ഏകലവ്യനെപ്പോലെ അദ്ദേഹത്തിന്റെ ശിഷ്യനായ ആളാണ് ഞാന്‍ ! ഇന്ന് ബിഗ്‌ബോസ് കണ്ട് അദ്ദേഹം എന്റെ ആരാധകനായിരിക്കുന്നു; ഹിറ്റ് സംവിധായകനെക്കുറിച്ച് അഖില്‍ മാരാര്‍

ബിഗ്‌ബോസ് സീസണ്‍ അഞ്ചിന്റെ തുടക്കം മുതലുണ്ടായിരുന്ന മുന്‍തൂക്കം നിലനിര്‍ത്തിയാണ് സംവിധായകന്‍ അഖില്‍ മാരാര്‍ വിജയിയായത്. നിരവധി ആരാധകര്‍ക്കൊപ്പമാണ് അഖില്‍ ബിഗ്‌ബോസില്‍ നിന്ന് മടങ്ങിയത്. മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകരുടെ വാദം. ശത്രുക്കളെ പോലും കൂളായി ഹാന്‍ഡില്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ഗെയിമിനെ ഗെയിമായി കാണാനുള്ള കഴിവാണ് താരത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചുക്കൊണ്ട് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സാറ് അറിയാതെ സാറിന്റെ ശിഷ്യനായവനാണ് ഞാന്‍. ഇപ്പോ സാര്‍ എന്റെ ഫാനായിരിക്കുന്നു എന്നാണ് താരത്തിന്റെ കുറിപ്പ്. അഖിലിന്റെ കുറിപ്പ് ഇങ്ങനെ… മലയാള സിനിമ സംവിധായകരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാന്‍ ഏറെ കൊതിച്ചിട്ടുണ്ട്… പിന്നീട് തിരുവനന്തപുരത്ത് ഓഗസ്റ്റ് 15 ഫിലിമിന്റെ ഷൂട്ട്…

Read More

നായകന്റെ ശരീരത്തില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകന്‍ പറഞ്ഞു ! ആദ്യം മടിച്ചെങ്കിലും അത് ചെയ്യേണ്ടി വന്നെന്ന് നടി ഗീത

ഒരുകാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന നടിയായിരുന്നു ഗീത. എണ്‍പതുകളും തൊണ്ണൂറുകളുമായിരുന്നു ഗീതയുടെ സുവര്‍ണകാലം. അക്കാലത്ത് മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമാവാന്‍ താരത്തിനു കഴിഞ്ഞു. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും അന്നത്തെ ഹാസ്യ നിരയ്ക്ക് ഒപ്പവും ഗീത അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് നടി ആയിരുന്നെങ്കിലും മലയാളികള്‍ സ്വന്തം നാട്ടുകാരിയെ പോലെയാണ് ഗീതയെ ഇഷ്ടപ്പെട്ടിരുന്നത്. പഞ്ചാഗ്‌നി, ലാല്‍സലാം തുടങ്ങി വാണിജ്യ പരമായ സിനിമകളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ മികവ് തെളിയിച്ച നടി കൂടിയാണ് ഗീത. ഇപ്പോഴും അമ്മ വേഷങ്ങളില്‍ സജീവ സാന്നിധ്യമാണ് ഗീത. തമിഴില്‍ വിജയ് അടക്കമുള്ള യുവ സൂപ്പര്‍താരങ്ങളുടെ അമ്മ വേഷത്തില്‍ ഗീത എത്തിയിട്ടുണ്ട്. അതേ സമയം ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം നടി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. പുതു പുതു അര്‍ത്ഥങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തില്‍ റഹ്മാന്റെ നായികയായി എത്തിയതിനെ…

Read More

എന്താടാ നീ കാണിച്ചതെന്ന് ചോദിച്ച് അവന്റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു ! സംവിധായകനെ തല്ലിയെന്ന വാര്‍ത്തയെക്കുറിച്ച് നടി ഭാമ പറഞ്ഞതിങ്ങനെ…

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഭാമ. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. കുറച്ചു നാള്‍ മുമ്പ് ഭാമ ഒരു സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലോടെയാണ് ഈ കാര്യം കേട്ടത്. പക്ഷേ ഈ ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം തന്നെ അന്ന് രംഗത്ത് എത്തിയിരുന്നു. കേട്ട ആരോപണങ്ങള്‍ ശരിയാണെന്നും എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ പറഞ്ഞിരുന്നു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് അന്ന് വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം. സിംലയില്‍…

Read More

യുവതികളെ വലയിലാക്കി നീലച്ചിത്ര നിര്‍മാണം ! സംവിധായകനും സഹസംവിധായകയും പിടിയില്‍; ഇരയായത് 300ലേറെ യുവതികള്‍…

സിനിമാമോഹവുമായെത്തുന്ന യുവതികളെ വശീകരിച്ച് അശ്ലീല വിഡിയോകള്‍ നിര്‍മിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലത്താണു 300ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു കാമറയ്ക്കു മുന്നിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ സഹസംവിധായികയുടെ ജോലിയെന്ന് പോലീസ് പറഞ്ഞു. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നല്‍കാമെന്നു സംവിധായകന്‍ വാഗ്ദാനം നല്‍കി. മൂന്നുമാസം ജോലി ചെയ്‌തെങ്കിലും കൂലി കിട്ടാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്‌ളോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മാണമാണ് ഇവിടെ നടക്കുന്നതെന്നു യുവതിക്കു മനസിലായത്. ഉടന്‍ ഇവര്‍ സൂറമംഗളം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ്…

Read More

ബാങ്ക് കൊള്ളക്കാരനെന്നു കരുതി ‘ബ്ലാക്ക് പാന്തര്‍’ സംവിധായകനെ അറസ്റ്റ് ചെയ്ത് പോലീസ് ! വീഡിയോ പുറത്ത്…

പണം പിന്‍വലിക്കാനെത്തിയ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ ബാങ്ക് കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റു ചെയ്ത് പോലീസ്. ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരാണ് റയാനെ കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. ജനുവരിയിലായിരുന്നു സംഭവം. സണ്‍ ഗ്ലാസ്സും മാസ്‌കും തൊപ്പിയും ധരിച്ചാണ് റയാന്‍ ബാങ്കിലെത്തിയത്. അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കുകയായിരുന്നു ഉദ്ദേശ്യം. പണം എത്രയാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ജീവനക്കാരന് റയാന്‍ ഒരു കുറിപ്പ് നല്‍കി. 12000 ഡോളര്‍ തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കണമെന്നും ഇത് മറ്റുള്ളവര്‍ അറിയരുതെന്നുമായിരുന്നു കുറിപ്പ്. ഒരു തവണ പിന്‍വലിക്കാനാകുന്ന പരമാവധി തുക 10000 ആയതിനാല്‍ റയാന്‍ ബാങ്ക് കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ബാങ്ക് ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. റയാനെ അറസ്റ്റ് ചെയ്യുന്ന വീഡിയോ അറ്റ്‌ലാന്റ പോലീസ് രണ്ട് മാസത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തു വിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബാങ്കില്‍ വരി…

Read More

അക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പ്രത്യാഘാതം കരുതിയതിലും വലുതായി ! മികച്ച വേഷങ്ങള്‍ ഇനി തനിക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കിയതോടെ നടി പാര്‍വതി സംവിധാനത്തിലേക്ക് കളം മാറ്റുന്നു…

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്‌ക്കൊപ്പം ഉറച്ചു നിന്നതിന്റെ പ്രത്യാഘാതം മലയാള സിനിമയില്‍ തന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാന്‍ പോന്നതാണെന്ന് അന്ന് നടി പാര്‍വതി തിരിച്ചറിഞ്ഞില്ല. മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയ്ക്ക് പക്ഷെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിലൂടെ പലരുടെയും അനിഷ്ടത്തിനും പാത്രമായി. ഇതോടെ ഒരു കാലത്ത് തന്നെ വച്ച് സിനിമയെടുക്കാന്‍ മത്സരിച്ചവര്‍ ആരും ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് വന്നതോടെ നടി അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കി സംവിധായികയുടെ കുപ്പായത്തിലേക്ക് മാറുന്നതായി വിവരം. സംവിധായക സംരംഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭിനയത്തിന് ഇടവേള എടുക്കുന്നതായാണ് നടി പറയുന്നതെങ്കിലും ചില അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് ഇപ്പോഴത്തെ ഈ അവസ്ഥയെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്. പല പ്രമുഖ നടന്മാരും പാര്‍വ്വതിക്കൊപ്പം അഭിനയിക്കുന്നതിനും തയ്യാറല്ലെന്നാണ് സൂചന. സംവിധായികയുടെ ജോലിയ്‌ക്കൊപ്പം അഭിനയം തുടരുന്നതിനും താരത്തിനു പദ്ധതിയുണ്ടെന്നാണ് സൂചന. ഏതായാലും ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുമോ…

