ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് വഴി രേഖകള്‍ ഇല്ലാതെ കാറില്‍ ഇരിട്ടിയിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 10 ലക്ഷംരൂപയുമായി ഒരാളെ എക്സൈസ് ഇന്ന് പുലര്‍ച്ചെ പിടികൂടി. മടിക്കേരി ഹോദൂര് ബോള്ളൂമാടു വീട്ടില്‍ റാഷിദി (21) നെയാണ് വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ സിഐ ടൈറ്റസും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. സംഘത്തില്‍ ഉദ്യോഗസ്ഥരായ ജോണി ജോസഫ് , ടി.വി. മധു, ബാബു ജയേഷ് ,സതീഷ് വിളങ്ങോട്ട് ഞാലില്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയേയും പിടിച്ചെടുത്ത കറന്‍സികളും ഇരിട്ടി പോലീസിന് കൈമാറി.
Related posts
ദോഷങ്ങൾ അകറ്റാൻ വീട്ടിൽ വന്നയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പോലീസ്
കണ്ണൂർ: പത്തൊന്‍പതുകാരിയെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. ഇരിക്കൂർ മട്ടന്നൂർ സ്വദേശി രമേശനെതിരേയാണ് എടക്കാട് പോലീസ് കേസെടുത്തത്....പന്ത്രണ്ട് വർഷത്തിന് ശേഷം വിധിയെത്തി; സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും
തലശേരി: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ സ്റ്റീൽ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും...വിഷ്ണുപ്രിയ വധം; പ്രതിഭാഗം വാദം നാളെ; 13 സെക്കൻഡ് വീഡിയോ നിർണായക തെളിവ്; 29 മുറിവുകളിൽ പത്തെണ്ണം മരണശേഷം സംഭവിച്ചത്
തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷൻ വാദം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുമ്പാകെ...