മൂവാറ്റുപുഴ: നടൻ ജയസൂര്യ കടവന്ത്ര ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ടുജെട്ടിയും നിർമിച്ചതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി എറണാകുളം വിജിലൻസ് യൂണിറ്റിനോട് നിർദേശിച്ചു. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കേസിലെ ഹർജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അടുത്ത മാസം 16ന് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസ് ജഡ്ജി ബി.കലാം പാഷ ഉത്തരവിട്ടിരിക്കുന്നത്.
Related posts
മത്തങ്ങയ്ക്കുള്ളിൽ മയക്കുമരുന്ന്; ട്രക്കിൽ കടത്താൻ ശ്രമിച്ച 3.5 കോടി വിലമതിക്കുന്ന ബ്രൗൺഷുഗർ പിടികൂടി
ഇംഫാൽ: മത്തങ്ങയ്ക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. അസം റൈഫിൾസും മണിപ്പുർ പോലീസും ചേർന്നു നടത്തിയ റെയ്ഡിലാണു ട്രക്കിൽ കടത്താൻ...ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതി മരിച്ചതിൽ; സംഭവത്തിൽ ദുരൂഹത
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോയമ്പത്തൂർ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തതാണെന്നാണു പോലീസിന്റെ പ്രാഥമിക...നാടിനെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊല; പ്രതിക്കു തൂക്കുകയറില്‍ ഇളവ്; ഹൈക്കോടതി റദ്ദാക്കിയത് ജില്ലാ കോടതി പ്രഖ്യാപിച്ച വധശിക്ഷ
കോട്ടയം: കോട്ടയത്തെ നടുക്കിയ കൂട്ടക്കൊലപാതകമാണ് ഒൻപതു വർഷങ്ങൾക്കു മുമ്പ് പാറമ്പുഴയില്‍ സംഭവിച്ചത്. കേസില്‍ കോട്ടയം ജില്ലാ കോടതി പ്രഖ്യാപിച്ച വധശിക്ഷയാണ് ഹൈക്കോടതി...