കുട്ടുകാരോടുപോലും പറയാത്ത രഹസ്യം! വിവാഹശേഷമാണ് കൂടുതൽ സ്നേഹിക്കാനും പരസ്‌പരം മനസിലാക്കാനും ജീവിതം ആസ്വദിക്കാനും തുടങ്ങിയത്; അനു സിതാര പറയുന്നു…

വിവാഹ ശേഷമാണ് കൂടുതൽ സ്നേഹിക്കാനും പരസ്‌പരം മനസിലാക്കാനും കഴിഞ്ഞത് . അപ്പോൾ സ്വാഭാവികമായും ഞങ്ങളുടെ സൗഹൃദവും വളർന്നു വലുതാകുകയും ചെയ്തു. ഞാൻ പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഇഷ്ടമാണെന്ന് വിഷ്ണുവേട്ടൻ പറയുന്നത്. ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് മറുപടി കൊടുക്കുന്നത്. ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു കുറച്ചു മാസം കഴിഞ്ഞു ഞങ്ങളുടെ വിവാഹം. അതുവരെ ഞങ്ങൾ രണ്ടും പേരും തമ്മിലുള്ള ഇഷ്ടം ആരോടും ഞാൻ പറഞ്ഞില്ല. കൂട്ടുകാരോടും പോലും പറയാതെ രഹസ്യമാക്കിവച്ചു. വിവാഹത്തിനു മുന്പ് നേരിൽ കാണാൻ അവസരമില്ലായിരുന്നു. വീട്ടിലെ ലാൻഡ് ഫോണിൽ എപ്പോഴെങ്കിലും വിളിക്കും. അല്ലെങ്കിൽ കത്തുകൾ അയയ്ക്കും. വിവാഹത്തിനു ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത്. മുന്പേ പരിചയമുണ്ടെങ്കിലും കാണുമ്പോൾ സംസാരിക്കാറില്ല. അകന്ന ബന്ധു കൂടിയാണ് വിഷ്ണുവേട്ടൻ. വിവാഹശേഷം പരസ്പരം മനസിലാക്കാൻ കഴിഞ്ഞതോടെ ജീവിതം ആസ്വദിക്കാൻ തുടങ്ങി. -അനു സിതാര

Read More

സീതാർകുണ്ടിലെ കലമാൻ ‘സൂപ്പർ ഷോ മാൻ’..! ടൂറിസ്റ്റുകൾക്ക് മുന്നിൽ  ഫോട്ടോയ്ക്ക് ഫോസ് ചെയ്യുന്ന നാട്ടുകാരുടെ സൂര്യയുടെ വിശേഷങ്ങളിങ്ങനെ…

നെന്മാറ : നെല്ലിയാന്പതി സീതാർകുണ്ട് സന്ദർശിക്കാനെത്തുന്നവർക്കു കൗതുകമായി വ്യു പോയന്‍റിനടുത്ത് വിനോദസഞ്ചാരികൾക്കിടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു കലമാനും. വാഹനങ്ങൾക്കു മുന്നിൽ വന്നു നില്ക്കുകയും യാത്രക്കാർ നല്കുന്ന പുല്ലും ചെടികളും ഭക്ഷിക്കുകയും ചെയ്യും. സെൽഫി എടുക്കുന്നവർക്കിടയിലും ഗ്രൂപ്പ് ഫോട്ടോക്കാർക്കു മുന്നിലും ഇവൻ കയറി നില്ക്കും. ഏകദേശം നാലു വയസ് പ്രായമുള്ള ആണ്‍ മ്ലാവാണ്. വളരെ ചെറുപ്പത്തിൽ പരിക്കുപറ്റി സീതാർകുണ്ട് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാർട്ടികൾക്കു സമീപം അവർ കൊടുത്ത ഭക്ഷണം കഴിച്ച് മനുഷ്യരെ പേടിയില്ലാതെ വളർന്നതിനാൽ ആണ് മനുഷ്യരോട് അടുപ്പം കാണിക്കുന്നത്. പ്രദേശവാസികൾ സ്നേഹത്തോടെ സൂര്യ എന്ന പേരും നല്കി. സീതാർകുണ്ട് പാർക്കിംഗ് സ്ഥലത്ത് പുൽമൈതാനം താഴെയുള്ള ചെക്ക് ഡാമിലെ വെള്ളവും കാപ്പിത്തോട്ടങ്ങളിൽ കാപ്പി തോട്ടത്തിലെ പുല്ലും കളകളും ആണ് ഭക്ഷണം. വിശ്രമം പാർക്കിംഗ് സ്ഥലത്തെ തണൽ മരച്ചുവട്ടിലും. വാഹനങ്ങൾക്ക് മുന്നിലും മണിക്കൂറുകളോളം കിടക്കും. വിനോദ സഞ്ചാരികൾക്കു മുന്നിൽ…

Read More

കോളജില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത്, ആദ്യമായി ഞങ്ങള്‍ ഒന്നിച്ച് സിനിമയ്ക്ക് പോയത്‌ ‘അതിന്’ ശേഷം..! തന്റെ പ്രണയ കഥ പറഞ്ഞ് ശിവദ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശിവദയും മുരളിയും. രഞ്ജിത് ശങ്കറിന്‍റെ സു…സു…സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. വിനയന്‍ സംവിധാനം ചെയ്ത രഘുവിന്‍റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പങ്കുവയ്ക്കുകയാണ് ശിവദ. ഒരഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോളജില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത്. എന്നാല്‍, സാധാരണ പോലെ ഒന്നിച്ചു സിനിമയ്ക്കു പോകുക, രാത്രിയില്‍ ഫോണില്‍ സംസാരിക്കുക ഒന്നും ഉണ്ടായിരുന്നില്ല. ആദ്യമായി ഞങ്ങള്‍ ഒന്നിച്ച് സിനിമയ്ക്ക് പോയത് കല്യാണത്തിന് ശേഷമാണ്. പ്രേമിച്ച് നടക്കുക എന്ന പരിപാടിയേ ഇല്ലായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ പരസ്പരം ബഹുമാനം ഉണ്ടായിരുന്നു. കോളേജ് വിട്ടതിനുശേഷമാണ് കൂടുതല്‍ ഗൗരവമായത്. പിന്നീട് ഞങ്ങള്‍ രണ്ടുപേരും സിനിമാ മേഖലയിലേക്കുവന്നു. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ നമുക്ക് അറിയാവുന്ന ഒരാളെത്തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്ന് തോന്നി. എന്തുകാര്യവും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന…

Read More

ജോസേട്ടന്‍റെ കലാരൂപങ്ങൾ ഇനി ജീവകാരുണ്യത്തിന്; വിൽപനയ്ക്ക് വച്ചിരിക്കുന്നത്ഏകദേശം പത്തു ലക്ഷം രൂപ വിലമതിക്കാവുന്ന കളിമണ്‍ ശില്പങ്ങൾ

ചാലക്കുടി: മൂന്നു വർഷത്തെ അധ്വാനത്തിലൂടെ സൃഷ്ടിച്ച ജോസേട്ടന്‍റെ കലാരൂപങ്ങൾ ഇനി ജീവകാരുണ്യത്തിനുള്ള ധനസമാഹരണത്തിന്. മുൻ ചാലക്കുടി നഗരസഭ ജീവനക്കാരനും സൈക്കോളജിസ്റ്റുമായ ജോസ് കാവുങ്ങലാണ് തന്‍റെ 300ലേറെ കളിമണ്ണിൽ തീർത്ത കലാരൂപങ്ങൾ ചെയർമാന്‍റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി നൽകിയത്. നേരത്തെ ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ജോസ് ഡെപ്യൂട്ടേഷനിൽ അഞ്ചു വർഷം ചാലക്കുടി നഗരസഭയിൽ പെൻഷൻ വിഭാഗത്തിൽ ക്ലർക്കായ് ജോലി ചെയ്തിരുന്നു. 2018-ൽ ജോലിയിൽ നിന്നും വിരമിച്ച ഇദ്ധേഹം, ജീവകാരുണ്യ പ്രവർത്തനത്തിനായുള്ള ലക്ഷ്യം മന‌സിൽ കരുതിയാണ് തന്‍റെ കലാ കരവിരുതിന് തുടക്കം കുറിച്ചത്. ഏകദേശം പത്തു ലക്ഷം രൂപ വിലമതിക്കാവുന്ന മനോഹരമായ കളിമണ്‍ ശില്പങ്ങളാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് നൽകിയിരിക്കുന്നത്. നാളെ വൈകീട്ട് അഞ്ചിന് കലാഭവൻ മണി പാർക്കിൽ ഈ കലാരൂപങ്ങൾ ലേലം ചെയ്യും. ലേലത്തിൽ സമാഹരിക്കുന്ന തുക പൂർണമായും നിർധന രോഗികൾക്ക് ചികിത്സാ സഹായത്തിനു നൽകും. ഈ മഹനീയ കർമത്തിന്…

Read More

മീര പഴയ മീരയല്ല! ഹോട്ട് ലുക്കില്‍ ഞെട്ടിച്ച് മീര ജാസ്മിന്‍; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം

ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു മീര ജാസ്മിന്‍. ലോഹിതദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിന്‍ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു. പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിരവധി സൂപ്പര്‍ഹിറ്റ് സിനികളില്‍ അഭിനയിച്ചു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും പൊതു വേദികളില്‍ നിന്നും മാറിനില്‍ക്കുക ആയിരുന്നു. 2014ല്‍ ആയിരുന്നു മീരയുടെ വിവാഹം. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. പുതുമുഖ നായികമാരെ വെല്ലുന്ന ലുക്കിലാണ് മീരയുടെ മടങ്ങിവരവ്. സമൂഹ മാധ്യമങ്ങളിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ സ്വന്തം അക്കൗണ്ട് തുടങ്ങിയ മീരയ്ക്ക് മികച്ച സ്വീകരണമാണ് അവിടെ തന്നെ ലഭിച്ചത്. ഇപ്പോൾ…

Read More

ഏതെങ്കിലും യാത്രക്കാരന്‍റെ ബാഗിൽ നിന്നോ അല്ലെങ്കിൽ…! എയർഏഷ്യ വിമാനത്തിനുള്ളിൽ പാമ്പ്‌, പിന്നെ…

ക്വാലാലംപുർ: വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ക്വാലാലംപുരിൽ നിന്ന് മലേഷ്യയിലെ തവാവിലേക്കുള്ള എയർഏഷ്യ വിമാനം വഴി തിരിച്ചുവിട്ടു. വിമാനത്തിന്‍റെ ഓവർഹെഡ് ബാഗേജ് ഏരിയയ്ക്ക് സമീപമാണ് പാമ്പിനെ കണ്ടത്. വിമാനത്തിന്‍റെ പൈലറ്റ് ഹന മൊഹ്സിൻ ഖാൻ ആണ് ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. പാമ്പ് എങ്ങനെയാണ് വിമാനത്തിനകത്ത് കയറിയത് എന്നതിനെ കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല. ഏതെങ്കിലും യാത്രക്കാരന്‍റെ ബാഗിൽ നിന്നോ അല്ലെങ്കിൽ വിമാനത്തിലേക്ക് പുറത്ത് നിന്ന് ഇഴഞ്ഞു കയറിയതാകാമെന്നോ ആണ് നിലവിലെ നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം ഉടൻ കുഛിംഗിലേക്ക് വിട്ടുവെന്നും അവിടെ വച്ച് അണുനശീകരണം നടത്തിയെന്നും എയർഏഷ്യ അധികൃതർ അറിയിച്ചു.

