സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞു: സഹായത്തിനായി ഡ്രൈവർ യാചിച്ചു; ഓടിക്കൂടിയ ആളുകൾ ഡ്രൈവറെ മൈൻഡ് ചെയ്യാതെ മദ്യമെന്ന് കരുതി കുപ്പിയുമായി മുങ്ങി

പൗരബോധം എന്നത് ഒരു മനുഷ്യന് വേണ്ട അത്യന്താപേക്ഷിത സ്വഭാവ ഗുണമാണ്. എന്ത് എപ്പോൾ എങ്ങനെ പെരുമാറണമെന്നുള്ള സാമാന്യ ബോധം മനുഷ്യന് വേണം. അതില്ലാത്തപക്ഷം വിളിച്ച് വരുത്തുന്ന പ്രശ്ന‍ങ്ങൾ വലുതാണ്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ഒരു ട്രക്ക് മറിഞ്ഞു. അതിൽ ഉണ്ടായിരുന്ന കുപ്പികളെല്ലാം റോഡിൽ നിരന്നു വീണു. ഇത് കണ്ട് അത് വഴി പോയ ആളുകളെല്ലാം ഒത്തുകൂടി. എന്നാൽ വന്നവരെല്ലാം വീണ് കിടക്കുന്നത് മദ്യക്കുപ്പി ആണെന്ന് ധരിച്ചാണ് എത്തിയത്. ആക്സിഡന്‍റ് സംഭവിച്ച് റോഡിൽ കിടക്കുന്ന ഡ്രൈവറെ ആരും തന്നെ മൈൻഡ് ചെയ്തില്ല. പകരം എത്തിയവരൊക്കെ കുപ്പി പെറുക്കുന്ന തിരക്കിലായിരുന്നു. കുപ്പിയെങ്കിൽ കുപ്പി എന്ന് കരുതി കൈയിൽ കിട്ടിയ കുപ്പിയുമായി ആളുകൾ സ്ഥലം വിട്ടു. ഒടുവിൽ സംഭവം അറിഞ്ഞ് പോലീസ് എത്തുന്നതുവരെ ഡ്രൈവർ അപകട സ്ഥലത്ത് കിടന്നു. അവസാനം പോലീസെത്തിയാണ് പ്രാഥമിക ശുശ്രൂഷ…

Read More

മുത്തശ്ശിയുമൊത്തൊരു വിമാനയാത്ര, അതും താൻ കാപ്റ്റനായിത്തന്നെ ഇരിക്കുന്പോൾ; കൊച്ചുമകൾ പറത്തുന്ന വിമാനത്തിൽ സന്തോഷത്തോടെ ആദ്യ യാത്ര

പ്ലെയിൻ പറക്കുന്നതെങ്ങനെയെന്ന് ചോദിച്ച മുത്തശ്ശിയെ കൂട്ടി അപ്പോൾ തന്നെ പ്ലെയിൻ യാത്ര ചെയ്ത കൊച്ചു മകന്‍റെ വാർത്ത നേരത്തേ വൈറലായിരുന്നു. അതിനു പിന്നാലെ കൊച്ചു മകൾ കാപ്റ്റനായ വിമാനത്തിൽ തന്‍റെ മുത്തശ്ശിയെയും കൂടെ കൂട്ടി യാത്ര ചെയ്ത പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽഡ മീഡിയയിൽ വൈറലാകുന്നത്. എയർ ഇന്ത്യയിലെ പൈലറ്റ് ആയ ശ്രുതിയാണ് മുത്തശ്ശിയെ കൊണ്ട് യാത്ര തിരിച്ചത്. താൻ പൈലറ്റായ ഇന്‍ഡിഗോ വിമാനത്തിൽ മുത്തശ്ശിയേയും കൂടെ കൂട്ടി ശ്രുതി. മുത്തശ്ശി ആദ്യമായാണ് വിമാന യാത്ര ചെയ്യുന്നത്. പൂനെയിൽ നിന്നും ന്യൂഡൽഹിയിലേക്ക്. അതും തന്‍റെ കൊച്ച് മകൾ പറത്തുന്ന വിമാനത്തിൽ ആണ് മുത്തശ്ശി യാത്ര ചെയ്യുന്നത്. യാത്രയ്ക്ക് മുൻപ് യാത്രക്കാരുമായി സംവദിക്കുന്നതിനിടയിൽ തന്‍റെ മുത്തശ്ശിയും ഒപ്പമുണ്ടെന്ന് ശ്രുതി മറ്റ് യാത്രക്കാരോട് പറയുന്നു. ഇതിനിടെ തന്‍റെ അടുത്തിരിക്കുന്ന യാത്രക്കാരിയോട് തന്‍റെ കൊച്ച് മകളാണ് അതെന്ന് മുത്തശ്ശി അഭിമാനത്തോടെ പറയുന്ന ദൃശ്യങ്ങളും…

