സീലിംഗിൽ നിന്ന് ഭീമൻ പാമ്പുകളെ പുറത്തെടുത്ത് യുവതി; ഞെട്ടി സോഷ്യൽ മീഡിയ

ഏറ്റവും കൂടുതൽ പേടി തോന്നിപ്പിക്കുന്ന ഉരഗങ്ങളിൽ ഒന്നാണ് പാമ്പുകൾ. അടുത്തിടെ ഓസ്‌ട്രേലിയയിൽ ഒരു യുവതി തന്‍റെ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് രണ്ട് ഭീമൻ പാമ്പുകളെ പുറത്തെടുക്കുന്ന വീഡിയോ പങ്കിട്ടു. എന്നാൽ ട്വിസ്റ്റ് ഇതൊന്നും ആയിരുന്നില്ല, സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു പകരം അവൾ വെറും കൈകൾ കൊണ്ടാണ് പാമ്പിനെ പുറത്തെടുത്തത്.  വീഡിയോയിൽ മേശയുടെ മുകളിൽ ഒരു സ്ത്രീ നിൽക്കുന്നത് കാണാം. പാമ്പുകളെ നീക്കം ചെയ്യാൻ അവൾ ഒരു വലിയ വടി ഉപയോഗിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ പാമ്പുകളിൽ ഒന്ന് ഇറങ്ങാൻ തുടങ്ങുന്നു. തുടർന്ന് അവളുടെ കൈയിൽ ചുറ്റിപ്പിടിക്കുന്നു. തുടർന്ന് അവൾ വലിയ പാമ്പിനെ പിടിക്കുന്നു. അത് അവളെ ചുറ്റിപ്പിടിക്കാനും തുടങ്ങുന്നു.  നഥാൻ സ്റ്റാഫോർഡ് എന്ന ആളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ അഞ്ച് ദശലക്ഷം ആളുകൾ വീഡിയോ കണ്ടു. 69,000 ലൈക്കുകളും നേടി. ‘ഇത് പാമ്പ് സീസണാണ്, @ti.inthewild…

Read More

ബംഗാള്‍ കടുവയുമായി റോഡിലിറങ്ങിയ യുവാവ്; ഞെട്ടി വിറച്ച് സോഷ്യൽ മീഡിയ;വീഡിയോ വെെറൽ

കടുവ നമ്മുടെ ദേശീ‌യ മൃഗമാണെങ്കിലും അടുത്തു വന്നാൽ ആരായാലും ഒന്ന് പേടിച്ചു പോകും. ചില സ്ഥലങ്ങളിൽ കടുവയെ ഇണക്കി വളർത്തുന്നവരുണ്ട്.  ഇപ്പോഴിതാ ബംഗാള്‍ കടുവയുമായി ഒരു യുവാവ് അത്യാവശ്യം തിരക്കുള്ള ഒരു റോഡിലൂടെ പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കടുവയുടെ കഴുത്തിൽ ചങ്ങല കൊണ്ടൊരു തുടലുമുണ്ട്. അത് യുവാവിന്‍റെ കയ്യിൽ പിടിച്ചിട്ടുണ്ട്. ധാരാളം വാഹനങ്ങൾ റോഡിനു ഇരു വശത്തുമായി പോകുന്നുണ്ട്. വാഹനങ്ങൾക്ക് നേരെ കടുവ ചാടി അടുക്കാന്‍ നോക്കുന്നുണ്ട്. യുവാവാകട്ടെ പണിപെട്ട് കടുവയെ മെരുക്കാൻ ശ്രമിക്കുന്നതു വീഡിയോയിൽ കാണാൻ സാധിക്കും. കടുവ ആദ്യമായാണ് റോഡിൽ ഇറങ്ങിയതെന്നു വീഡിയോയിൽ നിന്നു മനസിലാകും. പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റിയായ നൂമാൻ ഹസ്സനാണ് വീഡിയോയില്‍ കടുവയുടെ കൂടെയുള്ള യുവാവ്. വളരെ പെട്ടെന്ന് തന്നെ ഇവരുടെ വീഡിയോ വെെറലായി. എന്നാൽ ധാരാളം ആളുകളാണ് വീഡിയോക്ക് കമന്‍റ് നൽകിയിരിക്കുന്നത്.‌ എന്നാൽ യുവാവിനെ…

