സദാചാര പോലീസ് ചമഞ്ഞ് ദമ്പതികൾക്ക്  ക്രൂരമർദനം; മാവേലിക്കരയിൽ നടന്ന സംഭവത്തെക്കുറിച്ച് ശിവദാസ് പറയുന്നതിങ്ങനെ…

മാവേലിക്കര: സദാചാര പോലീസ് ചമഞ്ഞ യുവാക്കളുടെ സംഘം ദന്പതികളെ കൈയേറ്റം ചെയ്തു. പരുക്കേറ്റ ദന്പതികൾ ആശുപത്രിയിൽ. കായംകുളം മുതുകുളം തെക്ക് ശിവഭവൻ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവരാണു കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഇന്നലെ വൈകുന്നേരം ആറോടെ അച്ചൻകോവിലാറിന്‍റെ തീരത്തു കണ്ടിയൂർ കടവിലാണു സംഭവം. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യക്കും ഭാര്യാ സഹോദരൻ അഭിജിത്തിനുമൊപ്പം ടിക്കറ്റ് സംബന്ധിച്ച കാര്യത്തിനായി മാവേലിക്കരയിലെത്തി. ടിക്കറ്റ് ലഭിക്കാൻ വൈകുമെന്നറിഞ്ഞ മൂവരും കണ്ടിയൂർ കടവിലെത്തി.

കടവിൽ ഉണ്ടായിരുന്ന ഒരാൾ സദാചാര പോലീസ് ചമഞ്ഞു ശിവപ്രസാദുമായി വാക്കുതർക്കം ഉണ്ടായി. ഇയാൾ അറിയിച്ചതിനുസരിച്ചു സ്ഥലത്തെത്തിയ യുവാക്കൾ ശിവപ്രസാദിനെയും ഭാര്യയേയും മർദിച്ചു. സംഭവുമായി ബന്ധപ്പെട്ടു നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Related posts