കാലങ്ങളായുള്ള ആഗ്രഹത്തിന് സാക്ഷാത്കാരം ! 54കാരനായ അച്ഛനും 18 കാരി മകളും ഒരേ ബാച്ചിൽ പഠിച്ച് ഒരുമിച്ച് ഡോക്ടർമാരായി പുറത്തിറങ്ങും

54കാരനായ അച്ഛനും 18 കാരി മകളും ഒരേ ബാച്ചിൽ പഠിച്ച് ഒരുമിച്ച് ഡോക്ടർമാരായി പുറത്തിറങ്ങുന്നത് അത്യപൂർവ സംഭവമായിരിക്കും കാലങ്ങളായുള്ള ആഗ്രഹത്തിന് സാക്ഷാത്കാരം ലഭിച്ചതിന്‍റെ നിർവൃതിയിലാണ് ലഫ്.കേണൽ ആർ. മുരുഗയ്യൻ. ആ സാക്ഷാത്കാരത്തിൽ മകളും ഒപ്പമുണ്ടെന്നത് ഇരട്ടിസന്തോഷം. ബി.പി.സി.എൽ. കൊച്ചി റിഫൈനറിയിലെ ചീഫ് മാനേജറായ മുരുഗയ്യൻ മകൾ ആർ.എം.ശീതളിനൊപ്പം വൈകാതെ മെഡിക്കൽ പഠനം തുടങ്ങും. അതായത് അൻപത്തിനാലുകാരനായ അച്ഛനും പതിനെട്ടുകാരി മകളും ഒരേ ബാച്ചിൽ പഠിച്ച് ഒരുമിച്ച് ഡോക്ടർമാരായി പുറത്തിറങ്ങുന്നത് അത്യപൂർവ സംഭവമായിരിക്കും. പ്രായപരിധിയില്ലാതെ ആർക്കും നീറ്റ് യോഗ്യതാ പരീക്ഷയെഴുതാമെന്ന സുപ്രീംകോടതിയുടെ ഇളവാണ് മുരുഗയ്യന് പിൻബലമായത്. ഡോക്ടറാകാൻ കൊതിച്ച് എൻജിനിയറായ തഞ്ചാവൂർ വടക്കുകോട്ടൈ ഗ്രാമത്തിലെ കെ.രാമൻ- ആർ. ആയികണ്ണ് ദന്പതികളുടെ മകൻ മുരുഗയ്യന്‍റെ ജീവിതമാണ് ഇതോടെ മാറിമറിയുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിൽ നിന്ന് ആശുപത്രിയിലെത്താൻ 18 കിലോമീറ്റർ യാത്ര ചെയ്യേണ്ട ബുദ്ധിമുട്ടിലാണ് മുരുഗയ്യൻ വളർന്നത്. അന്നുമുതലുള്ള ആഗ്രഹമാണ് തനിക്കൊരു…

Read More

പ്രായത്തിൽ രണ്ടാമത് ! 118ൽ റിക്കാർഡിട്ട് ഫ്രഞ്ച് കന്യാസ്ത്രീ; കഴിഞ്ഞവർഷം കോവിഡിനെയും അതിജീവിച്ചു

പാരീസ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെയാളെന്ന ബഹുമതി ഫ്രഞ്ച് കന്യാസ്ത്രീ ആന്ദ്രേ റാണ്ടനു സ്വന്തം. ഫെബ്രുവരി 11ന് സിസ്റ്ററിനു 118 വയസായി. യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ വ്യക്തികൂടിയാണ്. 110 വയസിനു മുകളിൽ പ്രായമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്ന ജെറന്‍റോളജി റിസർച്ച് ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ സിസ്റ്ററിന് അനുമോദനങ്ങൾ നേർന്നു. 1904ൽ ഫ്രാൻസിലെ ഏൽസിൽ പ്രൊട്ടസ്റ്റന്‍റ് കുടുംബത്തിലാണ് സിസ്റ്റർ ജനിച്ചത്. 19-ാം വയസിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് കുട്ടികളെയും പ്രായമായവരെയും പരിചരിക്കാൻ തുടങ്ങി. വിശുദ്ധ വിൻസെന്‍റ് ഡി പോൾ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭയിൽ ചേർന്ന് 40-ാം വയസിൽ കന്യാസ്ത്രീയായി. ടുളോണിലെ സെന്‍റ് കാതറീൻ ലബൂരി അഗതിമന്ദിരത്തിലാണ് ഇപ്പോൾ താമസം. കഴിഞ്ഞവർഷം കോവിഡിനെയും അതിജീവിച്ചു. 2019ൽ 115-ാം ജന്മദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുമോദനസന്ദേശവും കൊന്തയും അയച്ചു നല്കിയിരുന്നു. എല്ലാ ദിവസവും ജപമാലയ്ക്ക് ഈ…