Read More

കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്; കണ്ടെടുത്ത ആഭരണങ്ങൾക്ക് 3,500 വർഷം പഴക്കം

ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ് നടത്തി ഗവേഷകർ. 3,500ലേറെ വർഷം മുൻപത്തെ വെങ്കലയുഗത്തിലെ നിരവധി ആഭരണങ്ങളാണു പാടത്തുനിന്നു കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള 14 വെങ്കലത്തകിടുകൾ, രണ്ട് മോതിരം, 100ലധികം ചെറിയ ആമ്പർ മുത്തുകൾ, സ്വർണം കൊണ്ടു നിർമിച്ച ചുരുളുകളായുള്ള കമ്പികൾ എന്നിവയാണു ലഭിച്ചത്. വെങ്കലത്തകിടുകൾ ഒരു മാലയുടെ ഭാഗമായിരുന്നുവെന്നും കമ്പിയിൽ കോർത്തിടാനുള്ള ഭാഗങ്ങൾ അതിനുള്ളന്നതായും ഗവേഷകർ പറഞ്ഞു. ബിസി1500നടുത്ത് മധ്യ വെങ്കലയുഗത്തിൽ ഉപയോഗിച്ചിരുന്ന ആഭരണങ്ങളാണ് ഇവയെന്നും ഗവേഷകർ പറയുന്നു. ആഭരണങ്ങൾക്ക് പുറമേ, ബീവർ പല്ല്, കരടി പല്ല്, ഫോസിലൈസ് ചെയ്ത സ്രാവിന്‍റെ പല്ല്, റോക്ക് ക്രിസ്റ്റൽ, വെങ്കല അമ്പടയാളം എന്നിവയും കണ്ടെടുത്തു. മാലയൊഴികെയുള്ളവ എന്തിനായി ഉപയോഗിച്ചതാണെന്നു വ്യക്തമല്ല. ഇവ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങളോ ശവക്കുഴിയുടെ തെളിവുകളോ കണ്ടെത്താനാകാത്തതിനാൽ, ഭരണിയിൽ ആരോ അടക്കം ചെയ്തതാണെന്നാണു നിഗമനം. ഇതു കാലക്രമേണ ചിതറിപ്പോകുകയായിരുന്നു.…

Read More

വരാനിരിക്കുന്ന താമസക്കാരുമായ് ബ്രോക്കറുടെ രസകരമായ സംഭാഷണം; വൈറലായ് പോസ്റ്റ്

ബംഗുളൂരു, മുംബൈ തുടങ്ങിയ നഗരങ്ങ‍ളിൽ താമസിക്കാനൊരു സ്ഥലം കണ്ടെത്തുക എന്നത് നിസാര കാര്യമല്ല. ഇതിനിടെ തെറ്റായ വാഗ്ദാനങ്ങളിൽ വീണ് പറ്റിക്കപ്പെട്ടവർ നിരവധിയാണ്. അടുത്തിടെ മുംബൈയിൽ ഒരു വാടക വീട് കണ്ടെത്തുന്നതിനായ് യുവതി ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായ് നടത്തിയ ഹാസ്യ സംഭാഷണത്തിന്‍റെ സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ വൈറലാകുന്നത്. ഈ ലഘുവായ സംഭാഷണം സോഷ്യൽ മീഡിയയിൽ ചിരി പടർത്തി. സുബി എന്ന യുവതിയ്ക്ക് റെയിൽവേ ട്രാക്കിന് സമീപത്താണ് ഇയാൾ വീട് കണ്ടെത്തിയത്. തുടർന്ന് ഇവിടെ താമസിച്ചാൽ ഉണ്ടാകുന്ന ട്രെയിനിന്‍റെ ശബ്ദത്തെ കുറിച്ച് അവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിന് ബ്രോക്കർ നൽകുന്ന പ്രതികരണമാണ് വൈറലായിരിക്കുന്നത്. ‘ലൊക്കേഷൻ റെയിൽവേ ട്രാക്കിന് അടുത്താണ്; ട്രെയിനിന്‍റെ ശബ്ദം പ്രശ്‌നമൊന്നും ഇല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’.’ഏയ് മാം, ടെൻഷനാകണ്ട, ഞാൻ ഇവിടെയുണ്ട്’. ഇങ്ങനെയായിരുന്നു ബ്രോക്കറുടെ മറുപടി. പോസ്റ്റിന് ഇരുപതിനായിരത്തിലധികം ലൈക്കുകളും നിരവധി കമന്‍റുകളും ലഭിച്ചു.’എല്ലാ ദിവസവും,…

Read More

ഇത് സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുകൾ; ജീവിതത്തിലേക്ക് തിരികെ നടന്ന് ഡോറ, വൈറലായ് വീഡിയോ

ജീവൻ തിരിച്ച് കിട്ടിയ നായ പിന്നീട് ആദ്യമായ് നടക്കുന്നതിന്‍റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഡോറ എന്ന് പേരിട്ടിരിക്കുന്ന നായ ശ്രദ്ധാപൂർവം പുറം ലോകത്തേക്ക് തന്‍റെ ആദ്യ ചുവടുകൾ വെക്കുന്നത് വീഡിയോയിൽ കാണാം.  വീ റേറ്റ് ഡോഗ്സ് ഇൻസ്റ്റാഗ്രാം പേജിലാണ് ഡോറയുടെ ഹൃദയസ്പർശിയായ കഥ പങ്കുവെച്ചത്. “ഇതാണ് ഡോറ. ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശേഷം അവൾ തന്‍റെ ആദ്യ നടത്തത്തിന് പോകുകയാണ്,ഞങ്ങൾ അവളെക്കുറിച്ച് അഭിമാനിക്കുന്നു.”വീഡിയോയിൽ, ഡോറ സാവധാനം നീങ്ങുന്നതും കാണാം.  പോസ്റ്റ് ഇതിനകം 400,000 ലൈക്കുകൾ ലഭിച്ചു. ചിലർ ഡോറയുടെ രക്ഷയ്‌ക്ക് നന്ദി പ്രകടിപ്പിച്ചു. മറ്റുള്ളവർ അവളുടെ ഭാവിക്ക് ആശംസകൾ നേരുന്നു. ചിലർ സ്വന്തം വളർത്തുമൃഗങ്ങളെ കുറിച്ച് സമാനമായ ഹൃദയസ്പർശിയായ കഥകൾ പങ്കിട്ടു. വൺ ടെയിൽ അറ്റ് എ ടൈം (OTAT) എന്ന ഓർഗനൈസേഷനാണ് നായയെ രക്ഷിച്ചത്.    

Read More

വീട് വൃത്തിയാക്കുന്നതിനിടെ ലോട്ടറി ടിക്കറ്റ് കണ്ടെത്തി; പിന്നീട് സംഭവച്ചതിങ്ങനെ

ശുചീകരണ വേളയിൽ സ്വന്തം വീടുകളിൽ ദീർഘകാലമായി മറന്നുവച്ച പല സാധനങ്ങൾ കണ്ടെത്തുന്നതിന്‍റെ ആവേശം നമ്മിൽ പലരും അനുഭവിച്ചിട്ടുണ്ട്. എന്നാൽ  മസാച്യുസെറ്റ്‌സിലെ ഒരു നിവാസിക്ക് വീട് വൃത്തിയാക്കലിൽ ഒരു മില്യൺ ഡോളറിന്‍റെ ലോട്ടറി ടിക്കറ്റ് കിട്ടി. ഇത് അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചു.  കുറച്ച് മാസങ്ങൾക്ക് മുമ്പ് ഖലീൽ സൗസ സ്‌ക്രാച്ച് ടിക്കറ്റ് വാങ്ങി. തന്‍റെ വീട് വൃത്തിയാക്കുന്നതിനിടെ അയാൾ ടിക്കറ്റ് കണ്ടെത്തി. ടിക്കറ്റിൽ ഒരു മില്യൺ ഡോളർ ഇയാൾക്ക് അടിച്ചു . തുടർന്ന് സൗസയ്ക്ക്  $650,000 ലഭിച്ചു. തന്‍റെ വിജയത്തിന്‍റെ ഒരു ഭാഗം സുഹൃത്തിനെ സഹായിക്കാൻ ഉപയോഗിക്കാനും ചാരിറ്റബിൾ സംഭാവനകൾ നൽകാനും പദ്ധതിയുണ്ടെന്ന് ലോട്ടറി അധികൃതരുമായി അദ്ദേഹം പങ്കുവെച്ചു. മെഡ്‌ഫോർഡിലെ സേലം സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ടോണിസ് കൺവീനിയൻസിൽ നിന്നാണ് വിജയിച്ച ടിക്കറ്റ് വാങ്ങിയത്. വിജയിക്കുന്ന ടിക്കറ്റ് വിറ്റതിന് കടയുടെ ഉടമകൾക്ക് ലോട്ടറിയിൽ നിന്ന് $10,000…

