിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോകുക” “നമ്മൾ മനുഷ്യരാണ്, കമ്പ്യൂട്ടറുകളല്ല, അതിനാൽ ജീവിതം ആസ്വദിക്കൂ.. അത് എപ്പോഴും ഗൗരവമുള്ളതാക്കരുത്” “ആളുകൾ നിങ്ങളുടെ നേരെ കല്ലെറിയുകയാണെങ്കിൽ, നിങ്ങളുടെ കൊട്ടാരം പണിയാൻ ആ കല്ലുകൾ ഉപയോഗിക്കുക” “നന്നായി പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന സുഹൃത്തുക്കളെ ഒരിക്കലും കളിയാക്കരുത് നിങ്ങൾക്കും അവന്‍റെ കീഴിൽ ജോലി ചെയ്യേണ്ടി വരുന്ന ഒരു കാലം വരും” “ഓരോ വ്യക്തിക്കും ചില പ്രത്യേക ഗുണങ്ങളും കഴിവുകളും ഉണ്ട്, അതിനാൽ വിജയം കൈവരിക്കുന്നതിന് ഒരു വ്യക്തി തന്‍റെ…

Read More

ആംഎ ബാർബി ഗേൾ, ഇൻ ദ ബാർബി വേൾഡ്… ദീപാവലിക്ക് ‘ബാർബി’ വരും ഇന്ത്യൻ സ്റ്റൈലിൽ

ന്യൂഡൽഹി: ലോകമെന്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട പാവക്കുട്ടിയാണു ബാർബി. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ പുത്തൻ ലുക്കിൽ ബാർബി എത്തും. തനി നാടൻ ഇന്ത്യൻ വസ്ത്രങ്ങളിലാണു ബാർബി അണിഞ്ഞൊരുങ്ങുന്നത്. വസ്ത്രാലങ്കാരങ്ങളിൽ മാത്രമല്ല ഇന്ത്യൻ ടച്ച്, ചമയങ്ങളും അങ്ങനെതന്നെ. “മൂൺലൈറ്റ് ബ്ലൂം ലഹങ്ക’ ധരിച്ച് കണ്ണെഴുതി പൊട്ടുകുത്തി, ആഭരണങ്ങളും അണിയും. സ്വർണനിറത്തിലുള്ള വളകളും കമ്മലുകളുമാണു ബാർബി അണിഞ്ഞിരിക്കുന്നത്. സ്വർണനിറം ദീപാവലിയുടെ ശോഭയെ പ്രതിഫലിപ്പിക്കുന്നു. ബാർബി ധരിച്ചിരിക്കുന്ന ഹൈഹീൽ ചെരുപ്പുകളും ഇതേ നിറത്തിലുള്ളതാണ്. ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനി മേറ്റലും ഇന്ത്യൻ ഫാഷൻ ഡിസൈനറായ മുംബൈ സ്വദേശിനി അനിത ഡോംഗ്രയും ചേർന്നാണ് ദീപാവലി ബാർബിയെ വിപണിയിൽ എത്തിക്കുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം. ബാർബിയുടെ വസ്ത്രരൂപകൽപ്പനയിലൂടെ ഭാരതീയ സംസ്കാരത്തെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് താനെന്ന് അനിതാ ഡോംഗ്രെ പറയുന്നു. ഹിലരി ക്ലിന്‍റൺ, പ്രിയങ്ക ചോപ്ര, ബിയോൺസ്, കേറ്റ് മിഡിൽട്ടൺ തുടങ്ങി നിരവധി…

Read More