പതിനഞ്ചുകാരന്‍ 42കാരിയെ ബലാല്‍സംഗം ചെയ്തു; കോതമംഗലത്ത് നടന്നത് നാടിനെ നടുക്കുന്ന സംഭവം…

കോതമംഗലത്ത് 15 വയസുള്ള കൗമാരക്കാരന്‍ അയല്‍വാസിയായ 42കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തതായി വിവരം. ഊന്നുകല്ലിലാണ് സംഭവം.യുവതിയുടെ ഭര്‍ത്താവ് ജോലിയ്ക്കു പോയ സമയം നോക്കിയാണ് കൗമാരക്കാരന്‍ യുവതിയെ മാനഭംഗപ്പെടുത്തിയത്. സ്‌കൂളില്‍ പോകാതെ മദ്യപിച്ചു നടക്കുന്നയാളാണ് ആക്രമണം നടത്തിയ പതിനഞ്ചുകാരന്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ ഇത്തരത്തില്‍ സമീപത്തെ പല സ്ത്രീകളെയും ആക്രമിക്കാന്‍ ശ്രമം നടത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കി

Read More

മദ്യലഹരിയില്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കുകൂടി; ഒടുക്കം സംവിധായകന്റെ തല നിര്‍മാതാവ് അറുത്തെടുത്തു; മൃതദേഹത്തിനു സമീപം കിടന്നുറങ്ങിയിട്ട് അടുത്ത ദിവസം കീഴടങ്ങി; കോതമംഗലത്ത് സംഭവിച്ചത്…

കോതമംഗലം: പണം കൂട്ടിച്ചോദിച്ച സംവിധായകനെ മദ്യലഹരിയില്‍ നിര്‍മാതാവ് കഴുത്തറത്തു കൊന്നു. ടെലിഫിലിം സംവിധായകനായ ജയന്‍ കൊമ്പനാടി(48)നെ കഴുത്തറത്തു കൊന്നശേഷം സുഹൃത്തും ടെലിംഫിലിം നിര്‍മ്മാണപങ്കാളിയും അഭിനേതാവുമായ നേര്യമംഗലം സ്വദേശി പുതുക്കുന്നേല്‍ ജോബി സില്‍വറാ(28)ണു കോതമംഗലം പോലീസില്‍ കീഴടങ്ങിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജയനെ കൊലപ്പെടുത്തിയശേഷം അവിടെ കിടന്നുറങ്ങിയ ജോബി ഇന്നലെ രാവിലെ ഏഴിനാണ് കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ‘പുണ്യാളന്റെ നേര്‍ച്ചക്കോഴികള്‍’എന്ന ടെലിഫിലിം ജോബിയെ നായകനാക്കി ജയന്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്റെ നിര്‍മ്മാണ പങ്കാളിയായിരുന്നു ജോബി. ഇയാള്‍ കോതമംഗലത്തും പരിസരത്തുമായി സ്റ്റുഡിയോകള്‍ നടത്തിയിരുന്നു. ഏതാനും സിനിമകളിലും ടെലിഫിലിമുകളിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ജയന്‍ ഭാര്യയുമായി അകന്നാണു കഴിഞ്ഞിരുന്നത്. കോതമംഗലം മാര്‍ക്കറ്റിന് സമീപമുള്ള ജോബിയുടെ ഫ്‌ളാറ്റിലായിരുന്നു ടെലിഫിലിം പൂര്‍ത്തിയായശേഷവും ജയന്‍ താമസിച്ചിരുന്നത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ജോബി ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച ഇവിടെയെത്തിയ…

Read More

കാമുകനെ വിരട്ടിയോടിക്കും; പെണ്‍കുട്ടിയെ മലമുകളിലെ ഒളിസങ്കേതത്തിലെത്തിച്ച് ലൈംഗികമായി ഉപയോഗിക്കും; എല്ലാം കഴിഞ്ഞ് ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താന്‍കെട്ടില്‍ നടക്കുന്നത് ഇതൊക്കെ…

