ആ സമയത്ത് ഞാൻ വിവാഹിതയായി; പക്ഷേ ദാമ്പത്യ ജീവിതം അധികകാലം നീണ്ടുനിന്നില്ല; കനകലത

പ്രഫഷണൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗം എന്നുറപ്പിച്ചു. പിന്നീട് ദൂരദർശനിൽ ഒരു പൂ വിരിയുന്നു എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.

അതുവഴി മിനിസ്ക്രീനിലെത്തി. അതു കണ്ട് ഉണർത്തുപാട്ട് എന്നൊരു സിനിമയിലേക്ക് വിളിച്ചു. അഭിനയിച്ചു. പക്ഷേ ആ സിനിമ റിലീസായില്ല. പിന്നീട് ചില്ല് എന്ന സിനിമയാണ് റിലീസായത്.

ആ സമയത്ത് ഞാൻ വിവാഹിതയായി. പക്ഷേ ദാന്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല.

ഞങ്ങൾ വേർപിരിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിയ സമയം. അപ്പോഴാണ് എന്‍റെ മൂത്ത സഹോദരന്‍റെ വിയോഗം.

അങ്ങനെ ചേട്ടന്‍റെ മൂന്നു മക്കളെ ഞാൻ സ്വന്തം മക്കളായി ദത്തെടുത്തു വളർത്താൻ തുടങ്ങി.

അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാൻ വളർത്തി.

രണ്ടു പെണ്‍മക്കളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചുവിട്ടു. മകനും അവന്‍റെ കുടുംബവുമാണ് ഇപ്പോൾ എന്നോടൊപ്പമുള്ളത്.

-കനകലത

Related posts

Leave a Comment