പെണ്‍കുട്ടി വിവാഹാഭ്യാര്‍ഥന നിരസിച്ചു ! കുടുംബത്തിലെ നാലുപേരെ വീട്ടില്‍ കയറിവെട്ടി യുവാവ്; ചൂലന്നൂരില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം…

വിവാഹാഭ്യാര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേരെ യുവാവ് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചൂലന്നൂരിലാണ് സംഭവം. കിഴക്കുമുറി കൊഴുക്കുള്ളിപടി മണി (56), ഭാര്യ സുശീല (52), മകന്‍ ഇന്ദ്രജിത്ത് (20), മകള്‍ രേഷ്മ (22) എന്നിവര്‍ക്കാണു വെട്ടേറ്റത്. മണിയെയും സുശീലയെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിനു താഴെ സാരമായി പരുക്കേറ്റ മണിയുടെ നില ഗുരുതരമായി തുടരുന്നു. മറ്റു മൂന്നു പേര്‍ അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. പ്രതി പല്ലാവൂര്‍ മാന്തോണി പറമ്പില്‍ മുകേഷ് (35) ഒളിവിലാണ്. വിഷുദിവസം പുലര്‍ച്ചെ രണ്ടിനാണു സംഭവം. വിവാഹാഭ്യര്‍ഥന കുടുംബം നിഷേധിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ജനല്‍ വഴി അടുക്കള ഭാഗത്തേക്ക് ഒഴിക്കുകയും തുടര്‍ന്നു വീടിനു തീ വയ്ക്കുകയും…

Read More