പദ്ധതി തുടങ്ങിയിട്ട് ഒരു വർഷം, തട്ടിയെടുക്കാൻ കുട്ടിയെ അന്വേഷിച്ച് നടന്നത് ഒന്നരമാസം; നിർണായകമായത് ആദ്യ ദിവസം ലഭിച്ച ശബ്ദരേഖ

കൊല്ലം; ഓയൂരിൽ  ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഔദ്യോഗിക വിശദീകരണവുമായി പോലീസ്. കേസില്‍ വഴിത്തിരിവായത് ആറുവയസുകാരി പ്രതികളെ കുറിച്ച് നല്‍കിയ കൃത്യമായ വിവരണവും സഹോദരന്‍റെ ഇടപെടലുമാണെന്നും എഡിജിപി എം. ആർ അജിത് കുമാർ വ്യക്തമാക്കി.

തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നു. മറ്റ് പല സ്ഥലങ്ങളിലും കിഡ്‌നാപ്പ് ചെയ്യാൻ ഇവർ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. 

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ പത്മകുമാർ കേബി‍ൾ ടിവി ബിസിനസ് നടത്തിയിരുന്നു. കോവിഡിന് പിന്നാലെ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായ പത്മകുമാർ ഒരുവർഷമായി എങ്ങനെ പണമുണ്ടാക്കാമെന്ന ആലോചനയിലായിരുന്നു.

സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് രണ്ട് കുട്ടികളും ട്യൂഷൻ കഴിഞ്ഞ് പോകുന്നത് പ്രതികൾ കണ്ടു. അങ്ങനെ ഈ കുട്ടികളെ തട്ടിക്കൊണ്ടു പോകാമെന്ന് ഉറപ്പിച്ചു. ഈ സ്ഥലം പ്രതികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു തവണ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും ട്യൂഷൻ സെന്‍ററിൽ നിന്ന് അമ്മ അവരെ കൂട്ടിക്കൊണ്ടുപോയി. മറ്റൊരു തവണ വല്യമ്മ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നത് തടസമായി.

സംഭവദിവസം 4.15 ഓടെ പ്രതികൾ സ്ഥലത്തെത്തി കുട്ടികളെ കാത്തിരുന്നു. കാറിന് അടുത്ത് കുട്ടികൾ എത്തിയപ്പോൾ പെൺകുട്ടിയെ വലിച്ചുകയറ്റി. ഇതുകണ്ട സഹോദരൻ, അദ്ദേഹമൊരു ഹീറോയാണ്. അയാളാണ് ആദ്യമായി കുറ്റകൃത്യം പ്രതിരോധിക്കാൻ ശ്രമിച്ചത്. പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിരോധമാണ് സഹോദരന്‍റെ ഭാഗത്തുനിന്നുണ്ടായത്. കുട്ടി നന്നായി പോരാടി ഒടുവിൽ പുറത്തേക്ക് വീണു. പെൺകുട്ടിയെയും കൊണ്ട് പ്രതികൾ പോവുകയായിരുന്നു.

വണ്ടിയിൽ ക‍യറ്റിയ ശേഷം പെൺകുട്ടി ആദ്യം കരച്ചിലായിരുന്നു. അച്ഛന്‍റെയടുത്ത് കൊണ്ടുപോകുകയാണെന്നു പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു, കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു, മടിയിൽ കിടത്തി. കുറച്ചുകഴിഞ്ഞ് ഒരു ഗുളിക കൊടുത്തപ്പോൾ ശാന്തമായി. പിന്നീട് പലസ്ഥലങ്ങളിലും കൊണ്ടുപോയി.

പിന്നീട് വീട്ടിലെത്തിച്ച ശേഷം കുട്ടിയിൽ നിന്ന് അമ്മയുടെ നമ്പർ വാങ്ങിയ ശേഷം പാരിപ്പള്ളിയിലേക്ക് പോയി. അവിടെനിന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങി, കടയുടമയുടെ ഫോൺ വാങ്ങി അമ്മയെ വിളിച്ചു. ആ ശബ്ദരേഖയായിരുന്നു പോലീസിനു ലഭിച്ച നിർ‌ണായക ക്ലൂ.

