15-ാം വയസിലാണ് ആദ്യമായി അത് ചെയ്തത് ! തുറന്നു പറച്ചിലുമായി ശ്രദ്ധ ശ്രീനാഥ്…

ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് ശ്രദ്ധ ശ്രീനാഥ്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തിയ ശ്രദ്ധ യൂടേണ്‍ എന്ന കന്നട ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുന്ന പുരസ്‌കാരവും താരം നേടി. മാധവന്റെ നായികയായി വിക്രം വേദയില്‍ എത്തിയതോടെ താരം തമിഴിലും പ്രിയങ്കരിയായി.

മലയാളി താരം നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചിയില്‍ ശ്രദ്ധ ആയിരുന്നു നായിക. താരരാജാവ് മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിലും ശ്രദ്ധ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

കോഹിനൂര്‍ എന്ന സിനിമയിലൂടെ ആയിരുന്നു നടി മലയാളത്തില്‍ എത്തിയത്. അതേ സമയം ഭൂരിഭാഗം നടിമാര്‍ക്കും വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറയാന്‍ മടിയാണ്.

എന്നാല്‍ ശ്രദ്ധ ശ്രീനാഥ് ഈ കാര്യത്തില്‍ വ്യത്യസ്തയാണ്. തന്റെ ആദ്യ ചുംബനത്തെ കുറിച്ചും പ്രണയിക്കാന്‍ ആഗ്രഹമുള്ള വ്യക്തിയെക്കുറിച്ചും എല്ലാം ശ്രദ്ധ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

ഒരു ചാറ്റ് ഷോയ്ക്കിടെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. താന്‍ ആദ്യമായി ഒരാള്‍ക്ക് പ്രണയ ചുംബനം നല്‍കുന്നത് പതിനഞ്ചാം വയസിലാണ് എന്നാണ് ശ്രദ്ധ പറയുന്നത്. 2006ല്‍ ആയിരുന്നു അതെന്നും താരം വ്യക്തമാക്കി.

എന്നാല്‍ തനിക്ക് ഇപ്പോള്‍ കാമുകന്‍ ഇല്ലെന്നും സിനിമയിലാണ് ശ്രദ്ധ പതിപ്പിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

ചാറ്റ് ഷോയ്ക്കിടെ പ്രണയിക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തിയെക്കുറിച്ചും ശ്രദ്ധ തുറന്നു പറഞ്ഞു. നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാനാണ് തനിക്ക് ആഗ്രഹം എന്നായിരുന്നു ശ്രദ്ധ പറഞ്ഞത്.

Related posts

Leave a Comment