യുഡിഎഫിന് ആശ്വാസം; ഫ്രാൻസിസ് ജോർജിന്‍റെ അപരൻമാരുടെ പത്രിക തള്ളി; കോടതിയെ സമീപിക്കുമെന്ന് അപരൻമാർ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച ഫ്രാൻസിസ് ജോർജിന്‍റെ അപരൻമാരുടെ പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ.ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജും കേരളാ കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജുമാണ് പത്രിക സമര്‍പ്പിച്ചത്. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായിരുന്നു യുഡിഎഫിന്‍റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.

Read More

സുരേഷ് ഗോപിക്ക് തിരിച്ചടി; വാഹന നികുതിവെട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കില്ല

കൊച്ചി: വാഹന നികുതി വെട്ടിപ്പു കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എസിജെഎം കോടതി തള്ളി. വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരിയിലെ കൃഷിയിടത്തിന്‍റെ വിലാസത്തിലാണു കാറുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് സുരേഷ് ഗോപി ക്രൈംബ്രാഞ്ചിനു മൊഴിനൽകിയത്. എന്നാൽ ആ വിലാസത്തിൽ പുതുച്ചേരിയിൽ ഭൂമി ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.കേസിന്‍റെ വിചാരണ നടപടികൾ മേയ് 28ന് ആരംഭിക്കും.

Read More

മറ്റൊരു ഗ്രഹത്തിലെത്തിയാല്‍ ഭൂമിയിലേതിനേക്കാള്‍ മികച്ച ജീവിതം സാധ്യമാകും, മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ബുദ്ധിശക്തിയുണ്ടാകും; ആര്യയുടെ ലാപ്ടോപ്പിലെ വിചിത്രരേഖകൾ പുറത്ത്

തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ ദന്പതികളും യുവതിയും മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ മരിച്ചവർ വിചിത്ര വിശ്വാസങ്ങൾ പുലർത്തിയിരുന്നതായും വിവരം. മരിച്ച ആര്യയുടെ ലാപ്‌ടോപ്പിലാണ് ഇതേപ്പറ്റിയുള്ള വിവരങ്ങളുള്ളത്. ആന്‍ഡ്രോമീഡ ഗാലക്‌സിയില്‍നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായുള്ള സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്. ഭൂമിയിലുണ്ടായിരുന്ന ദിനോസറുകളെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ഇവർ വിശ്വസിച്ചിരുന്നു. സ്‌പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്‍ക്കകളില്‍നിന്നുള്ള ആന്‍റി കാര്‍ബണാണെന്നും അന്‍റാര്‍ട്ടിക്കയില്‍ ഗവേഷണകേന്ദ്രവും സ്‌പേസ് ഷിപ്പുകളും ഉണ്ടെന്നും ഇവർ വിശ്വസിച്ചിരുന്നു. കോട്ടയം മീടനം സ്വദേശികളും ദമ്പതികളുമായ നവീന്‍ (39), ദേവി (39), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ നായര്‍ (27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ എങ്ങനെയാണ് ഇത്തരം വിശ്വാസങ്ങളിലേക്ക് എത്തിയതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. 2021 മുതലുള്ള ഇവരുടെ…

Read More

മാലം സുരേഷിനെ സംരക്ഷിച്ചത് ആര്; അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലോ? രാഷ്ട്രീയ പിൻബലത്തോടെയുള്ള സുരേഷിന്‍റെ വളർച്ച കള്ള് വ്യവസായത്തിലൂടെ

കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിൽ റിമാന്‍ഡിലായ മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി. സുരേഷിന്‍റെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലോ? ജില്ലയിലെ വിവിധ രാഷ്ട്രീയ നേതാക്കളുമായി മാറിമാറി വ്യക്തിബന്ധം പുലര്‍ത്തിയ സുരേഷിനെ ഇതുവരെ സംരക്ഷിച്ചത് ആരെന്ന ചോദ്യവും ഉയരുന്നു. ജില്ലയിലെ മുതിർന്ന ഇടതുപക്ഷനേതാവുമായി അടുത്തബന്ധം സ്ഥാപിച്ച സുരേഷിന്‍റെ വളർച്ച കള്ളുഷാപ്പ് വ്യവസായത്തിലൂടെയായിരുന്നു. പള്ളിക്കത്തോട് ആനിക്കാട്ടെ ബിസിനസുകാരനുമായുള്ള ബന്ധം വഷളായത് സുരേഷിനു വലിയ ആഘാതമായി. പിന്നീട് പൂഞ്ഞാര്‍ വഴി ചോറ്റിയിലേക്ക് ഇടപാടുകള്‍ മാറ്റിയതോടെ നിരവധി പരിശോധനകളും നേരിടേണ്ടിവന്നു സുരേഷിന്. യുഡിഎഫ് ഭരണകാലത്ത് പോലീസ് അന്വേഷണത്തില്‍നിന്നു രക്ഷപ്പെട്ട സുരേഷ്, പിന്നീട് ഇടതുനേതാക്കളുമായി ബന്ധം അവസാനിപ്പിച്ച് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായി ബന്ധം ആരംഭിച്ചു. ഇതിനിടയിലാണു വലിയ അന്വേഷണമെന്ന രീതിയില്‍ ഇപ്പോള്‍ അറസ്റ്റും റിമാന്‍ഡും. ചങ്ങനാശേരിയില്‍ ബഹുനില കെട്ടിടത്തിന്‍റെ കച്ചവടവുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് മണര്‍കാട്ടെ പെട്രോള്‍ പമ്പ് ആക്രമണവും…