Read More

ദസറ ആഘോഷങ്ങൾക്കിടെ പ്രത്യക്ഷപ്പെട്ട ഹനുമാൻ; കെെ കൂപ്പി ഭക്തർ; വീഡിയോ വെെറൽ

ദസറ ആഘോഷങ്ങൾ അതി ഗംഭീരമായി രാജ്യം ആഘോഷിച്ചു. പല സ്ഥലങ്ങളിലും ദസറയുടെ ഭാഗമായി അതി ഗംഭീര പരിപാടികൾ നടന്നു. ഇപ്പോഴിതാ ഛത്തീസ്ഗഡിലെ അംബികാപൂരിൽ ദസറ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ ഹനുമാന്‍റെ രൂപത്തില്‍ ഘടിപ്പിച്ച ഡ്രോണിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയിൽ ശ്രദ്ധ നേടി. വിനല്‍ ഗുപ്ത എന്ന ഫോട്ടോഗ്രാഫർ തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം വെെറലായി. അദ്ദേഹം തന്നെയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആകാശത്ത് പറക്കുന്ന ഹനുമാന്‍ രൂപം താഴെ നില്‍ക്കുന്ന ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനു സമാനമായാണ് ഹനുമാൻ രൂപത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

ആറ് കോടി രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചു; പണം എണ്ണി നൽകാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് നിക്ഷേപകൻ

ബാങ്കിൽ നിന്ന്  6.5 കോടി രൂപ പിൻവലിച്ച നിക്ഷേപകൻ ജീവനക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പണം കൈകൊണ്ട് എണ്ണി നൽകാൻ ആവശ്യപ്പെട്ടു. ചൈനയിലാണ് സംഭവം.  2021-ൽ ബാങ്ക് ഓഫ് ഷാങ്ഹായുടെ ഒരു ശാഖയിൽ (കോവിഡ്-19-ന്‍റെ സമയത്ത്) സെക്യൂരിറ്റി സ്റ്റാഫുമായി ഇയാൾ വഴക്കിട്ടതിനെ തുടർന്നാണ് സംഭവം നടന്നത്. ഈ വാർത്ത ചൈനീസ് മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുകയും വെയ്‌ബോയിലും രാജ്യത്തെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്രെൻഡിംഗ് വിഷയമായി മാറുകയും ചെയ്തു.  ഏറ്റവും മോശം ഉപഭോക്തൃ സേവനം ലഭിച്ചതിന് ശേഷം ബാങ്ക് ഓഫ് ഷാങ്ഹായ് ശാഖയിൽ നിന്ന് ഏകദേശം അഞ്ച് ദശലക്ഷം റെൻമിൻബി (2021 എക്‌സ്‌ചേഞ്ച് നിരക്കിൽ $783,000) പിൻവലിച്ചതായി സൺവെയർ എന്ന ആൾ വെയ്‌ബോയിൽ എഴുതി. സുരക്ഷാ ജീവനക്കാരുടെ മനോഭാവത്തെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടു. ഒരു ദിവസത്തിനുള്ളിൽ തനിക്ക് പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക പിൻവലിച്ചതായും ബാക്കിയുള്ള പണം മറ്റ് ബാങ്കുകളിലേക്ക്…

Read More

കരുതിയതുപോലെയല്ല അമ്പിളി അമ്മാവന്‍റെ പ്രായം..!

ചിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ചന്ദ്രന്‍റെ പ്രായം ഇതുവരെ കണക്കുകൂട്ടിയതിൽ കൂടുതലാണെന്നാണ് പുതിയ പഠനം. ചന്ദ്രനിൽ ജീവന്‍റെ കണികകൾ സാധ്യമാണോ എന്ന അന്വേഷണം പുരോഗമിക്കുമ്പോഴാണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പുതിയ പഠനഫലം പുറത്തുവരുന്നത്. 4.46 ബില്യൺ വർഷമാണ് ചന്ദ്രന്‍റെ പ്രായമെന്നാണ് പുതിയ കണ്ടെത്തൽ. നേരത്തെ കണക്കാക്കിയിരുന്നത് 4.42 ബില്യൺ വർഷം എന്നായിരുന്നു. നിലവിൽ കരുതിയിരുന്നതിനേക്കാൾ നാലു കോടി വർഷം കൂടി പഴക്കം കൂടുതൽ. ചന്ദ്രന്‍റെയും ഭൂമിയുടെയും ചരിത്രവും പരിണാമവും നന്നായി മനസിലാക്കാൻ കൂടുതൽ കൃത്യമായ പ്രായം നമ്മെ സഹായിക്കുമെന്നു ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. 1972ൽ അപ്പോളോ-17ലെ ബഹിരാകാശ യാത്രികർ ഭൂമിയിലേക്കു കൊണ്ടുവന്ന ചന്ദ്രശിലകൾ പഠിച്ച ശേഷമാണു പുതിയ നിഗമനത്തിലേക്കു ശാസ്ത്രലോകം എത്തുന്നത്. ചിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പഠനത്തിനു പിന്നിൽ. ജിയോകെമിക്കൽ പെർസ്‌പെക്റ്റീവ് ലെറ്റേഴ്‌സിൽ ശാസ്ത്രജ്ഞരുടെ ഗവേഷണഫലം അച്ചടിച്ചിട്ടുണ്ട്. സൗരയൂഥം…

Read More

‘വമ്പൻ ട്വിസ്റ്റ്’: അന്ന് ലിങ്ക്ഡ്ഇനിൽ നിന്ന് വിലക്കപ്പെട്ട 15 വയസുകാരൻ, ഇപ്പോൾ അതേ ഇടത്ത് ഇന്‍റേണായി

ഹൈസ്‌കൂൾ വിദ്യാർഥിയും സ്റ്റാർട്ടപ്പ് സ്ഥാപകനും ബാച്ച്‌മാനിറ്റി ക്യാപിറ്റലിലെ നിക്ഷേപകനുമാണ് പതിനഞ്ച് വയസുകാരനായ എറിക് സു. കുറഞ്ഞ പ്രായപരിധി കാരണം ഒരിക്കൽ ലിങ്ക്ഡ്ഇനിൽ നിന്ന് അവൻ വിലക്കപ്പെട്ടു. എന്നാൽ ഇപ്പോൾ അതിശയകരമായ സംഭവവികാസങ്ങളിൽ കമ്പനിയിൽ ഇന്‍റേൺഷിപ്പിന് പ്രവേശിച്ചിരിക്കുകയാണ് എറിക്.  എറിക് എക്സിൽ രണ്ട് ചിത്രങ്ങൾ ചേർത്ത് ഒരു പോസ്റ്റ് പങ്കിട്ടു. എറികിന്‍റെ പോസ്റ്റ് ഓൺലൈനിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ഇതോടൊപ്പമുള്ള ചിത്രങ്ങളിൽ എറിക്കിൻറെ പ്രായം കാരണം ലിങ്ക്ഡ്ഇനിൽ നിന്നുള്ള വിലക്ക് റിപ്പോർട്ടുചെയ്യുന്ന ഒരു വാർത്താ ലേഖനം പ്രദർശിപ്പിക്കുന്നു. അതിൽ എറിക് വളരെ ചെറുപ്പമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. രണ്ടാമത്തെ ചിത്രം ലിങ്ക്ഡ്ഇന്നിന്‍റെ ബ്രാൻഡിംഗിൽ അലങ്കരിച്ച ഒരു സ്റ്റിക്കി നോട്ടിൽ അഭിമാനത്തോടെ മുറുകെ പിടിക്കുന്നതും അവന്‍റെ പേര് അതിൽ ആലേഖനം ചെയ്യുന്നതും കാണിക്കുന്നു.  എറിക് സു ഷെയർ ചെയ്ത പോസ്റ്റ് മൂന്ന് ലക്ഷത്തിലധികം വ്യൂസ് നേടി. സുവിൻറെ ശ്രദ്ധേയമായ നേട്ടത്തിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ…

Read More