Read More

 മിന്നൽ ആരോൺ..!ചക്ര ഷൂവിൽ പിന്നാക്കം പാഞ്ഞ് യുവാവ് നേടിയതു രണ്ട് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡുകൾ

തൃശൂർ: എല്ലാവരും മുന്നോട്ടു കുതിക്കുന്പോൾ ചക്ര ഷൂവിൽ പിന്നാക്കം പാഞ്ഞ് യുവാവ് നേടിയതു രണ്ട് ഇന്ത്യ ബുക്ക് ഒാഫ് റിക്കാർഡുകൾ. ആന്പല്ലൂർ വെണ്ടൂർ പള്ളിക്കു സമീപം അലിക്കല ഡോൺ – ജെസി ദന്പതികളുടെ മകനും ബംഗളൂരു എയർഫോഴ്സ് സ്കൂൾ സെക്കൻഡ് പിയു വിദ്യാർഥിയുമായ ആരോൺ ഡേവിഡ് ഡോൺ ആണ് റിക്കാർഡുകൾക്ക് ഉടമ. 4.58 മണിക്കൂറിൽ 19.9 കിലോമീറ്റർ പിറകിലേക്കു സ്കേറ്റിംഗ് നടത്തിയാണ് ആദ്യത്തെ റിക്കാർഡ് നേടിയത്. നഞ്ചക്ക് (കരാട്ടെയിൽ ഉപയോഗിക്കുന്ന ആയുധം) അഭ്യാസത്തിനൊപ്പം 7.11 കിലോമീറ്റർ ദൂരം പിന്നിട്ടതാണ് രണ്ടാമത്തെ റിക്കാർഡ്. 16-ാം വയസിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ ആരോൺ സംസ്ഥാനതലത്തിൽ അഞ്ചും ദേശീയതലത്തിൽ മൂന്നും ടൂർണമെന്‍റുകളിൽ വിജയം നേടിയിട്ടുണ്ട്. 19 കാരനായ ആരോൺ അബുദാബിയിലാണ് ജനിച്ചത്.

Read More

എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ആകണ്ട; സായി പല്ലവി ചെയ്യുന്നതുപോലെ എനിക്ക് ചെയ്യാൻ കഴിയില്ല; ഒരു നാണവുമില്ലാതെ എനിക്കിതുപറയാൻ കഴിയുമെന്ന്  ഐശ്വര്യലക്ഷ്മി

എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ആകണ്ട, ചെറിയ ചെറിയ പടങ്ങളൊക്കെ ചെയ്ത് എനിക്ക് സൈഡിൽകൂടെ പോയാൽ മതി. ഒരുപാട് പരിമിതികളിൽ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ. നല്ല സിനിമകളുടെ ഭാഗമാകണം, നടിയെന്ന നിലയിൽ ബെറ്ററാകണം…അത്രയേ ഉള്ളൂ എനിക്കിപ്പോൾ.അഭിനയ പ്രാധാന്യമുള്ള റോളുകൾ എനിക്ക് കിട്ടുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുള്ള നടിയാണ്. ഒരു നാണവുമില്ലാതെ എനിക്കിതുപറയാൻ കഴിയും. എനിക്ക് എല്ലാ റോളുകളും ചെയ്യണമെന്നും ഉണ്ട്. പണ്ട് ശോഭനയൊക്കെ ചെയ്ത വേഷങ്ങളും ഇപ്പോൾ നയൻതാരയൊക്കെ ചെയ്യുന്ന വേഷങ്ങളുമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്. സായി പല്ലവി ചെയ്യുന്നതുപോലെ എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. -ഐശ്വര്യലക്ഷ്മി

Read More

സമൂഹത്തിന്‍റെ പൈശാചിക മനസ്! പുറത്തായ ലൈംഗിക രംഗത്തില്‍  ഞാനും ദേവ് പട്ടേലുമുണ്ട്; എന്തുകൊണ്ടാണ് ദേവ് പട്ടേലിന്‍റെ പേരിൽ ഇത് പ്രചരിക്കാത്തതെന്ന് രാധിക  ആപ്തെ

