ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതിന്; വിജ്ഞാപനം അടുത്തയാഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതിന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് ഉണ്ടാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിനുതന്നെ ഫലപ്രഖ്യാപനവും നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ മാസം 21ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനിടെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപ്രതീക്ഷിതമായ രാജി.

Read More

ഒലവക്കോട്  46കാരി നേരിട്ടത് കൊടിയപീഡനം; ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും ശ്വാസം മുട്ടിയും മരണം; പ്രതി സുബയ്യനെ അറസ്റ്റ് ചെയ്ത് പോലീസ്

പാലക്കാട്: പാലക്കാട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട പാലക്കാട് ഒലവക്കോട് സ്വദേശിനിയായ 46 കാരിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബുധനാഴ്ച രാത്രിയിലാണ് അബോധാവസ്ഥയിലായ യുവതിയുമായി സുബയ്യൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ബോധമില്ലാതെ വഴിയരികിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് സുബ്ബയ്യൻ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ യുവതിയുടെ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒപ്പം ശരീരത്തിൽ മർദനമേറ്റ പാടുകളും കണ്ടെത്തി. തുടർന്ന് വിവരം ലഭിച്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് സുബ്ബയ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും ഇയാളിൽനിന്നു ലഭിച്ചില്ല. ഇതോടെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ തീരുമാനമായത്. ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്…

Read More

ടെകനലോജിയാ..! മദ്യം വാങ്ങുമ്പോൾ 20 രൂപ അധികമായി നൽകണം; മദ്യപിച്ച ശേഷം ക്യൂ ആര്‍ഡ് കോഡുള്ള കുപ്പി തിരികെ നൽകിയാൽ 20 രൂപ തിരികെ നൽകും

തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിക്കുന്നതിനു പുതിയ പദ്ധയിയുമായി ബെവ്‌കോ. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പന നടത്തുന്ന പ്ലാസ്റ്റിക്, ഗ്ലാസ് കുപ്പികള്‍ക്ക് ഡെപോസിറ്റ് തുകയായി 20 വാങ്ങാനും ക്യൂ ആര്‍ഡ് കോഡ് ഘടിപ്പിച്ച ഈ കുപ്പികള്‍ തിരികെ ഔട്ട്‌ലെറ്റില്‍ എത്തിക്കുമ്പോള്‍ ഡെപോസിറ്റ് തുക തിരികെ നല്‍കുകയും ചെയ്യുന്നതിനുള്ള പുതിയ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഇതിന്‍റെ ആദ്യ പൈലറ്റ് നിര്‍വഹണം അടുത്തമാസം തിരുവനന്തപുരത്തും കണ്ണൂരിലും നടത്തും. ജനുവരിയോടെ സംസ്ഥാന വ്യാപകമായി നടപ്പാക്കും. പ്രതിവര്‍ഷം 70 കോടി മദ്യകുപ്പികളാണ് ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്നത്. ഇതില്‍ 56 കോടിയും പ്ലാസ്റ്റിക് കുപ്പികളാണ്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്‍റെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 800 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. 900…

Read More

ഒരു വിദ്യാർഥിനിയോട് രണ്ടു പേർക്ക് പ്രണയം; ചേരിതിരിഞ്ഞ് കൂട്ടത്തല്ല്; ബൈക്ക് അപകടത്തിൽ വിദ്യാർഥി മിരിച്ചത് കരുതികൂട്ടിയുള്ള കൊലപാതം; രാഷ്ട്രീയനേതാവിന്‍റെ കൊച്ചുമകൻ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ റേഞ്ച് റോവർ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ബൈക്കിന്‍റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത കോളജ് വിദ്യാർഥി നിതിൻസായ് ആണ് മരിച്ചത്. സംഭവത്തിൽ ഡിഎംകെ കൗൺസിലറുടെ ചെറുമകൻ ചന്ദ്രു ഉൾപ്പടെയാണ് പിടിയിലായത്. ആദ്യം ഇതൊരു സാധാരണ അപകടമാണെന്നാണ് കരുതിയതെങ്കിലും, യുവാക്കൾ മനഃപൂർവം ഇരുചക്രവാഹനത്തിൽ ഇടിപ്പിച്ചതാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. രണ്ട് യുവാക്കളും ഒരു വിദ്യാർഥിനിയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി വിദ്യാർഥികളുടെ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ബൈക്കുകളിലായി പോയ വിദ്യാർഥികളെ കാറിലുണ്ടായിരുന്ന ചന്ദ്രു ഉൾപ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തി. വെങ്കിടേശൻ എന്ന വിദ്യാർഥിയായെയും മറ്റൊരാളെയുമായിരുന്നു ചന്ദ്രു ഉൾപ്പടെയുള്ള സംഘം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അഭിഷേക് എന്നയാൾ ഓടിച്ച ബൈക്കിൽ ഇവരുടെ കാർ ഇടിച്ചു. പിന്നിലിരുന്ന നിതിൻ സായി(19)ക്ക് അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും മരിക്കുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ പോലീസ്…

