വിവാഹസമ്മാനം പൊട്ടിത്തെറിച്ചു ! വരനും ബന്ധുവിനും പരുക്ക്; വില്ലന്‍ വധുവിന്റെ കാമുകനെന്നു സംശയം…

വ്യത്യസ്ഥമായ വിവാഹസമ്മാനങ്ങള്‍ പലര്‍ക്കും ലഭിക്കാറുണ്ട്. എന്നാല്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ചാല്‍ എന്താവും സ്ഥിതി. വിവാഹത്തിന് കിട്ടിയ സമ്മാനങ്ങളില്‍ ഒന്ന് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും പരുക്ക് പറ്റി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് നടുക്കുന്ന സംഭവം. മെയ് 12നായിരുന്നു യുവാവിന്റെ വിവാഹം. അന്ന് ലഭിച്ച സമ്മാനങ്ങളില്‍ ഒരു കളിപ്പാട്ടവും ഉണ്ടായിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചത്. ലതേഷ്, മൂന്നു വയസുകാരന്‍ അനന്തരവന്‍ ജിയാസ് എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നത്. ജിയാന്റെ തലയിലും കണ്ണിലുമാണ് പരുക്കേറ്റത്. വധുവിന്റെ സഹോദരിയുടെ മുന്‍കാമുകന്‍ രാജു പട്ടേല്‍ നല്‍കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചതെന്ന് വരന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More