26 വർഷം, എടുത്തത് വെറും ഒരു അവധി: ഞായറാഴ്‌ചകളിലും അവധി ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലിയെടുക്കും; ഒടുവിൽ ആ റിക്കാർഡും സ്വന്തമാക്കി

ആളുകൾ തങ്ങളുടെ ആവശ്യങ്ങൾക്കായി നീണ്ട അവധികളെടുക്കാൻ കാത്തിരിക്കുന്ന കാലത്ത്, ഇരുപത്താറു വർഷത്തെ കരിയറിനിടയിൽ ഒരൊറ്റ ലീവ് എടുത്ത ഒരാൾ ഇതാ. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്.

ഉത്തർപ്രദേശിലെ ദ്വാരകേഷ് ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി ഞായറാഴ്ചകളിലും ഹോളി, ദീപാവലി തുടങ്ങിയ അവധി ദിവസങ്ങളിലും ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. 1995 മുതൽ 2021 വരെയുള്ള കഴിഞ്ഞ 26 വർഷത്തിനിടെ ഒരു അവധി മാത്രമാണ് അദ്ദേഹം എടുത്തത്. തേജ്പാൽ സിംഗ് എന്നാണ് ഇയാളുടെ പേര്.

ജോലിയോടുള്ള ആത്മാർഥമായ പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും സിംഗ് ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ തന്‍റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനി അവരുടെ പോളിസി പ്രകാരം വർഷം തോറും 45 ദിവസത്തെ അവധി വാഗ്ദാനം ചെയ്തിട്ടും, 2003 ൽ തന്‍റെ സഹോദരന്‍റെ വിവാഹ ആഘോഷങ്ങൾ ആഘോഷിക്കാൻ എടുത്ത അവധിക്ക് പുറമെ, യുപിക്കാരൻ അത് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്നതാണ് സത്യം. നാല് കുട്ടികളുടെ പിതാവാണ് ഇയാൾ.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അധികമായി ജോലി ചെയ്യുന്നത് ചില സമയങ്ങളിൽ നല്ലതാണ്, എന്നാൽ പതിവായി ഇത് ചെയ്യുമ്പോൾ അത് അത്ര മികച്ച തീരുമാനമല്ല. ഇടവേളകൾ, അവധികൾ, വ്യക്തിഗത സമയം എന്നിവ നിരന്തരം ഒഴിവാക്കുന്നത് നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ക്ഷേമത്തിന് നല്ലതല്ല എന്നതാണ് സത്യം.

നിശ്ചിത ഇടവേളക‍ളോ പ്രതിവാര ഓഫുകളോ എടുക്കാതെ ജോലി ചെയ്യുന്നത് ഒരു വ്യക്തിയുടെ പ്രകടനത്തെയും ഉൽപാദനക്ഷമതയെയും നെഗറ്റീവ് സ്കെയിലിൽ സ്വാധീനിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഇത് മാനസികമായി പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം.

ഇടവേളകൾ എടുക്കുന്നത് ജീവനക്കാർക്കും സ്ഥാപനത്തിനും ഒരുപോലെ പ്രയോജനം നൽകുന്നു, ഒരു നീണ്ട അവധിക്കാലമോ ഒരു ദിവസത്തെ അവധിയോ പോലും എടുക്കാതെ അത്തരം വിശ്രമ ഘട്ടത്തിന് മുൻഗണന നൽകാത്തത് വേഗത്തിലുള്ള തളർച്ചയ്ക്കും ഉയർന്ന സമ്മർദ്ദ നിലകൾക്കും കാരണമാകുമെന്ന് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നു. 

Related posts

Leave a Comment