പോക്‌സോ കേസ്: ഇരുപത്തിരണ്ടുകാരന് 50 വര്‍ഷം തടവും മൂന്നുലക്ഷം പിഴയും

മഞ്ചേരി: എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ 22കാരന് മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി അമ്പതു വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു.

കണ്ണമംഗലം ചേറേക്കാട് പൂവ്വക്കണ്ടന്‍ ഫജറുദ്ദീനെ (22) യാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ വീട്ടിലെത്തിയ ബന്ധുവായ പ്രതി കിടപ്പുമുറിയില്‍ വച്ചാണ് പീഡനത്തിനിരയാക്കിയത്. മൂന്നു വകുപ്പുകളിലായാണു ശിക്ഷ. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും.

പിഴത്തുക പരാതിക്കാരനായ കുട്ടിക്ക് നല്‍കണം. പിഴയടയ്ക്കാത്ത പക്ഷം മൂന്നു വകുപ്പുകളിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

Related posts

Leave a Comment