Read More

വീഡിയോ ഗെയിം കളിക്കുന്ന തിരക്കിലാണ് അമ്മയെന്ന് മകൻ: ആവേശം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഗെയിം കളിക്കാൻ പ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് പറയുന്നത് സത്യമാണ്. ഒന്നു തുടങ്ങി വച്ചാൽ പിന്നൊരുതരം ഭ്രാന്താണ് ഗെയിമുകളോട്. ഇൻസ്റ്റാഗ്രാമിലെ ‘Indian Gaming Mom’എന്ന അക്കൗണ്ടിലൂടെ തന്‍റെ ഗെയിമിംഗ് വീഡിയോകൾ പങ്കുവച്ച് ഒരു ഇന്ത്യൻ വീട്ടമ്മ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ്. പ്ലേസ്റ്റേഷൻ 5-ൽ ഒരു ഭീമൻ മണൽ രാക്ഷസനോട് മല്ലിട്ട് വിജയിച്ച അമ്മയാണ് വീഡിയോയുടെ ഹൈലൈറ്റ്. “അമ്മ വിശ്രമിക്കുകയോ അല്ലെങ്കിൽ അടുക്കളയിൽ എന്തെങ്കിലും ജോലിയിലോ ആണെന്നാണ് ഞങ്ങൾ കരുതിയത്, പക്ഷേ, സത്യത്തിൽ നഗരത്തെ രക്ഷിക്കുന്ന തിരക്കിലായിരുന്നു അമ്മ” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഗെയിമിംഗിനോടുള്ള ഈ ആവേശം ഇവരുടെ വീട്ടിലെ സാഹചര്യങ്ങളെപ്പോലും മാറ്റിമറിച്ചിരിക്കുകയാണ്. ഇപ്പോൾ പുതിയ ഗെയിമുകൾ വാങ്ങിത്തരാൻ അവർ മകനോട് ആവശ്യപ്പെടാറുണ്ട്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. പ്രായമൊക്കെ വെറും സംഖ്യ മാത്രമാണ് എന്നാണ് പലരും പറഞ്ഞത്. ഇത്രയും പ്രായമായിട്ടും…

Read More

കൊച്ചി പഴയ കൊച്ചിയല്ല… ‘ഇന്ത്യ മുഴുവൻ വൃത്തികെട്ടതല്ല, നിങ്ങൾ കേരളത്തിലെ കൊച്ചി കാണൂ’; വീഡിയോയുമായി വ്ലോഗർ

ദിവസേന നിരവധി വിദേശികളാണ് ഇന്ത്യ സന്ദർശിക്കുന്നതിനായി എത്താറുള്ളത്. ഇന്ത്യയുടെ ഭൂപ്രകൃതിയും പൈതൃകവുമെല്ലാം ധാരാളം വിദേശികളെ ഇങ്ങോട്ടേക്ക് എത്തിക്കാനും സ്വാധീനിക്കുന്നു. എന്നാൽ ചിലർ ഇന്ത്യയിലെത്തി ഇവിടുത്തെ വൃത്തിയെ കുറിച്ച് പറയാറുണ്ട്. ഇന്ത്യ പോലൊരു മഹാനഗരം വൃത്തിയുടെ കാര്യത്തിൽ പിന്നിലെന്ന് പറഞ്ഞ് പല വിദേശികളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ ഇന്ത്യയിൽ ഇങ്ങനൊന്നും അല്ല കാര്യങ്ങളെന്ന് പറഞ്ഞ് ഒരു വിദേശ വനിത പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുഎസ് വ്ലോഗർ ക്ലോയി ജേഡ് ആണ് വീഡിയോ പങ്കുവച്ചത്. “ഇന്ത്യ വൃത്തിഹീനമാണെന്ന് ആളുകൾ പറയുന്നു, പക്ഷേ, എനിക്ക് ഇത് വൃത്തിഹീനമല്ല. കേരളത്തിലെ കൊച്ചിയിൽ നിന്നുള്ള തന്‍റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് വീഡിയോ. നമുക്ക് നടപ്പാതകളിലും റോഡുകളിലും നിന്ന് ആരംഭിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങിയത്. ഇന്ത്യ വളരെ വൃത്തിയുള്ളതാണ്. ഇവിടെ മാലിന്യമില്ല, നടപ്പാത നിങ്ങൾക്ക് കാണാനാകുന്നത് പോലെ അക്ഷരാർഥത്തിൽ മാലിന്യമില്ലാത്തതാണ്.…