നിലപാടുകള്‍ ഒരു മറയുമില്ലാതെ തുറന്ന് പറയുന്ന താരമാണ് രാധിക ആപ്‌തെ. 2018 ൽ തിയറ്ററുകളിലെത്തിയ ദി വെഡ്ഡിംഗ് ഗസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്നുമുള്ള രാധികയുടെ ചൂടന്‍ രംഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പാക്കിസ്ഥാനില്‍ വന്ന് കല്യാണപ്പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ ഇറങ്ങിത്തിരിക്കുന്ന ജയ് എന്ന യുവാവിന്‍റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. മൈക്കിള്‍ വിന്‍റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവ് പട്ടേല്‍ ആയിരുന്നു നായകന്‍. ഈ ചിത്രത്തില്‍നിന്നുമുള്ള രാധിക ആപ്‌തെയുടേയും ദേവ് പട്ടേലിന്‍റെയും സെക്‌സ് രംഗമാണ് പുറത്തായത്. ഇതേക്കുറിച്ച് ഒരഭിമുഖത്തിലാണ് രാധിക ആപ്‌തെ തുറന്നടിച്ചത്. ദി വെഡ്ഡിംഗ് ഗസ്റ്റില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ട്. പക്ഷെ ഈ ലൈംഗിക രംഗം തന്നെ പുറത്തായതിനു പിന്നില്‍ സമൂഹത്തിന്‍റെ പൈശാചിക മനസാണ് എന്നായിരുന്നു രാധികയുടെ അഭിപ്രായം. അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തന്‍റെ പേരിലാണെന്നും ദേവ് പട്ടേലിന്‍റെ പേര് പറയുന്നില്ലെന്നും രാധിക…

Read More

കോട്ടയത്തിന്‍റെ പെരുമ ഇനി ഓസ്കാർ വേദിയിലും; കോട്ടയം മീനടം സ്വദേശി റിന്‍റു തോമസിന്‍റെ ഡോക്യുമെന്‍ററി ഓസ്കാർ നാമനിർദേശ പട്ടികയിൽ 

കോട്ടയം: കോട്ടയത്തിന്‍റെ പെരുമ ഇനി ഓസ്കാർ വേദിയിലേക്കും. കോട്ടയം മീനടം സ്വദേശി റിന്‍റു തോമസിന്‍റെ ഡോക്യുമെന്‍ററി ഓസ്കാർ നാമനിർദേശ പട്ടികയിൽ എത്തിനിൽക്കുന്പോൾ ദേശത്തിനും അഭിമാനം. മീനടം കുറിയന്നൂർ വീട്ടിലെ ബന്ധുക്കൾ പ്രാർഥനാപൂർവം കാത്തിരിക്കുകയാണ് തങ്ങളുടെ കൊച്ചുമകളുടെ ലോകോത്തര നേട്ടത്തിനായി. ഓസ്കാറിൽ ഡോക്യുമെന്‍ററി ഫീച്ചർ വിഭാഗത്തിൽ റിന്‍റു തോമസും സുഷ്മിത് ഘോഷും ചേർന്നു നിർമിച്ച റൈറ്റിംഗ് വിത്ത് ഫയർ എന്ന ഡോക്യുമെന്‍ററിയാണു അവസാന പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമ നിർമാതാക്കളാണ് ഇരുവരും. ബെസ്റ്റ് ഡോക്യുമെന്‍ററി വിഭാഗത്തിൽ 94 -ാമത് അക്കാദമി പുരസ്കാരത്തിനായി മത്സരിക്കുന്ന അവസാന അഞ്ചു ചിത്രങ്ങളുടെ പട്ടികയിലാണ് റൈറ്റിംഗ് വിത്ത് ഫയർ ഇടം നേടിയത്. ബുന്ദേൽഖണ്ഡ് എന്ന പ്രദേശത്തു ഒരു ദളിത് പെണ്‍കുട്ടി നടത്തുന്ന ഖബർ ലഹാരിയ എന്ന പത്രത്തിന്‍റെ അച്ചടിയിൽനിന്നും ഡിജിറ്റലിലേക്കുള്ള പരിവർത്തനത്തിന്‍റെ കഥ പറയുന്ന ഡോക്യുമെന്‍ററി കഴിഞ്ഞ ജനുവരിയിൽ സണ്‍ഡാൻസ്…

Read More

സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം; ജീവിതത്തെയും സിനിമയേയും ഗൗരവത്തോടെ കണ്ടത് രണ്ടാം വരവിലൂടെ; ഒഴുക്കിനനുസരിച്ച് സഞ്ചരിച്ചെന്ന് ശ്വേത മേനോൻ

