അന്ധേരിയിലേക്ക് പതിവായി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് നായ ! വീഡിയോ വൈറല്‍

ലോക്കല്‍ ട്രെയിനുകള്‍ മുംബൈ നിവാസികള്‍ക്ക് ഒരു അനുഗ്രഹമാണ്. ദൈനംദിനം സുഗമമായി യാത്ര ചെയ്യാന്‍ ലക്ഷക്കണക്കിനാളുകളാണ് ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല മുംബൈയിലെ മൃഗങ്ങള്‍ക്കും ഇവിടുത്തെ ലോക്കല്‍ ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് തെളിയിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പതിവായി ലോക്കല്‍ ട്രെയിനില്‍ കയറുന്ന ഒരു നായയാണ് കഥയിലെ താരം. ടിക്കറ്റില്ലാത്ത ഈ പതിവ് യാത്രക്കാരന്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക് തങ്ങളില്‍ ഒരാളാണ്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഹബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. മറ്റേതൊരു യാത്രക്കാരനെയും പോലെ യാതൊരു സങ്കോചവുമില്ലാതെ മെട്രോ ട്രെയിനില്‍ തെരുവുനായ കയറുന്നതാണ് വിഡിയോയുടെ തുടക്കം. ബൊറിവാലി എന്ന സ്റ്റേഷനില്‍ നിന്നാണ് പതിവായി നായ ട്രെയിനില്‍ കയറുന്നത്. കയറിയ പാടെ വാതിലിന് സമീപത്ത് തന്നെ ചുറ്റിത്തിരിഞ്ഞ് കിടക്കാനുള്ള ഇടം കണ്ടെത്തുകയും ചെയ്യും. ഇടയ്ക്കിടെ ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും വെളിയിലേക്ക് നോക്കിയും…

Read More