Read More

ഇൻസ്റ്റഗ്രാം സുഹൃത്ത് ജന്മദിനം ആഘോഷിക്കാൻ ക്ഷണിച്ചു; ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ലൈംഗീകമായി പീഡിപ്പിച്ചു; ഐടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ചത് ഇരുപത്തിനാലുകാരൻ

ഹൈദരാബാദ്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് ജന്മദിനാഘോഷത്തിന്‍റെ പേരില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി ഐടി ജീവനക്കാരി. മണികൊണ്ടയില്‍ നിന്നുള്ള 25 കാരിയായ ഐടി ഉദ്യോഗസ്ഥയാണ് 24 കാരനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബാലനഗര്‍ പോലീസ് പ്രതിക്കെതിരെ പീഡനക്കുറ്റം ചുമത്തി. അറസ്റ്റിനു ശേഷം പ്രതിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ബാലാനഗറിൽ താമസക്കാരനായ നൽഗൊണ്ട സ്വദേശി ജെ. സിദ്ധ റെഡ്ഡി (24) ഒരു മാസം മുന്‍പാണ് യുവതിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. ഫോണ്‍കോളുകളിലൂടെയും ചാറ്റുകളിലൂടെയും സൗഹൃദം സ്ഥാപിച്ചശേഷം ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. നഗരത്തിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിൽ ജീവനക്കാരനാണ് പ്രതി. വൈകുന്നേരത്തോടെ യുവതി റെഡ്ഡിയുടെ വീട്ടിലെത്തി. ഇരുവരും ആഘോഷത്തിന്‍റെ ഭാഗമായി ബിയർ കഴിച്ചു. തുടർന്ന് പ്രതി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന്…

Read More

എട്ടാം ക്ലാസുകാരിക്ക് വരൻ 40കാരൻ; വിവാഹത്തിന് മുൻകൈയെടുത്ത് ആദ്യഭാര്യയും; തന്‍റെ വിദ്യാർഥിക്കുണ്ടായ ദുരിതം പോലീസിനെ അറിയിച്ചത് അധ്യാപകൻ; പിന്നീട് സംഭവിച്ചത്

ഹൈദരാബാദ്: പതിമൂന്നുരിക്ക് 40 കാരനുമായി വിവാഹം. ശൈശവ വിവാഹത്തിനെതിരെ പോലീസ് കേസെടുത്തു. തെലങ്കാനയിലാണ് സംഭവം നടന്നത്. വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചയായിരുന്നു. പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെ പോലീസിന് കേസെടുക്കേണ്ടി വന്നു. വരനായ 40കാരന്‍, വിവാഹത്തിന് മുന്‍കൈയെടുത്ത പുരോഹിതന്‍, ഇടനിലക്കാരന്‍, 40കാരന്‍റെ ഭാര്യ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനാണ് വിവാഹത്തിന്‍റെ വിവരം പോലീസിനെ അറിയിച്ചത്. ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗമയില്‍ ആണ് ഈ നിയമവിരുദ്ധമായ ശൈശവ വിവാഹം നടന്നത്. ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്‍റെ മുന്‍പില്‍ നില്‍ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും സമീപത്ത് നില്‍ക്കുന്നതും കാണാം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്‍റെ കുടുംബത്തിന് കെഎസ്ഇബി അഞ്ച് ലക്ഷം കൂടി കൈമാറി

കൊല്ലം: സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന് കെഎസ്ഇബി അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രി കെ.കൃഷ്ണൻകുട്ടി മിഥുന്‍റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. നേരത്തെ അഞ്ച് ലക്ഷം രൂപ കെഎസ്ഇബി നൽകിയിരുന്നു. മിഥുന്‍റെ കുടുംബത്തിന് കെഎസ്ഇബി ആകെ പത്തു ലക്ഷം രൂപ കൈമാറിയെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബോർഡ് ഓവർസിയർക്കെതിരെ നടപടി എടുത്തതെന്നും കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മിഥുന്‍റെ മരണത്തെ തുടർന്ന് ഓവർസിയറെ കെഎസ്ഇബി സസ്പെൻഡ് ചെയ്തിരുന്നു. തേവലക്കര സെക്ഷനിലെ ഓവർസിയറായ എസ്.ബിജുനെയാണ് സസ്പെൻഡ് ചെയ്തത്.  

