പനീർ കട്ടക്ക് മുകളിലിരിക്കുന്ന തൊഴിലാളി; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ

പനീർ ഇഷ്ടമല്ലാത്തവർ കുറവാണ്. വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് പനീർ. ഇപ്പോഴിതാ ഒരു പനീർ കഥയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. പനീർ ഉണ്ടാക്കുന്നതിനിടയിൽ ഒരു ജീവനക്കാരൻ അതിനു മുകളിലിരുന്ന ചിത്രമാണ് പുറത്തുവരുന്നത്. അയാൾ പനീറിന്‍റെ മുകളിലിരുന്ന് വിശ്രമിക്കുന്നു എന്ന് കരുതാവുന്ന ചിത്രങ്ങളാണ് ഇത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ‘X’ -ൽ, zhr_jafri എന്ന ഉപയോക്താവാണ് ഈ ചിത്രം പങ്കുവെച്ചത്. ‌ഒരു ലുങ്കി മാത്രമാണ് അയാൾ ധരിച്ചിരുന്നത്. ഇത്രയും വൃത്തി ഹീനമല്ലാത്ത സാഹചര്യത്തിൽ പനീർ ഉണ്ടാക്കുന്നത് കണ്ട് പലരും ചിത്രത്തിനു താഴെ കമന്‍റുമായെത്തി. ഒരിക്കലും ബ്രാന്‍റഡ് പനീർ ആരും വാങ്ങരുത് എന്നൊരു കുറിപ്പു കൂടി ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് ഈ ചിത്രം എന്ന് പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങണ്ടൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. Never buying non…

Read More

വീട്ടിലേക്ക് നോട്ടു കെട്ടുകളുമായി കയറുന്ന പാമ്പ്;വെെറലായി വീഡിയോ

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയമാണ്. എന്നാൽ ചിലർ പാമ്പുകളെ ഉപ‌യോഗിച്ച് അഭ്യാസ പ്രകടനം നടത്താറുള്ളത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആകാറുള്ളതുമാണ്. ഇത്തരത്തിൽ പാമ്പിന്‍റെ ഒരു വീഡിയോ ആണ് ഇപ്പോൾ വെെറലാകുന്നത്. ഒരു പാമ്പ് പണവുമായി ഒരു വീടിനകത്തേക്ക് കയറിപ്പോകുന്ന വീഡിയോയാണത്. lindaikejiblogofficial – എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഇത് സിംബാബ്‌വെയിൽ ചിത്രീകരിച്ചതാണെന്നാണ് റിപ്പോർട്ട്. പെരുമ്പാമ്പ് പണവുമായി പ്രവേശിച്ച വീട് “ജിറ റെറെറ്റ്സോ” എന്നറിയപ്പെടുന്ന ഒരു തുണികൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആഫ്രിക്കൻ പരമ്പരാഗത മതങ്ങളിലെ വേട്ടക്കാരുമായും പൂർവ്വിക ആരാധനയുമായും ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ തുണി, അതിനാൽ തന്നെ ഇത്തരം തുണി കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീടുകൾ അതിന്‍റെ ഉടമയെ സംരക്ഷിക്കാനും ശാക്തീകരിക്കാനും സഹായിക്കുന്ന നിഗൂഢമായ സ്വത്തുക്കൾ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് മനപൂർവം തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണെന്നാണ് പലരും കമന്‍റ്…

Read More

99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!

ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്കും? രാജകീയ ജീവിതം നയിക്കാമായിരുന്നിട്ടും ശേഷകാലം മുഴുവൻ ഭാഗ്യക്കേടിനെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെട്ട് അരിഷ്ടിച്ചു കഴിഞ്ഞു കൂടേണ്ടിവരിക. ശത്രുക്കൾക്കുപോലും ഇങ്ങനെ സംഭവിക്കരുതേയെന്നു പ്രാർഥിച്ചു പോകും. ന്യൂയോർക്കിലുള്ള ജാനെറ്റ് വാലെന്‍റി എന്ന 77കാരി തനിക്കു സംഭവിച്ച ഇത്തരമൊരു ഭാഗ്യനഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. അതും 31 വർഷങ്ങൾക്കുശേഷം. 1991ലാണ് ജാനെറ്റിന് ലോട്ടോ ജാക്ക്പോട്ട് അടിക്കുന്നത്. സമ്മാനത്തുക പന്ത്രണ്ട് മില്ല്യൺ ഡോളർ. അതായത് 99 കോടിയിലധികം രൂപ. ചെറിയൊരു ശ്രദ്ധക്കുറവാണ് കോടീശ്വരിയാകാനുള്ള ജാനെറ്റിന്‍റെ അവസരം ഇല്ലാതാക്കിയത്. 1991 ജൂലൈ മാസത്തിലാണ് ജാനെറ്റ് ബംപറടിച്ച ടിക്കറ്റ് എടുത്തത്. ആ ടിക്കറ്റ് മറ്റ് ചില ടിക്കറ്റുകൾക്കൊപ്പം മേശയിൽ വച്ചു. ലോട്ടറിഫലം പരിശോധിച്ചപ്പോൾ സമ്മാനമൊന്നും കാണാത്തതിനാൽ ടിക്കറ്റുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു. അങ്ങനെ ഉപേക്ഷിച്ച ടിക്കറ്റുകളുടെ കൂട്ടത്തിൽ ഒരു ലോട്ടറി പരിശോധിച്ചിരുന്നില്ല. ആ ലോട്ടറിക്കായിരുന്നു 99…

Read More

ചടങ്ങിനിടെ ഭക്ഷണത്തെ ചൊല്ലി തർക്കം; വിവാഹം കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ വരനെ വേണ്ടെന്ന്‌വച്ച് വധു

വിവാഹം കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ ഭർത്താവിന് മുത്തലാഖ് ചൊല്ലിക്കൊടുത്ത് യുവതി. പട്‌നയിലെ ഫുൽവാരി ഷെരീഫ് ഏരിയയിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ ഭക്ഷണത്തെ ചൊല്ലി വധുവിന്‍റെയും വരന്‍റെയും പക്ഷത്തുള്ളവർ തമ്മിൽ തർക്കമുണ്ടായി. വിവാഹസമയത്ത് ഭക്ഷണം വിളമ്പിയതിനെച്ചൊല്ലി വരന്‍റെ ഭാഗത്തുനിന്നുള്ളവർ പരാതിപ്പെട്ടു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഉടൻ തന്നെ വരൻ ഗുലാം നബി വധുവിന്‍റെ സഹോദരനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഇത് മർദനത്തിലേക്ക് എത്തുകയും ചെയ്തു. ഇരുവശത്തുനിന്നും രക്ഷിതാക്കൾ ഇടപെടാൻ ശ്രമിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമായതിരുന്നു. പിന്നാലെ ഞായറാഴ്ച രാവിലെ യുവതി പുരുഷന് മുത്തലാഖ് ചൊല്ലിക്കൊടുത്തതിനെ തുടർന്ന് ബന്ധം വേർപെടുത്താൻ തീരുമാനിച്ചു. എന്നാൽ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് 2017 ഓഗസ്റ്റിൽ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2019 ജൂലൈയിൽ നിയമം (വിവാഹാവകാശ സംരക്ഷണം) പ്രാബല്യത്തിൽ വന്നു. 2019 ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് മുത്തലാഖ് നിയമവിരുദ്ധമാക്കിയിരുന്നു.

