കലയുടെ അളവുകോൽ തൊലിയുടെ നിറഭേദമല്ല, മുഖത്ത് വിടരുന്ന ഭാവങ്ങൾ; കറുപ്പ് വിവാദം അനാവശ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വെളുപ്പാണ് സൗന്ദര്യത്തിന്‍റെ അളവുകോൽ എന്ന മട്ടിൽ ഒരു നർത്തകി നടത്തിയ പരാമർശവും അതിനെ തുടർന്നുള്ള വിവാദവും അനാവശ്യവും ഖേദകരവുമാണെന്നും ഈ അനാവശ്യ വിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.

നർത്തകിയുടെ പരാമർശങ്ങൾ നമ്മുടെ ഉന്നതമായ സാംസ്കാരിക പാരന്പര്യത്തിന് ചേർന്നതല്ല. കലയുടെ അളവുകോൽ തൊലിയുടെ നിറഭേദമല്ല. മുഖത്ത് വിടരുന്ന ഭാവങ്ങളാണ്.

മറിച്ച് ചിന്തിക്കുന്നത് വംശീയമാണ്. കേരളത്തിൽ അത് അനുവദിക്കാൻ കഴിയാത്തതാണ്. കറുപ്പിനെ പുച്ഛിക്കുന്നവർ കറുപ്പിന് ഏഴഴകാണ് എന്ന തത്വം ഓർക്കുന്നത് നന്നായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment