പൂർണിയയിൽ മത്സരിക്കും; പപ്പു യാദവ്

പാറ്റ്ന: ബിഹാറിലെ പൂർണിയ മണ്ഡലത്തിൽ പത്രിക സമർപ്പിക്കുമെന്നു പപ്പു യാദവ്. പൂർണിയ മണ്ഡലം ലക്ഷ്യമിട്ടായിരുന്നു പപ്പു യാദവ് രണ്ടാഴ്ച മുന്പ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ, മണ്ഡലം ആർജെഡി ഏറ്റെടുത്തു. ബിമാ ഭാരതിയാണ് ആർജെഡി സ്ഥാനാർഥി. ജെഡി-യുവിൽനിന്ന് ആർജെഡിയിലെത്തിയ ആളാണ് ബിമാ ഭാരതി. പൂർണിയ മണ്ഡലം കോൺഗ്രസിനു നല്കണമെന്ന് പപ്പു യാദവ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനോടാവശ്യപ്പെട്ടു. പൂർണിയ സ്വദേശിയാണ് പപ്പു യാദവ്. മൂന്നു തവണ ഇദ്ദേഹം പൂർണിയയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനു ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണു നല്കിയതെന്ന് ആക്ഷേപമുണ്ട്. ആർജെഡി 26 മണ്ഡലങ്ങളിലും കോൺഗ്രസ് ഒന്പതിലും മത്സരിക്കുന്നു. സിപിഐ (എംഎൽ) മൂന്നു സീറ്റിലും സിപിഐ, സിപിഎം കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കുന്നു. കനയ്യകുമാറിനു നല്കാനിരുന്ന ബെഗുസരായി സീറ്റ് സിപിഐക്കു നല്കിയതിലും കോൺഗ്രസിനു നീരസമുണ്ട്.

Read More

നാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിൽ പറന്നിറങ്ങും; പ്രവർത്തകർ ആവേശത്തിൽ; റോഡ് ഷോ നടത്തി ബുധനാഴ്ച പത്രിക സമർപ്പണം

കോഴിക്കോട്: വയനാട്ടിൽ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി നാളെ നാമനിർദേശപത്രിക സമർപ്പിക്കും. വയനാട്ടിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 നായിരിക്കും പത്രിക സമര്‍പ്പിക്കുകയെന്നു വയനാട് പാർലമെന്‍റ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും എംഎൽഎയും ആയ എ.പി. അനിൽകുമാറും, ടി. സിദ്ദീഖ് എംഎൽഎയും അറിയിച്ചു. മൂപ്പൈനാട് പഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ റോഡ് മാര്‍ഗം എത്തും. രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും. സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക…

Read More

സുരേഷ്ഗോപിയുമതോർത്തില്ല…!ശ്രീരാമഭഗവാന്‍റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് അബ്ദുള്ളക്കുട്ടി; പരാതിയുമായി എൽഡിഎഫ്

തൃശൂർ: സുരേഷ് ഗോപിക്കുവേണ്ടി മതവിശ്വാസത്തിന്‍റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് എൽഡിഎഫിന്‍റെ പരാതി. ഹിന്ദുമതവിശ്വാസികളുടെ ആരാധനാദൈവമായ ശ്രീരാമന്‍റെ പേരുപറഞ്ഞ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ഥിച്ചെന്നാണു പരാതി. മാർച്ച് 30 ന് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു വോട്ട് അഭ്യർഥന. പ്രസംഗം ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവ് ആയിരുന്നു. ശ്രീരാമഭഗവാനെ മനസില്‍ ധ്യാനിച്ചുകൊണ്ട് സുരേഷ്‌ഗോപിക്കു വോട്ടുചെയ്യണമെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. എൽഡിഎഫ് തൃശൂർ പാർലമെന്‍റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനാണു തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്.

Read More

ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി അ­റ­സ്റ്റ് ചെ­യ്യു­മെ­ന്ന് ഭീഷണിപ്പെടുത്തി; ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ട; അതിഷി മര്‍ലേന

ന്യൂ­ഡല്‍ഹി: ബി­ജെ­പി­ക്കെ­തി­രേ ഗു­രു­ത­ര ആ­രോ­പ­ണ­വു­മാ­യി ഡല്‍­ഹി മ­ന്ത്രിയും എഎ­പി നേ­താ­വുമാ­യ അ­തി­ഷി മര്‍­ലേ­ന. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അ­ടു­ത്ത സു­ഹൃ­ത്ത് വ­ഴി­യാ­യി­രു­ന്നു ബി­ജെ­പി­യു­ടെ നീക്കം. ത­ന്‍റെ വീ­ട്ടിലും ഉട­നെ ഇ­ഡി റെ­യ്­ഡ് ന­ട­ന്നേ­ക്കും. ഒ­രു മാ­സ­ത്തി­നു­ള്ളില്‍ ത­ന്നെയും അ­റ­സ്റ്റ് ചെ­യ്യും. ബി­ജെ­പി­യില്‍ ചേര്‍­ന്നാല്‍ ന­ട­പ­ടി­യില്‍­നി­ന്ന് ഒ­ഴി­വാ­ക്കാ­മെ­ന്ന് വാ­ഗ്­ദാ­നം ചെ­യ്‌­തെന്നും അ­തി­ഷി പറഞ്ഞു. ബി­ജെ­പി­യു­ടെ ല­ക്ഷ്യം ആം­ആ­ദ്­മി പാര്‍­ട്ടി­യെ ത­കര്‍­ക്കു­ക­ എന്നതാ­ണ്. ര­ണ്ട് മാ­സ­ത്തിന­കം പാര്‍­ട്ടി­യു­ടെ നാ­ല് നേ­താക്ക­ളെ അ­റ­സ്റ്റ് ചെ­യ്യാ­നാ­ണ് ബി­ജെ­പി­യു­ടെ നീക്കം. ത­നി­ക്ക് പുറ­മേ എഎ­പി നേ­താക്കാ­യ സൗര­ഭ് ഭ­ര­ദ്വാജ്, ദുര്‍­ഗേ­ഷ് പാഠക്, രാഘ­വ് ഛ­ദ്ദ എ­ന്നി­വ­രെയും ബി­ജെ­പി ഉന്നം വ­യ്­ക്കു­ന്നു­ണ്ടെന്നും അ­തി­ഷി പ­റഞ്ഞു. തങ്ങളെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു. ഒന്നര വര്‍ഷം മുന്‍പ് ഉള്ള മൊഴി ഇപ്പോള്‍ ഇഡി കോടതിയില്‍…

Read More

ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്; എസ്‌ഡിപിഐ പിന്തുണയ്ക്ക് പിന്നിൽ എന്തെങ്കിലും ഡീൽ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്; കെ. സുരേന്ദ്രൻ

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്‌ഡിപിഐ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രൻ. ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്. എസ്‌ഡിപിഐ നാടിനെ ആപത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ദേശീയതലത്തിൽ കോൺഗ്രസിന് മുസ്ലിം ലീഗുമായിട്ടുള്ള സഖ്യം തന്നെ വിനയായിരിക്കുകയാണ്. എസ്‌ഡിപിഐ പിന്തുണയ്ക്ക് പിന്നിൽ എന്തെങ്കിലും ഡീൽ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് നിക്ഷേപങ്ങളും വ്യവസായങ്ങളും സംസ്ഥാനത്ത് എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൃഷി നവീകരിക്കുന്നതിനുള്ള സഹായങ്ങൾ കർഷകർക്ക് നൽകും. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ വികസനത്തിലൂടെ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ മേഖലയിലും മാറ്റമുണ്ടാക്കുമെന്നും സുരേന്ദ്രൻ…

Read More

‘ആർക്കറിയാം’…പത്തനംതിട്ട എൻഡിഎ സ്ഥാനാർഥി അനിൽ ആന്‍റണിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ പണം നൽകി പി.സി.ജോർജ്

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്‍റണിക്ക്  പത്രിക സമർപ്പിക്കുന്നതിനുള്ള  പണം നൽകി പി.സി.ജോർജ്. എൻഡിഎ പത്തനംതിട്ട പാർലമെന്‍റ് മണ്ഡലം കൺവെൻഷൻ വേദിയിൽ വച്ചാണ് പണം കൈമാറിയത്. അടുത്തിടെ ബിജെപിയിൽ ചേർന്ന ജോർജ് പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം ജോർജിനെ തഴഞ്ഞ് അനിലിന് സീറ്റ് നൽകുകയായിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ അനിലിനെതിരേ ജോർജ് രംഗത്തെത്തുകയും ചെയ്തിരുന്നു. അനിലിനെ മണ്ഡലത്തിൽ ആർക്ക് അറിയാം എന്നായിരുന്നു ജോർജിന്‍റെ പ്രതികരണം. പിന്നീട് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച ശേഷം അനിൽ ആന്‍റണി ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ കണ്ടിരുന്നു. ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവദേക്കറാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വി.എ.സൂരജ്, സംസ്ഥാന സെക്രട്ടറി കരമന ജയൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. ജെ. പ്രമീളദേവി, സംസ്ഥാന ജനറൽ…

Read More

ഇഡി വരുമ്പോൾ മക്കൾ ബിജെപിയിൽ പോകാതെ സിപിഎം സൂക്ഷിച്ചോയെന്ന് ചാണ്ടി ഉമ്മൻ; വെട്ടി തുണ്ടമാക്കിയാലും തന്‍റെ മക്കൾ ബിജെപിയിൽ പോകില്ലെന്ന് മറിയാമ്മ ഉമ്മൻ

കോട്ടയം: ഇഡിയും സിബിഐയും അന്വേഷിച്ചുവരുമ്പോൾ മക്കൾ ബിജെപിയിൽ പോകാതെ സിപിഎം സൂക്ഷിക്കണമെന്നു ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന സിപിഎമ്മിന്‍റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് കുടുംബം ഒന്നടങ്കം യുഡിഎഫ് പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നുണ പ്രചരണങ്ങളിലൂടെയും കള്ള വാർത്തകളിലൂടെയും തന്‍റെ പിതാവിനെ ഇപ്പോഴും സിപിഎം ആക്രമിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ മക്കൾ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ ഭാര്യ മറിയാമ്മയും രംഗത്ത് വന്നിരുന്നു. വെട്ടി തുണ്ടമാക്കിയാലും തന്‍റെ മൂന്ന് മക്കളും ബിജെപിയിൽ പോകില്ലെന്നായിരുന്നു മറിയാമ്മ ഉമ്മന്‍റെ പ്രതികരണം. യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു.  

Read More

 ‘വാട്സാപ്പ് ബക്കറ്റിലിട്ടോ’..! പ്രചാരണത്തിനു പണമില്ല ; സഹായം അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായം അഭ്യർഥിച്ച് തലസ്ഥാനത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. വാട്സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് സഹായ അഭ്യർഥന എത്തിയിരിക്കുന്നത്. മറ്റ് സ്ഥാനാർഥികളുടെ പ്രചരണത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സ്ഥാനാർഥി പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങൾക്കൂടി അഭ്യർഥിക്കുന്നതാണ് പന്ന്യൻ രവീന്ദ്രന്‍റെ വാട്സാപ്പ് സന്ദേശം. അടുത്ത സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് തയാറാക്കിയതെങ്കിലും സന്ദേശം ഷെയർ ചെയ്ത് ഷെയർ ചെയ്ത് വൈറലായിരിക്കുകയാണ്. ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലേക്ക് വലിയ തോതിലുള്ള പ്രതികരണമാണിപ്പോഴുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പറയുന്നു. ‘ഒരു ഓട്ടോ തൊഴിലാളി അയച്ചത് 20 രൂപയാണ്. എനിക്ക് 10 രൂപയായാലും 20 രൂപയായാലും പ്രശ്നമില്ല. അതെല്ലാം പിന്തുണയാണ്. ജനങ്ങളുടെ പിന്തുണ. പണം പെരുകി വരും. കോടികളില്ലേലും ലക്ഷങ്ങളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Read More

മൂന്ന് മക്കളും ബിജെപിയിൽ ചേരില്ല; യുഡിഎഫിന് വേണ്ടി കുടുംബ സമേതം പ്രചരണത്തിനിറങ്ങും; രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പം ചേർന്ന് പ്രവർത്തിക്കണം; മറിയാമ്മ ഉമ്മൻ

കോട്ടയം: ബിജെപിയിലേക്ക് തന്‍റെ മൂന്ന് മക്കളും പോകില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. കുടുംബ സമേതം യുഡിഎഫിന് വേണ്ടി പ്രചാരണത്തിനെത്തും. ഉമ്മൻ ചാണ്ടിയുടെ തീരുമാനമാണ് ചാണ്ടി ഉമ്മൻ പിൻഗാമിയാകുക എന്നത്. വീട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മന്‍ മാത്രം മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞതെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. മക്കള്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണം നടക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനില്‍ ആന്‍റണിയും, പത്മജയും ബിജെപിയിലേക്ക് പോയത് ഏറെ വിഷമിപ്പിച്ചു. അതിൽ ഏറ്റവും കൂടുതല്‍ അനില്‍ ആന്‍റണി പോയതാണ് വിഷമിപ്പിച്ചത്. അവർ പാർട്ടി വിട്ടെന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി താനും അനാരോഗ്യം വകവെക്കാതെ പ്രചാരണത്തിനായി ഇറങ്ങും. മക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. അതൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പവും ഓരോരുത്തരോടൊപ്പവും ചേര്‍ന്ന് നിന്ന്…

Read More

ഇടത് സ്ഥാനാര്‍ഥി വി.ജോയിക്ക് വേണ്ടി വോട്ട് ചോദിച്ചെത്തിയ മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു; പോലീസിന്‍റെ വിശദീകരണം ഇങ്ങനെ…

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വീട്ടിലെത്തിയ പഞ്ചായത്ത് അംഗത്തിന്‍റെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് അംഗം ശബരിനിവാസില്‍ ബിജുവിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി വി.ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും സജി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Read More