വീട്ടിൽ തിരികെ എത്തിയപ്പോൾ സംഭവം വലിയ വാർത്തയായെന്ന് പ്രതികൾക്ക് മനസിലായി. തുടർന്ന് ഗത്യന്തരമില്ലാതെ കുട്ടിയെ തിരികെവിടാൻ തീരുമാനിച്ചു. പത്തുമണിയോടെ കുട്ടിയെ ഉപേക്ഷിക്കുമെന്നാണ് പോലീസ് പ്രതീക്ഷിച്ചത്. എന്നാൽ 11 മണിയോടെ അവർ കൊല്ലം കെഎസ്ആർടിസി സ്റ്റേഷനു സമീപമെത്തി, പിന്നീട് അവിടുന്ന് ആശ്രാമം മൈതാനത്ത് എത്തി. കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉള്ളതിനാൽ അത് നടന്നില്ല.

പ്രതികൾ വീണ്ടും കുട്ടിയുമായി തിരിച്ചുവന്ന് വാഹനം ലിങ്ക് റോഡിൽ പാർക്ക് ചെയ്തു. പിന്നീട് അനിതാകുമാരി ഓട്ടോറിക്ഷ പിടിച്ച് കുട്ടിയെയും കൊണ്ട് അശ്വതി ബാറിന്‍റെ എതിർവശത്തുള്ള ബെഞ്ചിൽ ഇരുത്തി. ഭർത്താവ് പത്മകുമാർ ഈസമയം മറ്റൊരു ഓട്ടോറിക്ഷയിൽ പിന്നാലെ വന്നിരുന്നു. അച്ഛൻ വരുമെന്ന് പറഞ്ഞ് കുട്ടിയെ അവിടെയിരുത്തി.

കുട്ടിയെ സുരക്ഷിതമായി വിടണമെന്നുള്ളതുകൊണ്ട് കോളജ് വിദ്യാർഥികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് പ്രതികൾ സ്ഥലംവിട്ടത്. ഇവർ അവിടുന്ന് പുറത്തിറങ്ങി വീണ്ടും ഓട്ടോറിക്ഷ പിടിച്ച് ബിഷപ് ജെറോം നഗറിൽ പോയി. അവിടെ അനിതകുമാരിയെ വിട്ടിട്ട് പത്മകുമാർ തിരിച്ച് ലിങ്ക് റോഡിൽ വന്ന് കാറെടുത്ത് ചെന്ന് ഭാര്യയെ കൂട്ടി. മകൾ അനുപമയും ഒപ്പമുണ്ടായിരുന്നു. ഈ യാത്രയിലൊന്നും ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചില്ല.

വീട്ടിൽ തിരിച്ചെത്തിയ ശേഷം ഇവർ തത്കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചു. പത്മകുമാറിന് തെങ്കാശിയിൽ പാട്ടത്തിന് സ്ഥലമുണ്ടായിരുന്നു. അതിനാൽ ഇവർ തെങ്കാശിയിൽ വന്ന് മുറിയെടുത്തു. സ്ഥലത്തിന്‍റെ ഉടമയെ കാത്ത് ഹോട്ടലിൽ ഇരുന്നപ്പോളാണ് പോലീസിന്‍റെ പിടിയിലായതെന്നും എഡിജിപി പറഞ്ഞു.

തിരിച്ചു വീട്ടിൽ ചെന്ന ശേഷം ഇവർ തത്കാലത്തേക്ക് മാറിനില്ക്കാൻ തീരുമാനിച്ചു. പത്മകുമാറിന് തെങ്കാശിയിൽ പാട്ടത്തിന് സ്ഥലമുണ്ടായിരുന്നു. അതിനാൽ തെങ്കാശിയിൽ വന്ന് മുറിയെടുത്തു. സ്ഥലത്തിന്‍റെ ഉടമയെ കാത്ത് ഹോട്ടലിൽ ഇരുന്നപ്പോളാണ് പോലീസിന്‍റെ പിടിയിലായതെന്നും എഡിജിപി പറഞ്ഞു.

അതേസമയം, മാധ്യമപ്രവര്‍ത്തകരില്‍ നിന്നുള്‍പ്പെടെ അനാവശ്യ സമ്മര്‍ദം നേരിട്ടിട്ടും ശരിയായ അന്വേഷണം നടത്താൻ പോലീസിനായി.സൈബർ വിശകലനങ്ങളും പൊതു ജനങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങളും ക്രോഡീകരിച്ചുകൊണ്ട് നിരന്തരമായി നടത്തിയ നാലു ദിവസത്തെ അന്വേഷണത്തിന്‍റെ ഫലമാണ് 96 മണിക്കൂറിനുള്ളിൽ കേസ് തെളിയിക്കാൻ സാധിച്ചത്.

 

 

 

 

 

 

 

Related posts

Leave a Comment