മുതിർന്ന ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ പരാതി ! വനിതാ ഡോക്ടറുടെ മൊഴിയെടുക്കാൻ പോലീസ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേ യുവ വനിതാ ഡോക്ടര്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. നിലവില്‍ വിദേശത്തുള്ള വനിതാ ഡോക്ടറെ ഇ-മെയില്‍ വഴി എറണാകുളം സെന്‍ട്രല്‍ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. ഇവരുടെ മൊഴിയെടുത്ത ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. വനിത ഡോക്ടര്‍ സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാനായി അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവിഭാഗം വിജിലന്‍സ് സംഭവം അന്വേഷിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019 ഫെബ്രുവരിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് മുതിര്‍ന്ന ഡോക്ടര്‍ കടന്നു പിടിക്കുകയും…

Read More

വേലക്കാരനായിരുന്താലും നീയെന്‍…ഡോക്ടറുടെ മുറി ശുചിയാക്കാനെത്തിയ തൊഴിലാളി ഒടുവില്‍ ഡോക്ടറെ ‘കെട്ടി’ ! ഒരു അപൂര്‍വ പ്രണയകഥ…

പ്രണയത്തിന് ജാതിമത,വര്‍ഗ,ദേശ ഭേദങ്ങളൊന്നുമില്ലെന്ന് പറയാറുണ്ട്. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാമെന്നും പറയാറുണ്ട്. മിര്‍സ-സാഹിബാന്‍, ഹീര്‍-രാഞ്ച, സോണി-മഹിവാള്‍, സാസി-പുന്നുന്‍ തുടങ്ങിയ അനശ്വര പ്രേമകഥകള്‍ ഇന്നും ആളുകള്‍ വാഴ്ത്തിപ്പാടുന്നവയാണ്. ഇത്തരത്തില്‍ അനശ്വരമായ ഒരു പ്രണയകഥയാണ് പാക്കിസ്ഥാനില്‍ നിന്നും പുറത്തു വരുന്നത്. അവിടെ നിന്നുള്ള യുട്യൂബ് ചാനലായ ‘മേരാ പാകിസ്താന്‍’ ആണ് ഈ പ്രണയം ലോകത്തിന് മുന്നിലെത്തിച്ചത്. ദിപല്‍പൂരില്‍ ക്ലിനിക് നടത്തുന്ന ഡോക്ടറും അവിടുത്തെ ശുചീകരണ തൊഴിലാളിയും തമ്മിലുള്ള പ്രണയം. ഡോ കിശ്വര്‍ സാഹിബയും ഷെഹ്സാദുമാണ് ഈ കഥയിലെ നായികയും നായകനും. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. കിശ്വര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ഷെഹ്സാദ്. ക്ലിനിക്കിലെ തന്റെ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു കിശ്വര്‍ ആദ്യമായി ഷെഹ്സാദിനെ കാണുന്നത്. അവിടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്ക് ചായ കൊടുക്കുന്നതും ഷെഹ്സാദിന്റെ ജോലിയായിരുന്നു. അങ്ങനെ ഇരുവരും പതിവായി കാണാന്‍ തുടങ്ങി.…

Read More