ഇനിയും നല്ല സിനിമകള്‍ വരട്ടെ എന്നാണ് ആഗ്രഹം സിനിമയ്ക്കുവേണ്ടിയുള്ള ഏറ്റവും നല്ല സമരത്തിലൂടെയാണ് കടന്നുപോകുന്നത്. നല്ല സിനിമകള്‍ ഉണ്ടാവുന്നു, എല്ലാ സിനിമകളുടെയും മികച്ച പ്രമേയം. എല്ലാ അഭിനേതാക്കള്‍ക്കും ഏറ്റവും മികച്ച സമയം. അതില്‍ അദ്ഭുതവും ആകാംക്ഷയും ഉണ്ട്. സിനിമയില്‍ താനെത്തിയിട്ട് മുപ്പതു വര്‍ഷം പിന്നിട്ടു എന്നു പറയുമ്പോള്‍ മാത്രമാണ് എനിക്ക് ഓര്‍മവരുന്നത്. ഇന്നലെ സിനിമാ ജീവിതം തുടങ്ങി എന്ന തോന്നലാണ് അനുഭവപ്പെടുന്നത്. ഒന്നും പ്രതീക്ഷിക്കാതെയാണ് വന്നത്. സിനിമ എന്‍റെ തൊഴില്‍ മേഖല ആകുമെന്ന് ആഗ്രഹിച്ചില്ല. അതിനെ ഗൗരവമായി കാണുകയോ സമീപിക്കുകയോ ചെയ്യാതെ സിനിമയിലൂടെ മുന്നോട്ടുപോയി. ഒഴുക്കിനനുസരിച്ച് സഞ്ചരിച്ചു. സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത് എന്‍റെ രണ്ടാമത്തെ വരവിലാണ്. ജീവിതത്തെപ്പോലും അപ്പോഴാണ് ഗൗരവമായി കണ്ടുതുടങ്ങുന്നത്. എല്ലാത്തിനും മാറ്റം വരുത്തിയത് ആ വരവായിരുന്നു. പരദേശി എന്ന സിനിമ വന്നതു മുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമല്ലോ എന്ന തോന്നല്‍ എനിക്കുണ്ടാകുന്നത്. -ശ്വേതാ മേനോൻ

Read More

വിടപറയുന്നത് വ്യാപാരികളുടെ നായകന്‍; പകരം വയ്ക്കാനില്ലാത്ത നേതൃഗുണം; ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയില്‍ നിന്നും വ്യപാര സമൂഹത്തിന്‍റെ തലപ്പത്തേക്ക്…

സ്വന്തം ലേഖകന്‍കോഴിക്കോട്: മഹാമാരി കാലത്തുള്‍പ്പെടെ വ്യാപാരികള്‍ പ്രതിസന്ധി നേരിട്ട കാലത്തെല്ലാം സംഘടനയെയും വ്യാപാരികളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞ അപൂര്‍വ വ്യക്തിത്വമായിരുന്നു ടി. നസിറുദ്ദീന്‍റേത്. അതുകൊണ്ടു തന്നെയാണ് മുപ്പതിലധികം വര്‍ഷം വ്യാപാരികളുടെ പ്രധാന സംഘടനയുട തലപ്പത്ത് അദ്ദേഹം ശക്തനായി നിലകൊണ്ടത്. ഒരേ സമയം വ്യാപാരികളെ ഒപ്പം നിര്‍ത്താനും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ആവശ്യങ്ങള്‍ നേടി എടുക്കാനും അദ്ദേഹത്തിന് സാധിച്ചു. കോവിഡ് കാലത്തു കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിയപ്പോഴും കോഴിക്കോട് മിഠായിത്തെരുവില്‍ സംസ്ഥാനത്ത് ആദ്യമായി കട തുറക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണെന്നായിരുന്നു വ്യാപാരി സമൂഹത്തിന്‍റെ പരാതി. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഇദ്ദേഹം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. വ്യാപാരികള്‍ക്കിടയിലെ അച്ചടക്കത്തിനും അദ്ദേഹം ഏറെ പ്രാധാന്യം നല്‍കി. സമീപകാലത്തായി എടുത്ത നടപടികളും ഭാരവാഹികളുടെ സസ്‌പെന്‍ഷനും ഇതിന് ഉദാഹരണമാണ്. പലപ്പോഴും സംഘടനയ്ക്കുള്ളില്‍ പടലപിണക്കങ്ങള്‍ ഉണ്ടായപ്പോഴും നേതൃസ്ഥാനത്തേയ്ക്ക് പകരം…

Read More

കുട്ടിമാമ്മാ ഞാൻ ഞെട്ടിമാമ്മാ… ഉറക്കമുണർന്ന് വാതിൽ തുറന്നപ്പോൾ മുറ്റത്തൊരു രൂപം; ഞെട്ടിവിറച്ച് വീട്ടുകാർ; പിന്നെ സംഭവിച്ചത്…

കാനഡയിലെ ഒന്‍റാറിയോയിലെ ഡാൺവില്ലെ പട്ടണത്തിലെ ഒരു തടാകത്തിനു സമീപമാണ് അറുപത്തിയഞ്ചുകാരനായ ബെൻ ടുച്ചിയുടെ വീട്. കഴിഞ്ഞ ദിവസം രാവിലെ കണ്ണുതിരുമ്മി എഴുന്നേറ്റു വന്ന ബെൻ മുറ്റത്തെ കാഴ്ച കണ്ട് ഒന്നു ഞെട്ടി. ഉറക്കച്ചടവാകുമെന്നു കരുതി കണ്ണൊന്നു കൂടി തിരുമ്മി നന്നായൊന്നു നോക്കിയപ്പോൾ സംഗതി സത്യമാണെന്ന് മനസിലായി. താൻ ഞെട്ടിയല്ലോ നാട്ടുകാരെക്കൂടി ഞെട്ടിച്ചേക്കാമെന്നു കരുതി ബെൻ സംഭവം സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു. കണ്ടവർ കണ്ടവർ ഞെട്ടുകയും ചെയ്തു. ഇത്ര ഞെട്ടാൻ മാത്രം എന്താ തറയോളം നീളമുള്ള വെളുത്ത കുപ്പായം ധരിച്ച നീളമുള്ള രണ്ട മനുഷ്യ രൂപങ്ങൾ. നേരം വെളുത്ത് എണീറ്റു വരുന്പോൾ കണിയിതാണെങ്കിൽ പിന്നെങ്ങനെ ഞെട്ടാതിരിക്കും. കുറച്ചു ദിവസങ്ങളായി ഒന്‍റാറിയോയിൽ കനത്ത മഞ്ഞു വീഴ്ചയായിരുന്നു. അങ്ങനെ വീണ മഞ്ഞാണ് ഈ രൂപത്തിലായത്. പക്ഷേ, പെട്ടെന്ന് കണ്ടപ്പോൾ മനുഷ്യരാരോ തണുത്തുറഞ്ഞ് നിൽക്കുകയാണെന്നാണ് ബെൻ കരുതിയത്. ബെന്നിന്‍റെ ചിന്ത ഭയപ്പെടുത്തുന്ന കഥാപാത്രങ്ങളായ ഗ്രി…

Read More

സിദ്ധാര്‍ഥ് ചതുര്‍വേദിയുമായുള്ള ദീപികയുടെ ഹോട്ട് രംഗങ്ങൾ; ഭര്‍ത്താവിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടി വൈറലാകുന്നു 

ബോളിവുഡിലെ മുൻനിരനായികയാണ് ദീപിക പദുക്കോൺ. ഗ്രെഹ്രിയാന്‍ എന്ന സിനിമ റിലീസിന് മുന്പുതന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളുമായിട്ടുള്ള തിരക്കിലാണ് ദീപിക. ഇതിനിടെ നടിയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിന്‍റെ ചില അഭിപ്രായങ്ങളെക്കുറിച്ച് ദീപിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗ്രെഹ്രിയാന്‍ സിനിമയുടെ ട്രെയിലറില്‍ നായകനായ സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ കഥാപാത്രവും ദീപിക പദുക്കോണിന്‍റെ കഥാപാത്രവും തമ്മില്‍ അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. അത്തരത്തിലുള്ള ഹോട്ട് രംഗങ്ങള്‍ കാണുമ്പോള്‍ അത് ഭര്‍ത്താവിനെ ബാധിക്കുമോ എന്ന ചോദ്യം ഒരഭിമുഖത്തിൽ ദീപികയോടു ചോദിച്ചു. ഇതേക്കുറിച്ച് നടി തുറന്നു സംസാരിക്കുകയും ചെയ്തു. ഞങ്ങള്‍ അതിനോടു പ്രതികരിക്കുന്നതുപോലും മണ്ടത്തരമാണ്. ഞങ്ങള്‍ക്ക് അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ അഭിപ്രായങ്ങള്‍ വായിക്കാറില്ല. അദ്ദേഹത്തിന് അങ്ങനെ ഒരു കുഴപ്പമില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് വളരെ മണ്ടത്തരമായിട്ടാണ് തോന്നുന്നത്. എന്‍റെ സിനിമകളെക്കുറിച്ചോര്‍ത്ത് രണ്‍വീര്‍ അഭിമാനിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്…

Read More