Read More

ആണുങ്ങള്‍ക്ക്  ഒരു പാന്‍റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ; നല്ലൊരു അപ്പിയറന്‍സില്‍  കണ്ടാല്‍; ലൗ അറ്റ് ഫസ്റ്റ് സൈറ്റിനെക്കുറിച്ച് സായ്പല്ലവി പറയുന്നത് കേട്ടോ…

ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് ഉണ്ടായിട്ടില്ല. എങ്കിലും ചില കാര്യങ്ങളൊക്കെ ആദ്യമായി കാണുമ്പോള്‍ അതിനോട് കൗതുകം തോന്നാറുണ്ട്. പ്രണയം തോന്നാത്തവർ ഉണ്ടാവില്ലല്ലോ. എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിംഗ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ, കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങള്‍ക്ക് പിന്നെ ഒരു പാന്‍റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ. പുരുഷന്മാരേക്കാള്‍ താൻ കൂടുതൽ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്. -സായ് പല്ലവി

Read More

പൈസയ്ക്ക് വേണ്ടി സിനിമ ചെയ്തിട്ടുണ്ട്; ചിലത് പൊട്ട സിനിമയാകാം പക്ഷേ നല്ല പൈസ ലഭിക്കും; തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

ദേശീയപുരസ്കാരം നേടി മലയാളിയുടെ അഭിമാനമായി മാറിയ നടിയാണ് സുരഭി ലക്ഷ്മി. തന്‍റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവച്ച് സുരഭി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരഭിമുഖത്തിലാണ് സുരഭി തന്‍റെ സിനിമാനുഭവങ്ങൾ പങ്കുവച്ചത്. ചില മാനദണ്ഡങ്ങൾ നോക്കിയാണ് ഞാൻ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിലൊന്ന് പൈസ കിട്ടുന്നത് നോക്കിയാണ്. ചിലത് പൊട്ട സിനിമയാകാം. പക്ഷേ ചിലപ്പോൾ നല്ല പൈസ ലഭിക്കും. ചിലത് നല്ല ക്യാരക്ടർ ആയിരിക്കും പക്ഷെ പൈസ കുറവായിരിക്കും.ചിലത് നല്ല ടീമായിരിക്കും. അങ്ങനെ പല പല കാര്യങ്ങളുണ്ടാകാം. ചില പൊട്ട ക്യാരക്ടറൊക്കെ അഭിനയിച്ച് വന്നാൽ തലവേദനയെടുക്കും. പക്ഷേ പറയുന്ന പൈസ കിട്ടുന്നതിനാൽ ചെയ്യുന്നതാണ്. എനിക്ക് ഇത് മാത്രമെ ചെയ്യാൻ പറ്റൂ എന്ന് സെലക്ട് ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ ഞാൻ നിൽക്കുന്നത്. ലൊക്കേഷനിൽ ചെന്നാൽ പിന്നീട് അധികം വർത്തമാനം പറയാൻ നിൽക്കില്ല. ഇഷ്ടപ്പെടാത്ത രീതികളുണ്ടാകും. നമ്മൾ ഡയറക്ടർമാരുടെ ടൂൾസാണ്…

Read More

അരുവിയും തമ്പുരാനും പിന്നെ മാടനും…പ്രണയദിനം ആഘോഷിക്കപ്പെടുമ്പോൾ  പ്രണയ രഹസ്യത്തിന്‍റെ കഥപേറുന്ന കുറ്റിച്ചൽ ഗ്രാമത്തെയറിയാം

