പാലത്തായി പീഡനക്കേസ് : അന്വേഷണ സംഘത്തിന് കൊലവിളി; പ്രതിക്ക് തീവ്രവാദ സംഘടനകളുടെ ഭീഷണി


തലശേരി: പാലത്തായി പീഡനക്കേസിലെ അന്വേഷണ സംഘത്തിന് നവമാധ്യമങ്ങളിലൂടെ കൊല വിളി.

കഴിഞ്ഞ ദിവസം പോക്സോ ഒഴിവാക്കി കേസിൽ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോാഗസ്ഥർക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉയർന്നിട്ടുള്ളത്.

“പാലത്തായി പീഡനക്കേസിലെ പ്രതിയെ നിങ്ങളും കോടതിയും രക്ഷിച്ചാലും ഞങ്ങൾ ശിക്ഷിക്കും എന്ന വെല്ലുവിളിയും അസഭ്യവർഷവും പേജിലുണ്ട്. മാന്യമായ പ്രതികരണങ്ങൾ നടത്തിയവര ഐജി തന്നെ നേരിട്ട് വിളിച്ച് കേസിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുത്തുന്നുണ്ട്.

കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി കടവത്തൂർ കുറുങ്ങാട്ട് പത്മരാജന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. ഇയാൾക്ക് തീവ്രവാദ സംഘടനകളിൽ നിന്ന് ഭീഷണിയുള്ളതായി രഹസ്യാന്വാഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പോക്സോ വകുപ്പ് ഒഴിവാക്കിയുള്ള കുറ്റപത്ര സമർപ്പണം മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി കെ.കെ.ശൈലജയ്ക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നൂറുകണക്കിന് ഫോൺകോളുകളാണ് മണ്ഡലത്തിൽ നിന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് എത്തുന്നത്.

കേസിൽ പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് മന്ത്രിയും മന്ത്രിയുടെ ഓഫീസും .

പാലത്തായി കേസ് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തനിക്കൊന്നുമറിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയും നവമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്രൈംബ്രാഞ്ച് ഐജിയുടെ ഓഫീസ് അടച്ചു.

Related posts

Leave a Comment