സിലബസ് തീർന്നില്ല; ഓണപ്പരീക്ഷ പ്രതിസന്ധിയിൽ കടുത്ത ആശങ്കയിൽ അധ്യാപകരും രക്ഷിതാക്കളും

ആലപ്പുഴ: ഈമാസം 13ന് ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ, കനത്ത മഴയും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മൂലം സ്കൂളുകളിൽ പഠനദിനങ്ങൾ നഷ്ടപ്പെട്ടത് സംസ്ഥാനത്തെ ഓണപ്പരീക്ഷ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സിലബസ് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരുപോലെ ആശങ്കയിലാണ്.

ഭൂരിഭാഗം സ്കൂളുകളിലും നാമമാത്രമായ പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചുതീർത്തത്. സിലബസ് തീരാത്ത സാഹചര്യത്തിൽ പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാൽ മതിയെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും, അക്കാദമിക് കലണ്ടർ ചൂണ്ടിക്കാട്ടി പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല.

ജൂൺ, ജൂലൈ മാസങ്ങളിലെ കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും പ്രാദേശിക അവധികളും അധ്യയന ദിവസങ്ങളെ ഗുരുതരമായി ബാധിച്ചു. വെള്ളപ്പൊക്കം കാരണം പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർത്ഥികളുമുണ്ട്.

ജൂലൈയിൽ നടന്ന സെൻസസ് ഡ്യൂട്ടിക്കായി പകുതിയോളം അധ്യാപകരെ നിയോഗിച്ചതും പരിശീലനങ്ങളും സ്കൂളുകളുടെ പ്രവർത്തനത്തെ തകിടം മറിച്ചു. അധ്യാപകർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ അധ്യയനം പൂർണ്ണമായി തടസ്സപ്പെടുകയായിരുന്നു.

ടൈം ടേബിൾ പ്രകാരം 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ സെപ്റ്റംബർ 13-നും, ഹയർസെക്കൻഡറി വിഭാഗത്തിൽ 14-നും ഓണപ്പരീക്ഷകൾ ആരംഭിക്കും. സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കുന്ന ഈ മാസം 21-നാണ് പരീക്ഷകൾ അവസാനിക്കുന്നത്.

അതേസമയം, നഷ്ടപ്പെട്ട ദിവസങ്ങൾക്ക് പകരമായി സ്പെഷ്യൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം പല വിദ്യാർത്ഥികളിലേക്കും ഇത് എത്തിക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പറയുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ ഒരേ ദിവസം പരീക്ഷയായി വരുന്നത് കുട്ടികൾക്ക് കടുത്ത മാനസിക സമ്മർദ്ദവും ഉണ്ടാക്കുന്നുണ്ട്.

Related posts

Leave a Comment