കാട്ടാക്കട : ലോക പ്രണയ ദിനമായ ഇന്ന് പ്രണയ രഹസ്യത്തിന്‍റെ കഥയും പേറി കുറ്റിച്ചൽ ഗ്രാമം. കുറ്റിച്ചൽ പഞ്ചായത്തിലെ മൂന്ന് ക്ഷേത്രങ്ങളുടെ ചരിത്രത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പ്രണയ പൂർത്തീകരണത്തിനു വേണ്ടി ബലിയർപ്പിച്ചവരുടെ കഥകളാണ്. അഗസ്ത്യവനത്തിലെ ആദിവാസികളായ കാണിക്കാരുടെ ദേശമായിരുന്നു ഒരു കാലത്ത് ഇവിടം. അവർക്ക് രാജ്യവും രാജാവും ഉണ്ടായിരുന്നു. വയൽപ്പാടങ്ങളാൽ നിറഞ്ഞ ഇതു വഴിയാണ് പഴയ കാട്ടുപാത കടന്നുപോയിരുന്നത്. നെടുമങ്ങാട് ആസ്ഥാനമായ വേണാട് കൊട്ടാരത്തിൽ പോകുന്നതിനും പത്മനാഭസാമി ക്ഷേത്രം സന്ദർശിക്കുന്നതിനുമായി അയൽരാജ്യമായ പാണ്ഡ്യനാട്ടിൽ നിന്നും അവിടുത്തെ മന്ത്രിയായ പണ്ടാരതമ്പുരാനും സേനായകനായ മാടനും എത്തിയിരുന്നത് ഇൗ വഴിയായിരുന്നു. രാത്രിയിൽ കാട്ടുരാജാവിന്‍റെ അനുമതിയോടെ ഇവിടെ പരിവാരസമേതം തമ്പടിച്ചു. കാട്ടുവിഭവങ്ങൾ നൽകി ആദരിച്ച കാട്ടുരാജാവിന് ധാരാളം പൊന്നും പണവും നൽകി. തുടർന്ന് പണ്ടാരതമ്പുരാൻ കാട്ടുരാജാവിന്‍റെ മകൾ അരുവിയെ വിവാഹം ചെയ്ത് താമസം തുടങ്ങി. ഇതിനിടെ പാണ്ഡ്യ രാജാവ് യുദ്ധം പ്രഖ്യാപിച്ചു. കാട്ടുരാജ്യത്തിന്…

Read More

റീലിലെ കാഴ്ച ചിലപ്പോഴൊക്കെ റിയലാണ് ! 127 അവേഴ്സിന്‍റെ ചരിത്രവും ആരോണ്‍ റാൽസ്റ്റണിന്‍റെ ജീവിതവും

മലന്പുഴ കുന്പാച്ചി മലയിൽ കാൽവഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവിന്‍റെ 43 മണിക്കൂറിലെ അതിജീവനം വെള്ളിത്തിരയിൽ വിസ്മയിപ്പിച്ച 127 അവേഴ്സ് എന്ന ഹോളിവുഡ് ചിത്രത്തിലേക്കാണ് നോട്ടം എത്തിക്കുന്നത്. അത് പറയുന്നത് ആരോണ്‍ റാൽസ്റ്റലിന്‍റെ ജീവിതവും. അതേ, റീലിലെ കാഴ്ച ചിലപ്പോഴൊക്കെ റിയലാണ്്… മനുഷ്യന്‍റെ അതിജീവന പോരാട്ടങ്ങളുടെ നൂൽപാലത്തിലൂടെ സഞ്ചരിക്കുന്ന അനുഭവങ്ങൾ വെള്ളിത്തിരയിൽ പലപ്പോഴും വെളിച്ചപ്പെട്ടിട്ടുണ്ട്. അസാധ്യമായി ഒന്നുമില്ലെന്നുള്ള ജീവിതമന്ത്രം ആപത്ഘട്ടങ്ങളിലും തീവ്രമായ സംഘർഷവേളകളിലും ജീവിതങ്ങളെ വിസ്മയിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നത് കാഴ്ചാനുഭവങ്ങളിൽ തെളിയുന്നതുമാണ്. മലന്പുഴ ചേറാട് കുന്പാച്ചിമലയിൽ കാൽവഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവിന്‍റെ 43 മണിക്കൂർ ദുരിതം നമ്മളെ പ്രചോദിപ്പിക്കുന്നതും ഇതേ അനുഭവ പാഠങ്ങളിലേക്കാണ്. രണ്ടു രാപകലുകളുടെ അതിജീവനത്തിന്‍റെ സംഭവങ്ങൾക്കു ലോകം ദൃക്സാക്ഷിയാകുന്പോൾ 23 വയസുകാരന്‍റെ നിസഹായാവസ്ഥ മുന്പു വെള്ളിത്തിര കാണിച്ചു തന്നിട്ടുണ്ട്, 127 അവേഴ്സ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ… ബാബുവിന്‍റെ 43 മണിക്കൂർ ചുട്ടുപൊള്ളുന്ന പകലും…

Read More