മലര്‍ന്ന് കിടക്കാന്‍ പേടിയാണ് ! ഇപ്പോഴും ആ ശീലം മാറിയിട്ടില്ല; വെളിപ്പെടുത്തലുമായി നയന്‍താര…

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. തിരുവല്ല സ്വദേശിനി ഡയാന കുര്യന്‍ നയന്‍താരയായ ചരിത്രം സിനിമപ്രേമികളെ ആവേശം കൊള്ളിക്കുന്നതാണ്.

അടുത്തിടെ കാമുകനായ സംവിധായകന്‍ വിഘ്നേഷ് ശിവനെ നടി വിവാഹം കഴിച്ചിരുന്നു. ഇരുവരും വര്‍ഷങ്ങളായി ലിവിംങ് ടുഗെദര്‍ ആയിരുന്നു.

ലിവിംങ് ടുഗെദര്‍ സമയത്ത് തന്നെ നടപടി ക്രമങ്ങള്‍ ആരംഭച്ചതിനാല്‍ വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ വാടക ഗര്‍ഭ ധാരണത്തിലൂടെ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. വിവാദങ്ങളെയെല്ലാം അവഗണിച്ച് മക്കളോടും ഭര്‍ത്താവിനോടും ഒപ്പം സുഖമായി ജീവിക്കുകയാണ് താരം.

അതേ സമയം നയന്‍താരയുടെ പുതിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഹൊറര്‍ സിനിമ ആയതു കൊണ്ട് തന്നെ, പ്രേതത്തെ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചില രസകരമായ കാര്യങ്ങള്‍ നയന്‍താര പങ്കുവച്ചത്.

പ്രേതത്തെ തനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങനെ ഒരു സൂപ്പര്‍ നാച്വറല്‍ പവര്‍ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുണ്ട് എന്നാണ് നടി പറഞ്ഞത്.

താന്‍ ഒരുപാട് ഹൊറര്‍ സിനിമകള്‍ കാണാറുണ്ട്. കല്യാണത്തിന് മുന്‍പ് ഒറ്റയ്ക്ക് റൂം അടച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണാറുണ്ടായിരുന്നു. എന്നാലാണ് ആ സിനിമയുടേതായ ഫീല്‍ കിട്ടുകയുള്ളു.

അതിലെ രസമുള്ളൂ എന്ന് നയന്‍താര പറയുന്നു. ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുമെങ്കിലും രാത്രി ലൈറ്റ് ഓഫ് ചെയ്ത് കിടക്കുന്നത് തനിക്ക് പേടിയാണെന്നും നടി പറയുന്നുണ്ട്.

എപ്പോഴും ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങാറുള്ളത്. അത് പോലെ കിടക്കുമ്പോള്‍ മലര്‍ന്ന് കിടക്കാറില്ലെന്നും നയന്‍താര പറയുന്നു.

ചെറുപ്പത്തില്‍ എപ്പോഴോ ആരോ പറഞ്ഞതാണ്, മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ പ്രേതങ്ങള്‍ക്ക് ആ ക്രമിക്കാന്‍ എളുപ്പാണ് എന്ന്.

അതുകൊണ്ടാണ് അങ്ങനെ. ഇത്ര വലുതായിട്ടും ആ ശീലം മാറ്റാന്‍ പറ്റിയില്ല. ചരിഞ്ഞോ, കമിഴ്‌ന്നോ കിടന്നാണ് ഇപ്പോഴും ഉറങ്ങാറുള്ളത് എന്നും നടി പറയുന്നു.

വിവാഹ ശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചും തന്റെ 20 വര്‍ഷത്തെ സിനിമ ജീവിതത്തെ കുറിച്ചുമെല്ലാം നയന്‍താര അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

Related posts

Leave a Comment