Read More

അല്ലെങ്കിലും കലാകാരൻമാരെ ആരും അംഗീകരിക്കില്ല… ട്രെയിനിൽ ‌പാട്ടുപാടി: ശല്യം ചെയ്തെന്ന് പറഞ്ഞ് യാത്രക്കാരുടെ പരാതിയിൽ യുവതികൾക്കെതിരേ കേസെടുത്തു

മെട്രോ ട്രെയിനിൽ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്കു ശല്യമുണ്ടാക്കിയ പതിനൊന്നു യുവതികൾക്കെതിരേ കേസ്. മാർച്ച് 15ന് രാത്രി നടന്ന സംഭവത്തിലാണ് പീനിയ പോലീസ് കേസെടുത്തത്. പീനിയ സ്റ്റേഷനിൽ രാത്രി 10.57ഓടെയാണ് സംഭവം. യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യംചെയ്തു. ഇതോടെ യാത്രക്കാരും യുവതികളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇതോടെ ട്രെയിൻ യാത്ര 20മിനിറ്റോളം വൈകി. തുടർന്ന് സുരക്ഷാജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. യുവതികൾ ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മെട്രോ സെക്യൂരിറ്റി ഓഫീസർ പി. ഗജേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസെടുത്തത്. സംഭവത്തിൽ എല്ലാ പ്രതികളും പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.

Read More

നാടന്‍ ഭക്ഷണവും ചൈനീസ് കോണ്ടിനെന്‍റൽ: ട്രെയിന്‍ കോച്ച് റസ്റ്ററന്‍റ്: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ട്രെയിന്‍ കോച്ചിലിരുന്ന് ഇഷ്ടഭക്ഷണം കഴിക്കാം

ഒരുമാസം കഴിഞ്ഞാല്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ട്രെയിന്‍ കോച്ചിലിരുന്ന് ഇഷ്ടഭക്ഷണം കഴിക്കാം. ആവശ്യമുള്ളവര്‍ക്ക് സ്വദേശിയായ നാടന്‍ ഭക്ഷണവും ചൈനീസ് ഉള്‍പ്പെടെയുള്ള വിദേശ ഭക്ഷണവും കഴിക്കാം. പാഴ്സല്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങിക്കൊണ്ടുപോകാനും സൗകര്യമുണ്ടാകും. 24 മണിക്കൂറും ഈ റസ്റ്ററന്‍റ് പ്രവര്‍ത്തിക്കു മെന്നതാണ് പയ്യന്നൂരുകാര്‍ക്കുകൂടി ആശ്വാസകരമായ വാര്‍ത്ത. പെരുവാമ്പയിലെ ഹരികൃഷ്ണന്‍, കാനായിയിലെ സാജിദ്, സതീശന്‍ പയ്യന്നൂര്‍, ജസ്‌ല എന്നിവരുടെ മനസില്‍ നാമ്പിട്ട ആഗ്രഹം റെയില്‍വേ അധികൃതര്‍ക്കുമുന്നില്‍ വച്ചപ്പോള്‍ അവര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. കോയമ്പത്തൂരുള്ള കോച്ച് റസ്റ്ററന്‍റ് സന്ദര്‍ശിച്ചതോടെ ആശയം അരക്കിട്ടുറപ്പിച്ചു. ഇതേത്തുടര്‍ന്ന് അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ത്വരിതഗതിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ മുന്‍ഭാഗത്തെ ബസ്‌ബേയോടു ചേര്‍ന്നാണ് റെയില്‍ കോച്ച് റസ്റ്ററന്‍റ് ഒരുക്കുന്നത്. ഇതിനായി ഇവിടെ പ്രത്യേക പാളമൊരുക്കി. ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച പഴയ എസി കോച്ചാണ് റസ്റ്ററന്‍റിനായി പയ്യന്നൂരിലെത്തിച്ചത്. കോച്ചിലെ ചില ഉപകരണങ്ങള്‍ മംഗളൂരുവില്‍ കൊണ്ടുപോയി…

