ഇടക്കൊച്ചിയിൽ നിന്നും വാങ്ങിയ ബ്രെഡിനിടക്ക് ചത്ത പല്ലി ! പരാതി പറഞ്ഞപ്പോൾ പുച്ഛിച്ച് കടക്കാരൻ; ഛർദിലിനെത്തുടർന്ന് ചികിത്സതേടി വീട്ടമ്മ

പള്ളുരുത്തി: ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രെഡ്ഡിനുള്ളിൽനിന്ന് ചത്ത രണ്ടു പല്ലികളെ കിട്ടിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ഭക്ഷിച്ചുകൊണ്ടിരിക്കെ, ബ്രെഡ്ഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്.

കടയുടമയെ അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ തങ്ങളെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.

ബ്രെഡ് കഴിച്ച് അൽപ സമയത്തിനുശേഷം ഛർദിയും അവശതയും തോന്നിയെന്നും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെന്നും ഇവർ പറയുന്നു.

വിവരം നഗരസഭ ഹെൽത്ത് വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്, ഫുഡ് സേഫ്റ്റി കൺട്രോളർക്കും പരാതി നൽകുമെന്ന് ദിവ്യ സുബീഷ് പറഞ്ഞു.

ഇടക്കൊച്ചിയിൽ നിന്നും വാങ്ങി ബ്രെഡിനിടക്ക് ചത്ത പല്ലി ! പരാതി പറഞ്ഞപ്പോൾ പുച്ഛിച്ച് കടക്കാരൻ; ഛർദിലിനെത്തുടർന്ന് ചികിത്സതേടി വീട്ടമ്മ

പള്ളുരുത്തി: ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രെഡ്ഡിനുള്ളിൽനിന്ന് ചത്ത രണ്ടു പല്ലികളെ കിട്ടിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ഭക്ഷിച്ചുകൊണ്ടിരിക്കെ, ബ്രെഡ്ഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്.

കടയുടമയെ അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ തങ്ങളെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.

ബ്രെഡ് കഴിച്ച് അൽപ സമയത്തിനുശേഷം ഛർദിയും അവശതയും തോന്നിയെന്നും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെന്നും ഇവർ പറയുന്നു.

വിവരം നഗരസഭ ഹെൽത്ത് വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്, ഫുഡ് സേഫ്റ്റി കൺട്രോളർക്കും പരാതി നൽകുമെന്ന് ദിവ്യ സുബീഷ് പറഞ്ഞു.

Related posts

Leave a Comment