മോഹന്‍ലാല്‍ മാറിയത് നന്നായി; അതിജീവിതയ്ക്കൊപ്പമെന്ന് ബാബുരാജ്

അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണു ഞാന്‍. കോടതിവിധിയെ മാനിക്കുന്നു. നിലവില്‍ അമ്മ തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകളാണ്. പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ എസ്‌കേപ്പ് ചെയ്യുന്നു.

ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാം. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനമാണ്.
-ബാബുരാജ്

Related posts

Leave a Comment