കൗമാരപ്രായം മുതല്‍ ഞാന്‍ അതിന് ഇരയായി ! തുറന്നു പറച്ചിലുമായി സൊനാക്ഷി സിന്‍ഹ…

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ ആരാധകരുടെ ഹൃദയത്തിലേറിയ താരമാണ് സൊനാക്ഷി സിന്‍ഹ.

നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷി താന്‍ അനുഭവിക്കുന്ന ബോഡി ഷെയിമിംഗിനെപ്പറ്റി തുറന്നു പറഞ്ഞ് പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്.

സിനിമയില്‍ വന്ന ശേഷം ബോഡി ഷെയ്മിംഗിന്റ അളവ് കൂടുകയാണ് ഉണ്ടായത് എന്ന് നടി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ തന്റെ ശരീരത്തെ കുറിച്ച് വരുന്ന കമന്റുകള്‍ കണ്ട് വിഷമിച്ചിട്ടുണ്ട് എന്നാണ് സൊനാക്ഷി പറയുന്നത്.

അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന ടോക് ഷോയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

സൊനാക്ഷി പറയുന്നത് ഇങ്ങനെ…കൗമാര പ്രായം മുതല്‍ ഞാന്‍ ബോഡിഷെയിമിംഗിന് ഇരയായിട്ടുണ്ട്. ആ സമയത്തൊക്കെ അതോര്‍ത്ത് മാനസികമായി വേദനിച്ചിട്ടുമുണ്ട്.

മുന്‍പൊക്കെ സമൂഹ മാധ്യമങ്ങളില്‍ എന്നെക്കുറിച്ചുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ വിഷമം തോന്നുമായിരുന്നു.

മറ്റുള്ളവര്‍ കേട്ടാല്‍ മോശമെന്നു തോന്നുന്ന പലവാക്കുകളും എങ്ങനെയാണ് ഒരറപ്പുമില്ലാതെ ചിലയാളുകള്‍ ഓണ്‍ലൈനില്‍ ഉപയോഗിക്കുന്നത് ന്നൈാക്കെ ചിന്തിക്കുമായിരുന്നു എന്ന് താരം പറയുന്നു.

സിനിമയ്ക്ക് വേണ്ടി താന്‍ അനുഭവിച്ച് കഷ്ടപ്പാടുകളെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇപ്പോഴും തടിച്ച തന്റെ ശരീര പ്രകൃതിയാണ് ശ്രദ്ധിക്കുന്നത് എന്നുമാണ് താരം പറയുന്നത്.

2010ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നായികയാവുമ്പോള്‍ താന്‍ വളരെ വലുപ്പമുള്ള ഒരു സ്ത്രീയായിരുന്നു എന്നാണ് സൊനാക്ഷി പറയുന്നത്.

അന്ന് ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിതമായിരുന്നു. എന്നാല്‍ സിനിമ ചെയ്യുന്നതിനായി 30 കിലോ ഭാരമാണ് സൊനാക്ഷി കുറച്ചത്.

എല്ലാവരും ഇത് കണ്ടിട്ടും ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും തന്റെ ശരീരത്തിന്റെ ആകൃതിയെ കുറിച്ചാണ് ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശരീരഭാരം ക്രമീകരിക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതൊന്നും ആരും കാണുന്നുമില്ല. അവര്‍ക്ക് ഒരാളുടെ കണ്ണീരും, രക്തവും വിയര്‍പ്പും കാണാനുള്ള കണ്ണില്ല.

ഇപ്പോഴും ശരീരത്തെ കുറിച്ചു മാത്രമാണ് അവരുടെ ചര്‍ച്ചയെങ്കില്‍ നരകത്തില്‍ പോകാന്‍ അവരോടു പറയണമെന്നും സൊനാക്ഷി പറയുന്നു.

Related posts

Leave a Comment