വിദേശത്തുനിന്ന് വന്ന മകൻ ഫുൾടൈം പുറത്ത്; ആരോഗ്യപ്രവർത്തകരോടു മോശമായി പെരുമാറി; സിപിഎം മുൻ എംപിക്കെതിരേ കേസ്

കോഴിക്കോട്: ആരോഗ്യപ്രവർത്തകരുടെ നിർദേശം മറികടന്ന സിപിഎം മുൻ എംപിക്കെതിരേ കേസ്. കോഴിക്കോട് മുൻ എംപി എ.കെ. പ്രേമജത്തിനെതിരേയാണു പോലീസ് കേസെടുത്തത്.

പ്രേമജത്തിന്‍റെ മകൻ അടുത്തിടെ വിദേശത്തുനിന്നു നാട്ടിൽ എത്തിയിരുന്നു. ഇയാളോടു വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നെങ്കിലും ഇയാൾ നിരന്തരം പുറത്തിറങ്ങി നടന്നു.

ഇതന്വേഷിക്കാൻ എത്തിയ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ജീവനക്കാരോടു കോഴിക്കോട് മുൻ മേയർ കൂടിയായിരുന്ന പ്രേമജം മോശമായി പെരുമാറി.

ഇതേതുടർന്നു ഹെൽത്ത് ഇൻസ്പെക്ടർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ആരോഗ്യപ്രവർത്തകരോടു മോശമായി പെരുമാറിയതിനാണു പ്രേമജത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Related posts

Leave a Comment