സഹോദരന്‍റെ പെട്ടന്നുള്ള മരണകാരണം  ആ തെറ്റുകൊണ്ട്; നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി

നോം പെൻ: നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ. 1951 ഏപ്രിൽ നാലിൽ നിന്നും 1952 ഓഗസ്റ്റ് അഞ്ചിലേക്കാണ് പ്രധാനമന്ത്രി ഔദ്യോഗിക ജനന തീയതി മാറ്റി‍യത്.

പുതിയ തീയതിയിലാണ് തന്‍റെ യഥാർഥ ജന്മദിനമെന്ന് ഹുൻ സെൻ പറഞ്ഞു.സിംഗപൂരിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ ഹുൻ സെനിന്‍റെ മൂത്ത സഹോദരൻ 10 ദിവസങ്ങൾക്ക് ശേഷം മരിച്ചിരുന്നു.

ചൈനീസ് രാശി കലണ്ടറിന് വിരുദ്ധമായ തെറ്റായ ജന്മദിനം ഉണ്ടായതാണ് സഹോദരന്‍റെ പെട്ടന്നുള്ള മരണ കാരണമെന്ന സംശയമാണ് പ്രധാനമന്ത്രിയുടെ പേരുമാറ്റത്തിൽ കലാശിച്ചത്.

അമ്പതിന് മുകളിൽ പ്രായമുള്ള കംബോഡിയക്കാർക്ക് രണ്ട് ജനന തീയതികൾ ഉണ്ടാവുന്നത് സർവ സാധാരണയാണ്.

1975 മുതൽ 1979 വരെയുണ്ടായിരുന്ന ഖമർ റൂഷിന്‍റെ ഭരണകാലത്ത് ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടതാണ് ഇരട്ട ജനന തീയതി ഉണ്ടാവാൻ കാരണം.

Related posts

Leave a Comment