Read More

സ്വന്തം ചെവി കണ്ണാടിയിൽ കണ്ട് ഞെട്ടി പൂച്ചച്ചാർ ;വീഡിയോ വെെറൽ

പൂച്ചയെ പലരും വീടുകളിൽ വളർത്താറുണ്ട്. മനുഷ്യനോട് പെട്ടെന്നു തന്നെ ഇണങ്ങുന്ന മൃഗങ്ങളാണ് പൂച്ചകൾ. പൂച്ചകളെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. അത്തരത്തിൽ രസകരമായ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു പൂച്ച തന്‍റെ ചെവികള്‍ ആദ്യമായി കണ്ടപ്പോള്‍’ എന്ന തലക്കെട്ടോടെയൊണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ കട്ടിലില്‍ വെറുതെയിരിക്കുന്ന ഒരു പൂച്ചയെയാണ് കാണാന്‍ സാധിക്കുക. പെട്ടെന്ന് തന്നെ അത് തന്‍റെ മുന്‍പിലുള്ള ഒരു കണ്ണാടിയിലേക്ക് നോക്കുകയാണ്. കട്ടിലില്‍ ഇരുന്നുകൊണ്ട് കണ്ണാടിയിലേക്ക് നോക്കിയപ്പോൾ പൂച്ചയ്ക്ക് അതിന്‍റെ ചെവിയുടെ അഗ്രഭാഗങ്ങള്‍ മാത്രമാണ് കാണാന്‍ സാധിച്ചത്. അതുകൊണ്ട് തന്നെ എന്താണ് കണ്ണാടിയിൽ കാണുന്നതെന്ന് പൂച്ചക്ക് യെതൊരു പിടുത്തവും കിട്ടാതെ വന്നതോടെ കട്ടിലില്‍ എഴുന്നേറ്റ് നിന്ന് കണ്ണാടിയിലേക്ക് നോക്കുന്നു. തന്‍റെ തലയുടെ മുകളിൽ എന്താ ഉള്ളതെന്ന് പരിഭ്രാന്തിയോടെ പൂച്ച നോക്കുകയാണ്. അത് തന്‍റെ ചെവിയാണെന്ന് കക്ഷിക്ക്…

Read More

സ്പാനിഷ് ഡ്യൂക്കിന്‍റെ മകളുടെ പേരിന് 157 അക്ഷരങ്ങൾ; ഒടുവിൽ പേര് മാറ്റാൻ തീരുമാനം

തങ്ങളുടെ പേരുകൾ ദൈർഘ്യമേറിയതും ഉച്ചരിക്കുന്നതും ഒരു വെല്ലുവിളിയാണെന്ന് കണ്ടെത്തുന്നവർക്ക്, 157 അക്ഷരങ്ങളുള്ള സ്പെയിനിലെ റോയൽ ബേബിയുടെ കാര്യം പരിഗണിക്കുക. ഈ പേര് വളരെ നീണ്ടതാണ്, സ്പാനിഷ് അധികാരികൾ നിയമപരമായി രജിസ്റ്റർ ചെയ്യണമെങ്കിൽ മകളുടെ പേര് ഗണ്യമായി ചുരുക്കാൻ സ്പാനിഷ് ഡ്യൂക്കിനോട് പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ ജെയിംസ് രണ്ടാമൻ രാജാവുമായി പൂർവ്വിക ബന്ധമുള്ള സ്പാനിഷ് പ്രഭു, തന്‍റെ മകൾക്ക് ഉദ്ദേശിച്ചിരുന്ന 25 വാക്കുകളുള്ള പേര് ചുരുക്കേണ്ടതുണ്ട്.   ഡ്യൂക്ക് ഫെർണാണ്ടോ ഫിറ്റ്‌സ്-ജെയിംസ് സ്റ്റുവർട്ട് തന്‍റെ മകൾക്ക് ‘സോഫിയ ഫെർണാണ്ട ഡോളോറസ് കയേറ്റന തെരേസ ആഞ്ചല ഡി ലാ ക്രൂസ് മൈക്കേല ഡെൽ സാന്‍റിസിമോ സാക്രമെന്‍റോ ഡെൽ പെർപെറ്റുവോ സോക്കോറോ ഡി ലാ സാന്‍റിസിമ ട്രിനിഡാഡ് വൈ ഡി ടോഡോസ് ലോസ് സാന്‍റോസ്’ എന്ന് പേരിടാൻ ആഗ്രഹിക്കുന്നു. ഈ പേര് പെൺകുട്ടിക്ക് സിവിൽ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. രജിസ്ട്രേഷനിൽ ഒന്നിൽ കൂടുതൽ…