Read More

മരിച്ചത് പ്രമുഖനല്ലല്ലോ… 35 വര്‍ഷം സഹസംവിധായകന്‍ മൂന്ന് സിനിമ സംവിധാനം ചെയ്തു; അവസാനം ജീവിച്ചത് വാര്‍ക്കപ്പണിക്കാരനായി;അന്തരിച്ച കെ.മുരളീധരന്റെ ജീവിതം ഇങ്ങനെ…

സിനിമ ഒരു ഭാഗ്യമാണ്. ആ ഭാഗ്യം തേടി ധാരാളം ആളുകള്‍ എത്തുന്നു. ഒട്ടുമിക്ക ആളുകളും വീഴുന്നു, അപൂര്‍വം ചിലര്‍ വാഴുന്നു. മറ്റു ചിലര്‍ പ്രതീക്ഷകളുമായി കാലങ്ങളോളം സിനിമാ മേഖലയില്‍ തുടരുന്നു. അത്തരമൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ കോഴിക്കോട് മുകളേല്‍ കെ.മുരളീധരന്‍(62). 35 കൊല്ലം ജീവിതം സിനിമയ്ക്കായി ഒഴിഞ്ഞുവയ്ക്കുകയും 20ല്‍ പരം സിനിമകളുടെ സംവിധായകന്‍ ആവുകയും ഒടുവില്‍ മൂന്നു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ മരണം പക്ഷെ മലയാള സിനിമാ ലോകത്തുള്ളവര്‍ പോലും കണ്ടില്ലെന്നു നടിച്ചു. ഒരു ഒറ്റക്കോളം വാര്‍ത്തയാക്കി ഒതുക്കി മലയാള മാധ്യമങ്ങളും ആ കലാകാരനെ അവഹേളിച്ചു. സിനിമ സ്വപ്നം കണ്ട് അതിനായി പരിശ്രമിച്ചയാള്‍ക്ക് പക്ഷേ വിധി കാത്തുവെച്ചത് പരാജയങ്ങള്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുഹൃത്തിന്റെ കുറിപ്പ് ഇങ്ങനെ… അസോസിയേറ്റ് മുരളി . കൂടുതല്‍ പേര്‍ അറിയുന്നത്…

Read More

മദ്യലഹരിയില്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കുകൂടി; ഒടുക്കം സംവിധായകന്റെ തല നിര്‍മാതാവ് അറുത്തെടുത്തു; മൃതദേഹത്തിനു സമീപം കിടന്നുറങ്ങിയിട്ട് അടുത്ത ദിവസം കീഴടങ്ങി; കോതമംഗലത്ത് സംഭവിച്ചത്…

കോതമംഗലം: പണം കൂട്ടിച്ചോദിച്ച സംവിധായകനെ മദ്യലഹരിയില്‍ നിര്‍മാതാവ് കഴുത്തറത്തു കൊന്നു. ടെലിഫിലിം സംവിധായകനായ ജയന്‍ കൊമ്പനാടി(48)നെ കഴുത്തറത്തു കൊന്നശേഷം സുഹൃത്തും ടെലിംഫിലിം നിര്‍മ്മാണപങ്കാളിയും അഭിനേതാവുമായ നേര്യമംഗലം സ്വദേശി പുതുക്കുന്നേല്‍ ജോബി സില്‍വറാ(28)ണു കോതമംഗലം പോലീസില്‍ കീഴടങ്ങിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജയനെ കൊലപ്പെടുത്തിയശേഷം അവിടെ കിടന്നുറങ്ങിയ ജോബി ഇന്നലെ രാവിലെ ഏഴിനാണ് കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ‘പുണ്യാളന്റെ നേര്‍ച്ചക്കോഴികള്‍’എന്ന ടെലിഫിലിം ജോബിയെ നായകനാക്കി ജയന്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്റെ നിര്‍മ്മാണ പങ്കാളിയായിരുന്നു ജോബി. ഇയാള്‍ കോതമംഗലത്തും പരിസരത്തുമായി സ്റ്റുഡിയോകള്‍ നടത്തിയിരുന്നു. ഏതാനും സിനിമകളിലും ടെലിഫിലിമുകളിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ജയന്‍ ഭാര്യയുമായി അകന്നാണു കഴിഞ്ഞിരുന്നത്. കോതമംഗലം മാര്‍ക്കറ്റിന് സമീപമുള്ള ജോബിയുടെ ഫ്‌ളാറ്റിലായിരുന്നു ടെലിഫിലിം പൂര്‍ത്തിയായശേഷവും ജയന്‍ താമസിച്ചിരുന്നത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ജോബി ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച ഇവിടെയെത്തിയ…

Read More