കിരീടം പാലത്തിലിരുന്ന് കാറ്റ് കൊണ്ട് മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും; ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി

നേമം: കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും പദ്ധതിപ്രദേശം സന്ദർശിച്ചു.

പദ്ധതി സംബന്ധിച്ച നിർദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയാണെന്നും അതിമനോഹരമായ സ്ഥലമാണെന്നും വാട്ടർ ടൂറിസത്തിനും ഫാം ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണെന്നും അടുത്ത ദിവസം തന്നെ ടൂറിസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു.

ലോക ടൂറിസം ദിനത്തിൽ മന്ത്രി വി. ശിവൻകുട്ടിയാണ് മണ്ഡലത്തിലെ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.മൂന്നു പതിറ്റാണ്ടു കൾക്കു മുന്പ് എ.കെ. ലോഹിതദാസിന്‍റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു രംഗം ഷൂട്ട് ചെയ്തത് ഇൗ പാലത്തിൽവച്ചായിരുന്നു.

പദ്ധതിയുടെ ഭാഗമായി കായലിനോട് ചേർന്നു കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിംഗ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഇവിടെയൊരുക്കും .

.

Related posts

Leave a Comment