“ഉമ്മയ്ക്ക് മെസേജ് അയയ്ക്കുക്കുന്നവൻ നീയാണല്ലേ’; പേര് ചോദിച്ച് യുവാവിനു നേരേ ആക്രമണം; പ്രതികളെ പോലീസ് തെരയുന്നു

മട്ടാഞ്ചേരി: സിനിമ കാണാനെത്തിയ യുവാവിനെ പേര് ചോദിച്ച് മർദിച്ചതായി പരാതി.സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ തുണ്ടിപ്പറമ്പ് സ്വദേശി ജഗദീഷി(38)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പനയപ്പിളളി ഇവിഎം തിയേറ്ററിലാണ് സംഭവം. ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുകയായിരുന്ന ജഗദീഷിന്‍റെ അടുത്തെത്തി അക്രമിസംഘം പേര് ചോദിക്കുകയും പേര് കേട്ടപാടെ മുഖത്ത് അടിക്കുകയും വലിച്ചിഴച്ച് പുറത്തു കൊണ്ടുവന്ന് സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു.

അവശനായ യുവാവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്നീട് സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“ഉമ്മയ്ക്ക് മെസേജ് അയയ്ക്കുക്കുന്നവൻ നീയാണല്ലേ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദമെന്ന് ചികിത്സയിൽ കഴിയുന്ന ജഗദീഷ് പറഞ്ഞു. യുവാവിന്‍റെ പരാതിയെ തുടർന്ന് പോലീസ് അക്രമികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment