അത് ഒരു എടുത്തു ചാട്ടമായിപ്പോയി ! 18-ാം വയസിലെ വിവാഹത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചും ദേവി അജിത് പറയുന്നതിങ്ങനെ…

മലയാളം ബിഗ്‌സ്‌ക്രീന്‍,മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയാണ് ദേവി അജിത്.

മലയാളം ബിഗ് സ്‌ക്രീനിലൂടേയും മിനി സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്.

ഒരു അവതാരകയായി തന്റെ കരിയര്‍ ആരംഭിച്ച ദേവി 2000 ല്‍ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഇവര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, സീതാ കല്യാണം, ആക്ഷന്‍ ഹീറോ ബിജു, ഗൗതമന്റെ രഥം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.

ടൊവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിലും ഒരു പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം വയസിലെ തന്റെ വിവാഹം ഒരു എടുത്തു ചാട്ടം ആയിപ്പോയി എന്ന് പറയുകയാണ് ദേവി അജിത്.

ദേവി അജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ആ ഒരു പ്രായം കടന്നു കിട്ടിയാല്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ വന്നേക്കും. 18, 19, 20 എന്നൊക്കെ പറയുന്ന പ്രായത്തിലെ പ്രണയം നമുക്ക് എടുത്തുചാടി ഓരോന്ന് ചെയ്യാന്‍ തോന്നും.

ഇപ്പോഴത്തെ കുട്ടികള്‍ ഒന്നും അങ്ങനെ ചെയ്യില്ല. എന്റെ മകള്‍ ഒക്കെ വിവാഹം കഴിക്കുന്നത് 28-ാം വയസില്‍ ആണ്.

എനിക്ക് അന്നും അഭിനയമോഹം ഒക്കെ ഉണ്ടായിരുന്നു. എയര്‍ഹോസ്റ്റസ് ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അത് വീട്ടുകാര്‍ നടത്തി തന്നില്ല നൃത്തത്തിനൊക്കെ വിടുമായിരുന്നു എന്നും നടി പറയുന്നു.

അതേ സമയം താരം ജനിച്ചതും വളര്‍ന്നതും ഇപ്പോള്‍ ജീവിക്കുന്നതുമെല്ലാം തിരുവനന്തപുരത്ത് ആണ്. അച്ഛനും അമ്മയും അധ്യാപകര്‍ ആയിരുന്നു.

തിരുവനന്തപുരത്തെ നിര്‍മ്മല ഭവന്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ശേഷം കേരള ലോ അക്കാദമിയില്‍ നിന്ന് അഭിഭാഷക ബിരുദവും ദേവി നേടിയിരുന്നു.

താനും അജിത്തും ചെറുപ്പം മുതലെ അയല്‍ക്കാര്‍ ആയിരുന്നു. കൂടാതെ സുഹൃത്തുക്കളും ആയിരുന്നു. അങ്ങനെയുളള ആ പരിചയം വിവാഹത്തില്‍ എത്തുകയായിരുന്നു. ഞങ്ങള്‍ക്ക് ഒരു മകള്‍ പിറന്നു. പേര് നന്ദന. ഞാനും അജിതും ദി കാര്‍ എന്ന സിനിമ നിര്‍മ്മിച്ച സമയം.

ചിത്രം പുറത്തിറങ്ങും മുന്‍പ് ഒരു കാറപകടത്തില്‍ അജിത് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത അനുഭവിച്ച കാലങ്ങളായിരുന്നു അത്.

പിന്നീട് മനസ്സിനെ ദുഃഖങ്ങളില്‍ നിന്ന് വഴിതിരിച്ച് വിടാന്‍ തിരുവനന്തപുരത്ത് ഒരു ബുട്ടീക് തുടങ്ങി. അങ്ങനെ ജീവിതം മുന്നോട്ട് പോകുകയായിരുന്നു.

മകള്‍ പഠനത്തിന് പോയതോടെ വീണ്ടും ഞാന്‍ ജീവിതത്തില്‍ ഒറ്റയ്ക്കായി. അപ്പോള്‍ ഒരു കൂട്ട് വേണമെന്ന് തോന്നി. 2009 ല്‍ വീണ്ടും വിവാഹിത ആവുകയായിരുന്നു.

അദ്ദേഹത്തിന്റേയും രണ്ടാം വിവാഹമായിരുന്നു അത്. എന്നാല്‍ ഞങ്ങള്‍ക്ക് ഒത്ത് പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ വേര്‍പിരിഞ്ഞു.

ഇപ്പോഴും ഞാന്‍ വട്ടിയൂര്‍ക്കാവിലുള്ള വീട്ടിലാണ് ജീവിക്കുന്നത്. പഠനകാലം, വിവാഹം കഴിഞ്ഞു അജിത്തുമായി വന്നുകേറിയത്, മകള്‍ ജനിച്ചത്, സിനിമയില്‍ എത്തിയത് തുടങ്ങി ഒരുപാട് സന്തോഷവും ദുഃഖവും സാക്ഷ്യം വഹിച്ചത് ഈ വീടാണെന്നും താരം പറഞ്ഞിരുന്നു.

Related posts

Leave a Comment