Read More

സൈബര്‍ തട്ടിപ്പ്: ലോകത്ത് രണ്ടാം സ്ഥാനം ഇന്ത്യക്കെന്ന് റിപ്പോര്‍ട്ട്

ആഗോള തലത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ വര്‍ധിച്ചു വരുന്ന വ്യാപ്തിയും സങ്കീര്‍ണതകളും എടുത്തു കാണിക്കുന്ന റിപ്പോര്‍ട്ട് മെറ്റയാണ് പുറത്തിറക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത തട്ടിപ്പുകള്‍ രാജ്യത്ത് അനുദിനം വര്‍ധിച്ച് വരികയാണ്. ബിസിനസുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന സംഘടിത തട്ടിപ്പ് ശൃംഖലകള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ അതിവേഗമാണ് വികസിച്ച് വരുന്നത്. ഇത് പരമാവധി മുതലെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, മെസേജിംഗ് ആപ്പുകള്‍, നൂതന സാങ്കേതിക വിദ്യകള്‍ എന്നിവ ഉപയോഗിച്ച് വലിയ തോതിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഈ സ്ഥിതിവിശേഷം ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എഐ അധിഷ്ഠിത തട്ടിപ്പുകളിലാണ് സൈബര്‍ കുറ്റവാളികള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃത്രിമ ബുദ്ധി തട്ടിപ്പുകള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും. എസ്.ആര്‍. സുധീര്‍…

Read More

12 സെന്‍റീമീറ്റർ നീളമുള്ള ലോഹ ചോപ്സ്റ്റിക്കുമായി യുവാവ് ജീവിച്ചത് എട്ട് വർഷം; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഭക്ഷണം കഴിക്കുന്നതിനിടയിലോ മറ്റെന്തെങ്കിലും തരത്തിൽ ഏതെങ്കിലും വസ്തു തൊണ്ടയിൽ കുടുങ്ങിയാൽ പിന്നൊരു അസ്വസ്തതയായിരിക്കും. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തൊണ്ടയിൽ ചോപ്സ്റ്റിക്ക് കുടുങ്ങിപ്പോയി. അതും വഹിച്ച് ഒരാൾ നടന്നത് എട്ട് വർഷം. കേൾക്കുന്പോൾ അതിശയം തോന്നുമെങ്കിലും അത് യാഥാർഥ്യമാണ്. വാംഗ് എന്ന ചെറുപ്പക്കാരനാണ് തൊണ്ടയിൽ 12 സെന്‍റീമീറ്റർ നീളമുള്ള ലോഹ ചോപ്സ്റ്റിക്കുമായി എട്ട് വർഷത്തോളം ജീവിച്ചത്. ഭക്ഷണവും മദ്യവും ഇടകലർത്തി കഴിക്കുന്നതിനിടെയാണ് ഇയാൾ ചോപ്സ്റ്റിക്ക് വിഴുങ്ങിയത്. ആദ്യമൊക്കെ തൊണ്ടയിൽ ചില ബുദ്ധിമുട്ടുകൾ തോന്നിയിരുന്നു. എന്നാൽ അത് മദ്യപാനത്തിന്‍റെ പ്രശ്നമാകാമെന്ന് കരുതി. അയാൾ അതത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ, പിന്നീട് അസ്വസ്ഥത തുടർന്നപ്പോൾ വാംഗ് ഡോക്ടർമാരെ കണ്ടു. എക്സറേ എടുത്തു നോക്കിയപ്പോൾ ചോപ്സ്റ്റിക്കിന്‍റെ സാനിധ്യം വ്യക്തമായി. പിന്നാലെ ഡോക്ടർമാർ ശസ്ത്രക്രിയ വിധിച്ചു. എന്നാൽ തന്‍റെ തൊണ്ട കീറിയുള്ള ശസ്ത്രക്രിയയ്ക്ക് വാംഗ് തയാറായില്ല. ദിവസങ്ങൾ കടന്നപ്പോഴേക്കും ശ്വാസം എടുക്കാനോ ഭക്ഷണം കഴിക്കാനോ വാംഗിന് ആയില്ല. രാവിലെ…

