നടിയെ ആക്രമിച്ച കേസ്: ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകും; രേഖകള്‍ നല്‍കാനാകില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യത്തില്‍ പ്രോസിക്യൂഷനോട് നിലപാട് തേടിയത്. ഏതൊക്കെ രേഖകള്‍ നല്‍കാനാകുമെന്ന് അറിയിക്കണം.

രേഖകള്‍ നല്‍കാനാകില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം 11 ലേക്ക് മാറ്റി. നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങളും, കുറ്റപത്രത്തിലെ മറ്റു പ്രധാന രേഖകളും ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതൊഴിച്ച് മറ്റ് രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ രേഖകള്‍ അടക്കം ഏതൊക്കെ രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഭാഗത്തിന് നല്‍കാനാകുന്ന രേഖകളുടെ കാര്യം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

Related posts