Read More

ശോഭാ സുരേന്ദ്രന് ആറുലക്ഷത്തിന്‍റെ അദാനി എന്‍റർപ്രൈസസ് ഓഹരി; സഞ്ചരിക്കാൻ 20 ലക്ഷത്തിന്‍റെ കാറുൾപ്പെടെ ആകെ 1,09,86,350 രൂപയുടെ ആസ്തി

ആലപ്പുഴ: ശോഭാ സുരേന്ദ്രന്‍റെ കൈവശം പണമായി 10,000 രൂപ. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് ഈ വിവരമുള്ളത്. ഭര്‍ത്താവിന്‍റെ കൈവശം 15,000 രൂപയും മൂന്നു മക്കളുടെയും കൈവശമായി 40,000 രൂപയും പണമായുണ്ട്. വിവിധ ബാങ്കുകളിലായി 43,550 രൂപയും ഭര്‍ത്താവിന്‍റെ പേരില്‍ 65,000 രൂപയും നിക്ഷേപമായുണ്ട്. ശോഭാ സുരേന്ദ്രന്‍റെ പേരില്‍ ആറുലക്ഷം രൂപ വിലമതിക്കുന്ന അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരിയുണ്ട്. 20 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും ഭര്‍ത്താവിന്‍റെ പേരില്‍ നാലു ലക്ഷം രൂപ വിലമതിക്കുന്ന വാഹനവുമുണ്ട്. മകന്‍റെ പേരില്‍ അറുപതിനായിരം രൂപ വിലമതിക്കുന്ന ഹോണ്ട മോട്ടോര്‍ സൈക്കിളുണ്ട്. നാലു ലക്ഷം വിലമതിക്കുന്ന സ്വര്‍ണാഭരണവും ഭര്‍ത്താവിന്‍റെ പക്കല്‍ 1.10 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ശോഭാ സുരേന്ദ്രന്‍റെ പേരില്‍ 65.25 ലക്ഷം വിപണി മൂല്യം വരുന്ന ഭൂമിയും ഭര്‍ത്താവിന്‍റെ പേരില്‍ 7.30 ലക്ഷം വിപണി മൂല്യം വരുന്ന…

Read More

വില്ലേജിലെ കറന്‍റ് ചാർജ് ഇതുവരെ അടച്ചിട്ടില്ല; ജനനസർട്ടിഫിക്കറ്റ് നൽകണമെങ്കിൽ പണം തരണം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ കുടുക്കി വിജിലൻസ്

കടുത്തുരുത്തി: പ്രവാസി മലയാളിയുടെ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കി കൊടുക്കാന്‍ സഹോദരനില്‍ ‌നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ കടുത്തുരുത്തി മങ്ങാട് കുറുമുള്ളില്‍ ജോര്‍ജ് ജോണ്‍ (52) ആണ് പിടിയിലായത്. കുറവിലങ്ങാട് സ്വദേശിയായ യുവാവ് കാനഡയില്‍ പോകുന്നതിന് ഞീഴൂര്‍ പഞ്ചായത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് പാലാ ആര്‍ഡിഒ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് കൈക്കൂലിയായി 1,300 രൂപ യുവാവിന്‍റെ സഹോദരനില്‍നിന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. വില്ലേജ് ഓഫീസിലെ വൈദ്യുതി കുടിശിക അടയ്ക്കാനെന്ന പേരിലാണ് തുക ആവശ്യപ്പെട്ടതെന്നു പറയുന്നു. പണം നല്‍കിയെങ്കില്‍ മാത്രമേ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫീസിലേക്ക് അയയ്ക്കൂവെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞതായി പരാതിക്കാരന്‍ പറയുന്നു. ഇതോടെ ഈ വിവരം പരാതിക്കാരന്‍ കോട്ടയം വിജിലന്‍സ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കിഴക്കന്‍ മേഖല വിജിലന്‍സ്…

Read More

‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ; ഒറ്റക്കെട്ടായി എതിർത്ത് ഭരണപക്ഷവും പ്രതിപക്ഷവും