Read More

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അന്പാനേ… നോട്ട് വാങ്ങും മുന്പേ നോക്കണേ: ഒറിജനലിനെ വെല്ലും ഡ്യൂപ്ലിക്കേറ്റ് കറൻസികൾ വിപണിയിൽ

രൂപത്തിലും ഭാവത്തിലും അസൽ നോട്ടുകളെ വെല്ലുന്ന രീതിയിലുള്ള ചിൽഡ്രൻസ് ബാങ്ക്, ഫൺ ഓഫ് ഫൺ നോട്ടുകൾ വ്യാപകമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്നതായി ആക്ഷേപം. 500, 200 നോട്ടുകൾക്ക് പുറമെ, നിത്യേനയുള്ള ചെറിയ ഇടപാടുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10, 20 രൂപയുടെ കറൻസികളിലും ഇത്തരം കറൻസികൾ വ്യാപകമാണ്. സമാനമായ നിറവും വലിപ്പവുമുള്ള ഈ നോട്ടുകൾ തിരക്കുള്ള സമയങ്ങളിൽ തിരിച്ചറിയാൻ പ്രയാസമാണ്. ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടെ കൃത്യമായി ആലേഖനം ചെയ്തിട്ടുള്ളതിനാൽ ഒറ്റനോട്ടത്തിൽ ഇവ വ്യാജനാണെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ’ഭാരതീയ റിസർവ് ബാങ്ക്’ എന്നതിന് പകരം ഹിന്ദിയിൽ ’ഭാരതീയ ബച്ചെ കാ ബാങ്ക്’ എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചില്ലറയായി നൽകുന്ന നോട്ടുകൾക്കിടയിൽ ഇത്തരം കളിനോട്ടുകൾ തിരുകി നൽകിയാണ് സാധാരണക്കാരെയും ചെറിയ കച്ചവടക്കാരെയും പ്രധാനമായും കബളിപ്പിക്കുന്നത്. സ്കൂൾ പരിസരങ്ങളിലെ കടകൾ, പൂരം, പെരുന്നാൾ തുടങ്ങിയ ആഘോഷ സ്ഥലങ്ങൾ…

Read More

പോരാട്ടച്ചൂടിൽ കേരളം… നിയമസഭാ തെരഞ്ഞെടുപ്പിൽ ജെൻസി വിഭാഗം നിർണായക വോട്ട് ബാങ്കാകും

ജെന്‍സി വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും പ്രതീക്ഷകള്‍ മാറ്റിമറിക്കാന്‍ സാധ്യത. മുൻഗണന തൊഴിലിനും വികസനത്തിനും പ്രത്യേകിച്ച് ഒരു രാ ഷ്‌ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്തവരാണ് ഈ ഭൂരിപക്ഷം പേരും. ശാസ്ത്ര സാങ്കേതിക മേഖലയില്‍ പഠനം നേടിയവരും മെച്ചപ്പെട്ട തൊഴില്‍ ആഗ്രഹിക്കുന്നവരുമാണ്. മെച്ചപ്പെട്ട തൊഴിലും വികസനവുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ വാഹന നിര്‍മാണ കമ്പനികളും മൊബൈല്‍ നിര്‍മാണ കമ്പനികളും വന്‍കിട ഫാക്‌ടറികളും പതിനായിരക്കണക്കിന് യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരവും വേതനവും നൽകുമ്പോള്‍ കേരളത്തില്‍ ഇത്തരത്തില്‍ എന്ത് വ്യവസായ സംരംഭം ഉണ്ടെന്നാണ് അവരുടെ ചോദ്യം. പുതിയ തലമുറയില്‍ ഒരു വിഭാഗം ആത്മീയ പരിപാടികളിലും ഭജനുകളിലും കൂട്ടത്തോടെ പങ്കെടുക്കുന്നു. നവമാധ്യമങ്ങളിലെ സ്വാധീനംപ്രഫഷണല്‍ ബിരുദങ്ങള്‍ നേടിയവരും ടെക്കികളും ഈ കൂട്ടങ്ങളില്‍ അധികമാണ്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഇക്കൂട്ടർ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വ്യക്തമായി മനസിലാക്കുന്നവരാണ്. അതിനാൽത്തന്നെ ഇവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല.…

Read More