കോതമംഗലം: ചില സിനിമയില്‍ മാത്രം കണ്ടിട്ടുള്ള രംഗങ്ങളാണ് ഇപ്പോള്‍ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍ കെട്ടില്‍ അരങ്ങേറുന്നത്. ഇവിടെ സല്ലപിക്കാന്‍ എത്തുന്ന കമിതാക്കളെ കാത്ത് കഴുകന്‍ കണ്ണുകളുമായി ചിലര്‍ ഇരിക്കുന്നു. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒറ്റതിരിഞ്ഞ് സഞ്ചരിക്കുന്നെന്ന് സൂചന കിട്ടിയാല്‍ പിന്നെ പിന്തുടരുകയായി. ഒടുവില്‍ വിജനമായ പ്രദേശത്ത് വച്ച് ആണ്‍കുട്ടിയെ വിരട്ടിയോടിച്ചതിനു ശേഷം പെണ്‍കുട്ടിയെ ബലമായി മലമുകളിലെ ഒളിസങ്കേതത്തിലെത്തിക്കും. പിന്നെ എല്ലാവരും കൂടി അവളെ മതിവരുവോളം ലൈംഗികമായി ഉപയോഗിക്കും. കാര്യം കഴിയുമ്പോള്‍ ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി തികച്ചും മാന്യമായി പെണ്‍കുട്ടിയെ യാത്രയാക്കും. ഭൂതത്താന്‍ കെട്ട് വിനോദസഞ്ചാരകേന്ദ്രത്തെക്കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്. കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാര്‍ത്ഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതും സമീപത്തെ പ്രമുഖ കോളേജില്‍ പ്രൊഫസ്സര്‍ ആയിരുന്ന മദ്ധ്യവയസ്കന്‍ കാറിടിച്ച് മരിച്ചതും ഇത്തരക്കാരില്‍ നിന്നും രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെയാണെന്നാണ് ഇപ്പോള്‍ പരക്കെ പ്രചരിക്കുന്നത്. ഇവിടെ…

Read More

കോടതിമുറിയില്‍ വച്ച് കഞ്ചാവുകേസിലെ പ്രതി വനിതാ ഡോക്ടറുടെ കരണത്തടിച്ചു: കേഴ്‌വി തകരാറിലായ ഡോക്ടര്‍ ചികിത്സയില്‍; അടിച്ചത് മുഖത്തേക്കു നോക്കിയതിന്…

കോതമംഗലം: കോടതി മുറിയില്‍ വനിതാ ഡോക്ടറുടെ കരണം അടിച്ചു പുകച്ച് കഞ്ചാവുകേസിലെ പ്രതി. ഇന്ന് രാവിലെ 11 മണിയ്ക്ക് കോതമംഗലം കോടതിയിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. തന്റെ മുഖത്തേക്കു നോക്കിയതില്‍ കുപിതനായാണ് കഞ്ചാവ് കേസിലെ റിമാന്റ് പ്രതി തൃക്കാരിയൂര്‍ കക്കാട്ടുകുടി രാജു (62) കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സിനി ഐസക്കിന്റെ കരണത്തടിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഇയാളുടെ ആക്രമണം. നിന്നിടത്തുനിന്നും പാഞ്ഞടുത്ത ഇയാള്‍ കോടതി മുറിയിലെ ബഞ്ചില്‍ ഇരിക്കുകയായിരുന്ന ഡോക്ടറുടെ കരണത്തടിക്കുകയായിരുന്നു. അടിയേറ്റ് വീണ ഡോക്ടറെ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് ഡോക്ടര്‍ സിനി പറയുന്നതിങ്ങനെ, ” രാവിലെ 11.10 ആയിക്കാണും. ഒരു കേസിലെ സാക്ഷി പറയാന്‍ എത്തിയതായിരുന്നു ഞാന്‍. കോടതി മുറിയ്ക്കുള്ളിലെ പിന്‍ബഞ്ചില്‍ ഇരിക്കുകയായിരുന്നു. മുമ്പില്‍ നില്‍ക്കുന്നത് കോടതിയില്‍ അടിയുണ്ടാക്കിയ പ്രതിയാണെന്നും സൈക്യാട്രിക് ആണെന്നും ആരോ പറഞ്ഞതിനെത്തുടര്‍ന്ന്…

Read More