ഉപദേശം കേട്ടിരുന്നതാണ് പ്രശ്‌നമായത് ! ഇനി അത്തരം സിനിമകള്‍ ചെയ്യണം; ഗ്ലാമര്‍ വേഷങ്ങളോട് താല്‍പര്യക്കുറവില്ലെന്ന് മാളവിക മേനോന്‍…

ഏതാനും ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മേനോന്‍. ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളാണ് മാളവികയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രങ്ങള്‍.

മമ്മൂട്ടിയുടെ പുഴു, സുരേഷ് ഗോപിയുടെ പാപ്പന്‍ എന്നീ വമ്പന്‍ സിനിമകളാണ് നടിയുടേതായി വരാനുള്ളത്.

തുടക്കത്തില്‍ നായിക റോളുകള്‍ തിരഞ്ഞെടുത്ത് ചെയ്ത മാളവിക എന്തുകൊണ്ട് ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലേക്ക് മാറുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നടി …

വന്ന സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. ഇടയ്ക്ക് ഞാന്‍ ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നെയും വരും ഒരു സിനിമ ചെയ്ത് പോകും.

ആ സമയത്ത് ഒരുപാട് ഉപദേശങ്ങള്‍ കേട്ടിരുന്നു. നല്ലതിന് വേണ്ടി പറയുന്നത് ആവാം, പക്ഷെ എനിക്ക് അത് വിപരീതമായിട്ടാണ് വന്നത്. ചിലരുടെ ഉപദേശം കേട്ട് നല്ല കുറേ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ദൈവമേ അങ്ങനെയൊക്കെ ചിന്തിച്ചത് എന്ന് തോന്നിപ്പോവും. തമിഴില്‍ നല്ല ഒരുപാട് സിനിമകള്‍ ഉപദേശത്തിന്റെ പേരില്‍ കൈവിട്ടു പോയിട്ടുണ്ട്.

ഏതൊക്കെ സിനിമകളാണ് എന്ന് കൃത്യമായി ഓര്‍മയില്ല. പക്ഷെ, വിജയ് സേതുപതി, വിശാല്‍ തുടങ്ങിയവര്‍ക്ക് ഒപ്പമുള്ള സിനിമകളായിരുന്നു അവയൊക്കെ.

ഉപദേശം കേട്ട് കേട്ട്, നല്ലത് കാത്തിരുന്നതാണ് പ്രശ്‌നമായത്. പിന്നീട് എനിക്ക് തന്നെ തോന്നി എന്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരിയ്ക്കുന്നത് എന്ന്.

നായികയായി മാത്രം അഭിനയിച്ചാല്‍ മതി എന്നില്ലല്ലോ. മികച്ച ക്യാരക്ടര്‍ റോളുകളും ഉണ്ട്. ഒരു അവാര്‍ഡ് കിട്ടുക എന്നതല്ലല്ലോ ലക്ഷ്യം, പ്രേക്ഷകര്‍ അംഗീകരിയ്ക്കുന്ന വിധം നല്ല റോളുകള്‍ ചെയ്യുക.

ആ സിനിമയില്‍ മാളവിക ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയുന്ന വിധമല്ല, മാളവിക ആ സിനിമയില്‍ ഉണ്ട് എന്ന് പറയുന്ന വിധം സിനിമകള്‍ ചെയ്യണം.

ഇന്റസ്ട്രിയില്‍ ഒരുപാട് മാളവികമാര്‍ ഉണ്ട്. പേര് മാറ്റിക്കൂടെ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. മാറ്റണം എന്ന് ഞാന്‍ ആലോചിച്ചിട്ടില്ല.

എന്നെ എല്ലാവരും അറിയുന്നത് ഈ പേരിലാണ്. എന്റെ അച്ഛനും അമ്മയും ഇട്ട പേര്. എനിക്കും മാളവിക എന്ന പേര് ഇഷ്ടമാണ്, ഈ പേരില്‍ തന്നെ നില്‍ക്കാനാണ് ആഗ്രഹം.

ഇന്ദുലേഖ എന്നായിരുന്നുവത്രെ എനിക്ക് ആദ്യം ഇടാന്‍ അച്ഛനും അമ്മയും കരുതിയ പേര്.

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് താത്പര്യ കുറവ് ഒന്നും ഇല്ല. പക്ഷെ വെറുതേ ഒരു പാട്ട് രംഗത്തിന് വേണ്ടി ഗ്ലാമറാകാന്‍ താത്പര്യമില്ല.

കഥാപാത്രം ആവശ്യപ്പെട്ടാല്‍ എന്റെ കംഫര്‍ട്ട് ലെവലിലുള്ള ഗ്ലാമര്‍ ചെയ്യാന്‍ താത്പര്യമാണ്. ആ ക്രൂവിലും നമുക്ക് വിശ്വാസം ഉണ്ടാവണം എന്നും മാളവിക പറയുന്നുണ്ട്.

മമ്മൂക്കയ്‌ക്കൊപ്പവും ലാലേട്ടനൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. രണ്ട് പേര്‍ക്കും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക എന്ന് പറയുന്നത് വളരെ പ്രയാസമാണ്.

രണ്ട് പേര്‍ക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്, അത് രണ്ടും മികച്ചതാണ്. വളരെ രസകരമാണ് രണ്ട് പേര്‍ക്കും ഒപ്പമുള്ള ഷൂട്ടും. ഇവര്‍ രണ്ട് പേരെയും ഇഷ്ടവുമാണ് എന്ന് മാളവിക കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment