വൈറസിനേക്കാള്‍ ദ്രോഹം! നിപ്പ പ്രതിരോധിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും കഠിനപ്രയത്നത്തില്‍; വിവാദ വീഡിയോയുമായി വീണ്ടും ‘ഡോക്ടര്‍’ വടക്കുംചേരി

കൊച്ചി: നിപ്പ എന്ന ഒരു രോഗമില്ലെന്നും കൊച്ചിയിൽ വന്നത് നിപ്പയല്ലെന്നുമുള്ള വിവാദ വീഡിയോയുമായി ജേക്കബ് വടക്കഞ്ചേരി പറഞ്ഞു. നിപ്പ മരുന്ന് ലോബിയുടെ തട്ടിപ്പാണ്. പനി വന്നാൽ അലോപതി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവർ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നും വീഡിയോയിൽ വടക്കഞ്ചേരി പറയുന്നു. കൊച്ചിയിലുളളത് നിപ്പയല്ലെന്നും ആരും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പനിവന്നാൽ അലോപ്പതി ആശുപത്രിയിൽ പോകരുത്. പനിക്ക് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത് അപകടമാണ്. പാരസെറ്റമോൾ കഴിച്ചാൽ അത് കരളിനെ നശിപ്പിക്കും. നിലവിലെ രോഗത്തിനെക്കാൾ വലിയ കുഴപ്പത്തിൽ വീഴും. ധാരാളം പച്ചവെള്ളം കുടിച്ച് വിശ്രമിച്ചാൽ മാത്രം മതി പനി മാറുമെന്നും അദ്ദേഹം പറയുന്നു.നിങ്ങൾ ചെയ്യേണ്ടത് തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ പോയി എനിമ എടുത്താൽ മാത്രം മതിയെന്നും വടക്കഞ്ചേരി പറയുന്നു.

ശരീരത്തിന്‍റെ രോഗപ്രതിരോധം കൂട്ടുന്നതാണ് പനി. പനി ആപത്തല്ല അനുഗ്രഹമാണ്. ശരീരത്തിലെ വിഷമാലിന്യങ്ങളെ കത്തിച്ചുകളയാനാണ് പനിവരുന്നത്. പനി ബാധിച്ച് ആരും മരിച്ചിട്ടില്ല. പനിക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളു. നിപ എന്ന് പറയുന്ന സാധനമില്ല. അത് വൈദ്യശാസ്ത്രത്തിന്‍റെ തട്ടിപ്പാണ്.

ഇത്തവണ ആരോഗ്യമന്ത്രിയും പിണറായിയും കരുതലോടെയാണ് നീങ്ങുന്നത്. സ്ഥിരീകരിച്ച ശേഷം മതി ഭയപ്പെടൽ എന്നാണ് സർക്കാരിന്‍റെ നിലപാട്. എറണാകുളത്ത് എവിടെയാണ് വവ്വാൽ. തൊടുപുഴയിലും വവ്വാലെന്നും വടക്കഞ്ചേരി ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ടാണ് വീണ്ടും പകർച്ചവ്യതി എത്തിയതെന്നും അദേഹം ആരോപിക്കുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ഇന്നലെ വൈകുന്നേരമാണ് വിവാദ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ വർഷവും നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരേ വടക്കഞ്ചേരി രംഗത്ത് വന്നിരുന്നു. അന്ന് ജേക്കബിനെ അറസ്റ്റ് ചെയ്തിരുന്നു. നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരേ പ്രവർത്തിക്കുന്നവർക്ക് നേരേ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.

Related posts