പിറന്നാൾ ദിനം, പുണ്യഭൂമിയിൽ നിന്ന് സുരാജ് പറഞ്ഞതിങ്ങനെ

ആയുസിന്‍റെ കണക്കു പുസ്തകത്തിലെ ഒരു വര്‍ഷം കൂടി കടന്നു പോയിരിക്കുന്നു. പിന്നാളിന് ഈ പുണ്യഭൂമിയില്‍ ആയിരിക്കാനാണ് നിയോഗം. തിരുവണ്ണമലൈ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവ ക്ഷേത്രം.

ഇന്ന് ഇവിടെ ഏറ്റവും പ്രത്യേകത ഉള്ള ദിവസമാണ്. പൗര്‍ണമി. അന്നേ ദിവസം രാത്രിയില്‍ ഭക്തര്‍ ഏകദേശം 14 കിലോമീറ്റര്‍ നീളമുള്ള അരുണാചല മല ചുറ്റി നടന്ന് പ്രദക്ഷിണം ചെയ്യുന്നു.

ഇത് ഗിരിവലം എന്ന് പറയപ്പെടുന്നു. ഇത് ശിവനെ നേരിട്ട് പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമായ പുണ്യമാണെന്നാണ് വിശ്വാസം. ഈ കാഴ്ചയാണ് ഇന്നത്തെ എന്‍റെ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും സ്‌നേഹം.
-സുരാജ് വെഞ്ഞാറമൂട്

Related posts

Leave a Comment