Read More

ഇത് “ഡിഷ്‌വാഷർ സാൽമൺ”; സോഷ്യൽ മീഡിയിൽ വീണ്ടും ട്രെൻഡാകുന്നു

മിക്ക ആളുകളും ഭക്ഷണം പാകം ചെയ്യാൻ പരമ്പരാഗത രീതികൾ ഉപയോഗിക്കുമ്പോൾ ചിലർ അവരുടെ പാചക പരീക്ഷണങ്ങളിൽ വ്യത്യസ്തത പുലർത്താൻ ഇഷ്ടപ്പെടുന്നു. ഓൺലൈനിൽ തരംഗമായിക്കൊണ്ടിരിക്കുന്ന അത്തരം ഒരു പ്രവണതയാണ് ‘ഡിഷ്‌വാഷർ സാൽമൺ’. പേര് സൂചിപ്പിക്കുന്നത് പോലെ പാത്രങ്ങൾ വൃത്തിയാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളിൽ സാൽമൺ പാചകം ചെയ്യുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഈ ട്രെൻഡ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാർത്തകളിൽ ഇടം നേടുകയും ഇത് വീണ്ടും വൈറലാവുകയും ചെയ്തിരിക്കുകയാണ്. പല ഭക്ഷണ പ്രേമികളും ഈ പാചകത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുമ്പോൾ, ചിലർ അതിന്‍റെ തനതായ സമീപനത്തെ പ്രശംസിക്കുന്നു.  @tastesdelish എന്ന ഇൻസ്റ്റാഗ്രാമം പേജിൽ പങ്കിട്ട വീഡിയോയിൽ അലുമിനിയം ഫോയിൽ ഷീറ്റ് എടുത്ത് അതിൽ നാരങ്ങ കഷ്ണങ്ങൾ വെച്ചാണ് പാചകം ആരംഭിക്കുന്നത്. ഫോയിൽ ഷീറ്റിന് മുകളിലേക്ക് സാൽമൺ വയ്ക്കുന്നു. തുടർന്ന്സാൽമണിന് മുകളിൽ കുറച്ച് നാരങ്ങ കഷ്ണങ്ങൾ ഇട്ടു.  ഇലകളും വെളുത്തുള്ളിയും വെണ്ണയും അതിന്…

Read More

സ്വന്തമായി മാറി താമസിക്കാൻ മക്കളോട് ആവശ്യപ്പെട്ടു; ഒടുവിൽ നിയമപരമായ് നേരിട്ട് അമ്മ

മക്കൾ പ്രായപൂർത്തിയാകുമ്പോൾ വീട് മാറി താമസിക്കാൻ അവർ വാശി പിടിക്കുന്നത് സ്വഭാവികമാണ്. എന്നാൽ ഇവിടെ സംഗതി അല്പം വ്യത്യസ്തമാണ്. ഇറ്റലിയിലെ 75വയസുകാരിയായ ഒരു അമ്മ തന്‍റെ മക്കൾ പ്രായപൂർത്തിയായതിനാൽ വീട് വിട്ട് മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.  മക്കളിൽ ഒരാൾക്ക് 42 വയസും മറ്റേയാൾക്ക് 40 വയസുമാണ്. സ്വന്തമായി മാറി താമസിക്കാൻ  അവർ മക്കളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും മക്കൾ സമ്മതിച്ചില്ല. തുടർന്ന് സംഭവം കോടതിവരെ എത്തി. പിന്നാലെ അവരെ വീട്ടിൽ നിന്ന് മാറ്റാൻ നിയമപരമായ ഉത്തരവ് നേടി. വടക്കൻ ഇറ്റലിയിലെ പവിയയിൽ താമസിക്കുന്ന  ഇവർ മക്കളെ മാറ്റി താമസിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ  മക്കൾ പോകാൻ തയ്യാറായില്ല. അവരുടെ വിസമ്മതത്തെ അഭിമുഖീകരിച്ച് അമ്മ മക്കളെ കോടതിയിലെത്തിച്ചു. ജഡ്ജി സിമോണ കാറ്റർബി അമ്മയ്ക്ക് അനുകൂലമായി വിധിച്ചു. ഡിസംബർ 18നകം രണ്ട് കുട്ടികളും അമ്മയുടെ വീട്ടിൽ നിന്ന് മാറണമെന്ന് ജഡ്ജി ഉത്തരവിട്ടു. രണ്ട്…

Read More

മാളിൽ ‘ധൂം-2’ ശൈലിയിൽ മോഷണം; അമ്പരന്ന് സോഷ്യൽ മീഡിയ

പോളണ്ടിൽ ബോളിവുഡ് താരം ഹൃത്വിക് റോഷന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ധൂം-2 ലെ രംഗത്തിന് സമാനമായ രീതിയിൽ ഒരു മോഷണം. മാളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന വ്യത്യസ്തമായ ശൈലി സോഷ്യൽ മീഡിയയിൽ കാണുന്നതാണ്.  എന്നാൽ ഇവിടെ മാൾ അടയ്‌ക്കുന്നതുവരെ കള്ളൻ ഒരു പ്രതിമ പോലെ നിന്നു. മാൾ പൂർണ്ണമായും ശൂന്യമായിരിക്കുകയും കടകളെല്ലാം അടഞ്ഞ് കിടക്കുകയും ചെയ്തപ്പോൾ മോഷ്ടാവ് തന്‍റെ ജോലി നിർവഹിക്കുകയും ഒരു ജ്വല്ലറി കവർച്ച നടത്തുകയും ചെയ്തു.  ഇതിൽ തൃപ്തരാകാതെ വന്നപ്പോൾ അയാൾ കൂടുതൽ സാധനങ്ങൾ മോഷ്ടിക്കാൻ രണ്ടാം തവണയും മാളിൽ എത്തിയതായി പോലീസ് പറഞ്ഞു. ‘മാളിനുള്ളിൽ നിന്ന് അത്താഴം കഴിച്ചതിന് ശേഷം അയാൾ കുറച്ച് വസ്ത്രങ്ങൾ മോഷ്ടിച്ചു. പക്ഷേ രണ്ടാം തവണ ഭാഗ്യം അവനെ അനുകൂലിച്ചില്ല. മാൾ ഗാർഡ് അവനെ കണ്ടു,’ സംഭവത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിങ്ങനെ. 22 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും…

Read More

സീലിംഗിൽ നിന്ന് ഭീമൻ പാമ്പുകളെ പുറത്തെടുത്ത് യുവതി; ഞെട്ടി സോഷ്യൽ മീഡിയ

ഏറ്റവും കൂടുതൽ പേടി തോന്നിപ്പിക്കുന്ന ഉരഗങ്ങളിൽ ഒന്നാണ് പാമ്പുകൾ. അടുത്തിടെ ഓസ്‌ട്രേലിയയിൽ ഒരു യുവതി തന്‍റെ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് രണ്ട് ഭീമൻ പാമ്പുകളെ പുറത്തെടുക്കുന്ന വീഡിയോ പങ്കിട്ടു. എന്നാൽ ട്വിസ്റ്റ് ഇതൊന്നും ആയിരുന്നില്ല, സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു പകരം അവൾ വെറും കൈകൾ കൊണ്ടാണ് പാമ്പിനെ പുറത്തെടുത്തത്.  വീഡിയോയിൽ മേശയുടെ മുകളിൽ ഒരു സ്ത്രീ നിൽക്കുന്നത് കാണാം. പാമ്പുകളെ നീക്കം ചെയ്യാൻ അവൾ ഒരു വലിയ വടി ഉപയോഗിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ പാമ്പുകളിൽ ഒന്ന് ഇറങ്ങാൻ തുടങ്ങുന്നു. തുടർന്ന് അവളുടെ കൈയിൽ ചുറ്റിപ്പിടിക്കുന്നു. തുടർന്ന് അവൾ വലിയ പാമ്പിനെ പിടിക്കുന്നു. അത് അവളെ ചുറ്റിപ്പിടിക്കാനും തുടങ്ങുന്നു.  നഥാൻ സ്റ്റാഫോർഡ് എന്ന ആളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ അഞ്ച് ദശലക്ഷം ആളുകൾ വീഡിയോ കണ്ടു. 69,000 ലൈക്കുകളും നേടി. ‘ഇത് പാമ്പ് സീസണാണ്, @ti.inthewild…

Read More