തിരുവനന്തപുരം: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്‍റെ സംപ്രേഷണം. ഇതു സംബന്ധിച്ച കാര്യം ദൂരദർശൻ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് സിനിമാ സംപ്രേക്ഷണത്തെ കുറിച്ച് ദൂരദര്‍ശന്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ദി കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്ര സർക്കാർ ദൂരദർശനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് പരക്കെയുള്ള ആരോപണം. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്‍റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേരള സ്റ്റോറി’ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ്…

Read More

സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; ആശുപത്രി ഗേറ്റിന് മുന്നിൽ യുവതി പ്രസവിച്ചു

ജയ്പൂർ: ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിന് പിന്നാലെ ആശുപത്രി ഗേറ്റിന് സമീപത്ത് വച്ച് കുഞ്ഞിന് ജന്മം നൽകി യുവതി. ജയ്പൂരിലെ കൻവാതിയയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. തുടർന്ന് യുവതിക്ക് ചികിത്സ നിഷേധിച്ച സർക്കാർ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ രാജസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മറ്റിയെ നിയോഗിച്ചതായി മെഡിക്കൽ എഡ്യുക്കേഷൻ അഡിഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. റസിഡന്‍റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആശുപത്രിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. ‌ആശുപത്രിയിൽ ബുധനാഴ്ചയാണ് യുവതി ചികിൽസ തേടി എത്തിയത്. ചികിത്സ നിഷേധിച്ചതോടെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രി ഗേറ്റിന് സമീപത്ത് വച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 

Read More

ക്യൂവിൽ നിന്ന് ബുദ്ധിമുട്ടണ്ട: കൊച്ചി മെട്രോ ടിക്കറ്റുകള്‍ ഇനി മുതൽ പേടിഎം, ഫോണ്‍പേ ആപ്പുകള്‍ വഴിയും

കൊച്ചി: വാട്‌സ് ആപ് ടിക്കറ്റിനു പിന്നാലെ ജനപ്രിയ ആപ്പുകള്‍ വഴി കൊച്ചി മെട്രോ ടിക്കറ്റ് ലഭ്യമാക്കാൻ സൗകര്യമൊരുക്കി കെഎംആര്‍എല്‍. പേടിഎം, ഫോണ്‍പേ, യാത്രി, റാപ്പിഡോ, റെഡ്ബസ് ആപ്പുകള്‍ വഴിയാണ് പുതുതായി മെട്രോ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) സഹായത്തോടെയുള്ള സേവന സഹകരണത്തിന് ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എലും ഒഎന്‍ഡിസിയും തമ്മില്‍ ധാരണയായി. ചെന്നൈ മെട്രോയ്ക്കു പിന്നാലെ ഒഎന്‍ഡിസിയുമായി സഹകരിക്കുന്ന രണ്ടാമത്തെ മെട്രോയാണ് കൊച്ചി മെട്രോ. ചെന്നൈ മെട്രോ മൂന്ന് ആപ്പുകളില്‍നിന്നാണു ടിക്കറ്റ് ലഭ്യമാക്കുന്നതെങ്കില്‍ കൊച്ചി മെട്രോയ്ക്ക് അഞ്ച് ആപ്പുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അധിക ചാര്‍ജില്ലാതെ ടിക്കറ്റ് നിരക്ക് മാത്രം ഈടാക്കിയാണ് ആപ്പുകള്‍ ഈ സേവനങ്ങള്‍ നല്‍കുന്നത്. ഭാവിയില്‍ ഗൂഗിള്‍ മാപ്പില്‍നിന്നും യൂബറില്‍നിന്നും ഈസ്‌മൈട്രിപ്പില്‍നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ആലോചിക്കുന്നുണ്ട്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് (ഡിപിഐഐടി)…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം പൂർത്തിയായി; 290 സ്ഥാനാർഥികൾ, 499 പത്രികകൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശപത്രികാ സമർപ്പണം ഇന്നലെ സമാപിച്ചപ്പോൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ആകെ 499 പത്രികകളാണ് ഇതുവരെ ലഭിച്ചത്. ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിനു പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥിപ്പട്ടികയ്ക്കു രൂപമാകും. തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് – 22. കുറവ് സംവരണ മണ്ഡലമായ ആലത്തൂരിലും – 8. മാർച്ച് 28നാണ് സംസ്ഥാനത്തു നാമനിർദേശ പത്രികാസമർപ്പണം തുടങ്ങിയത്. അവസാന ദിവസമായ ഇന്നലെ 252 പത്രികകളാണ് ലഭിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. നാമനിർദേശ പത്രികയുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 22, ആറ്റിങ്ങൽ- 14, കൊല്ലം- 15, പത്തനംതിട്ട- 10, മാവേലിക്കര- 14, ആലപ്പുഴ- 14, കോട്ടയം- 17, ഇടുക്കി- 12, എറണാകുളം- 14, ചാലക്കുടി- 13, തൃശൂർ-…

Read More