Read More

സ്‌കൂളുകളില്‍ പുതിയ ഉച്ച ഭക്ഷണ മെനു നാളെ മുതല്‍; അനുവദിച്ച തുക അപര്യാപ്തം; വെളിച്ചെണ്ണ, തേങ്ങ വിലയില്‍ പകച്ച് അധ്യാപകര്‍; കുട്ടികളില്‍ എണ്ണ ഉപയോഗം കൂടുമെന്നും ആശങ്ക

കൊച്ചി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പുതുക്കിയ ഉച്ച ഭക്ഷണ മെനു നാളെ മുതല്‍ നടപ്പിലാക്കുമ്പോള്‍ തേങ്ങ, വെളിച്ചെണ്ണ വിലയില്‍ പകച്ച് നില്‍ക്കുകയാണ് അധ്യാപകര്‍. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ ഉച്ചഭക്ഷണ പരിപാടിക്കായാണ് പുതിയ മെനു നടപ്പിലാക്കുന്നത്. കുട്ടികളില്‍ ശരിയായ പോഷണത്തിന്‍റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.പ്രീ പ്രൈമറി മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ക്ക് 6.78 രൂപയും ആറു മുതല്‍ എട്ടു വരെ ക്ലാസുകള്‍ക്ക് 10.17 രൂപയുമാണ് പാചകച്ചെലവിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന നിരക്ക്. പുതിയ മെനുവിലെ വിഭവങ്ങള്‍ ഒരുക്കാന്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. കാരണം ഇന്ന് ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 രൂപയും ഒരു കിലോ തേങ്ങയ്ക്ക് 85 രൂപ മുതല്‍ 90 രൂപ വരെയുമാണ് വിപണി വില. സ്‌കൂള്‍ കുട്ടികളില്‍ പൊണ്ണത്തടി കൂടുതലായി…

Read More

‌സ്‌കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പരിശോധിക്കാതെ; കോഴിമുക്ക് ഗവൺമെന്‍റ് എല്‍പി സ്‌കൂളിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി രക്ഷിതാവും മക്കളും

എടത്വ: വര്‍ഷങ്ങള്‍ പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം പരിശോധിക്കാതെ അധികൃതര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് സ്‌കൂളിന് മുന്‍പില്‍ രക്ഷിതാവിന്‍റെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. ഞങ്ങളുടെ ജീവന് വിലയില്ലേ അധികാരികളേ എന്ന ബോര്‍ഡുമായാണ് കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തത്. കോഴിമുക്ക് ഗവ. എല്‍പി സ്‌കൂളിലെ നിലംപൊത്താറായ ഓടുമേഞ്ഞ കെട്ടിടത്തിനെതിരേയാണ് രക്ഷിതാവിന്‍റെയും മക്കളുടെയും പ്രതിഷേധ സമരം അരങ്ങേറിയത്.അധികാരികള്‍ പരിശോധിക്കാതെ തന്നെ അധ്യയന വര്‍ഷാരംഭത്തില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് രക്ഷിതാവും സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്‍റുമായ കോഴിമുക്ക് കിഴക്കേപ്പറമ്പില്‍ റെജിമോന്‍ പരാതിപ്പെടുന്നത്. കാലപ്പഴക്കത്താല്‍ ഓടുമേഞ്ഞ കെട്ടിടത്തിന്‍റെ സീലിംഗ് അടർന്നുവീണിരുന്നു. അടർന്നുവീണ ഭാഗത്തെ ഓടുകള്‍ പൊട്ടിയകന്ന നിലയിലാണ്. സീലിംഗ് അടര്‍ന്ന ഭാഗത്തെ ഓടുകള്‍ മാത്രമാണ് കാണുന്നത്. ബാക്കി ഭാഗങ്ങള്‍ ഇതിലും ദയനീയമാണെന്നും രക്ഷിതാവ് പറയുന്നു. അര നൂറ്റാണ്ടിന് മുന്‍പാണ് കെട്ടിടം സ്ഥാപിച്ചത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ കെട്ടിടത്തിന്‍റെ ഓട് പൊളിച്ച് മാറ്റിയിടുന്നത് പതിവാണ്. എന്നാല്‍ ഈ…

Read More

പ്രണയം നിരസിച്ച് വൃദ്ധൻ; പിറകെ നടന്ന് ശല്യം ചെയ്ത് യുവതി; ശാരീരക ബന്ധത്തിന് നിർബന്ധിച്ച് വീട്ടിലെത്തി; ശല്യം സഹിക്കാതെ ഒടുവിൽ വൃദ്ധൻ ചെയ്തത്…

ന്യൂഡല്‍ഹി: വിവാഹിതനായ പുരുഷന്‍റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്‌ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി. പരാതിക്കാരന്‍റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരനെയോ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തെയോ നേരിട്ടോ അല്ലെങ്കില്‍ ഇലക്ട്രോണിക്, ടെലിഫോണ്‍,സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും മാര്‍ഗങ്ങളിലൂടെയോ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്ന് യുവതിയെ വിലക്കികൊണ്ടാണ് ഉത്തരവ്. 2019ലാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഒരു ആശ്രമത്തില്‍വെച്ചായിരുന്നു ഇത്. പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതി പരാതിക്കാരനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. താന്‍ വൃദ്ധനും വിവാഹിതനാണെന്നും പറഞ്ഞത് പ്രണയാഭ്യർഥന നിരസിക്കുകയാണ് പരാതിക്കാരന്‍ ചെയ്തത്. യുവതിയും ഇതേ സമയത്ത് വിവാഹിതയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി പരാതിക്കാരനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരാതിക്കാരനെയും മക്കളെയും…

Read More