ശബരിമല ദർശനത്തിനു വീണ്ടും യുവതികൾ എത്തി; ശരണം വിളിച്ച് പ്രതിഷേധക്കാർ; വ്രതം എടുത്താണ് ദർശനത്തിനായി എത്തിയതെന്ന് യുവതികൾ

ശബരിമല: ശബരിമല ദർശനത്തിനു വീണ്ടും യുവതികൾ എത്തി. രേഷ്മാ നിഷാന്ത്, സിന്ധു എന്നിവരാണ് ദർശനത്തിനെത്തിയത്. ഇവരെ പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞു.

ബുധനാഴ്ച പുലർച്ചെയാണ് ഇരുവരും ശബരിമല ദർശനത്തിനായി പന്പയിലെത്തിയത്. തുടർന്നു മുന്നോട്ടു പോയ യുവതികളെ പ്രതിഷേധക്കാർ തടയുകയായിരുന്നു. പിൻമാറാൻ തയാറല്ലെന്ന് ഇവർ പോലീസിനെ നിലപാട് അറിയിച്ചു. വ്രതം എടുത്താണ് ദർശനത്തിനായി എത്തിയതെന്ന് ഇവർ പറയുന്നു.

എന്നാൽ മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്നാണു പ്രതിഷേധക്കാരുടെ നിലപാട്. യുവതികൾക്കുനേരെ പ്രതിഷേധിച്ച അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related posts