യുവതികളുടെ അശ്ലീല വീഡിയോ ഫോണില്‍ സൂക്ഷിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി ! സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിതം…

നിരവധി യുവതികളുടെ അശ്‌ളീല വീഡിയോ ഫോണില്‍ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത് അംഗം എ പി സോണയെയാണ് പുറത്താക്കിയത് . സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആണ് തീരുമാനം. സോണക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മ്യുണിസ്റ്റുകാരന്റെ അന്തസ്സിനു നിരക്കാത്ത പ്രവര്‍ത്തി എന്ന് വിലയിരുത്തല്‍. സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തുകയായിരുന്നു. അതേസമയം സോണയ്‌ക്കെതിരേ നടപടി എടുക്കുന്നതിനെ എതിര്‍ത്ത് ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും നേതാക്കള്‍ മറുപടി നല്‍കി. എ പി സോണ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇയാള്‍ക്കെതിരേ സഹപ്രവര്‍ത്തക പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം എ പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34…

Read More

പാതിരാത്രിയില്‍ വിളിച്ചിട്ട് ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടാമെന്നു പറഞ്ഞു ! ലൂസിഫറില്‍ ഗോമതിയെ തേടിപ്പോയ പോലീസുകാരന്‍ യഥാര്‍ഥ ജീവിതത്തിലും അങ്ങനെതന്നെ…

ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമാണ് ശ്രീരഞ്ജനി സുന്ദരം. സ്വന്തം യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളാണ് താരം പങ്കിട്ടിട്ടുള്ളത്. ഭര്‍ത്താവ് അമിത് ഒരു സിനിമാനടനാണ്. നിരവധി നടന്മാരെ അഭിമുഖം നടത്തിയിട്ടുള്ള ശ്രീരഞ്ജനി നടന്‍ ജോണ്‍ വിജയ് ഒരു മോശം സ്വഭാവക്കാരന്‍ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫെര്‍ ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് ജോണ്‍ വിജയ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന ചില പെണ്‍കുട്ടികള്‍ക്ക് താന്‍ വ്യക്തിപരമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് താന്‍ നേരിട്ട അനുഭവം വിവരിച്ച് കൊണ്ട് ശ്രീരഞ്ജനി പറഞ്ഞു. ഒരിക്കല്‍ ജോണ്‍ വിജയ് യുമായി ശ്രീരഞ്ജിനി അഭിമുഖം നടത്തിയിരുന്നു. അത് കഴിഞ്ഞു ഒരു മാസത്തിന് ശേഷം അര്‍ദ്ധരാത്രിയില്‍ നടന്‍ ശ്രീരഞ്ജനിയെ ഫോണില്‍ വിളിച്ചു. അഭിമുഖം സംപ്രേഷണം ചെയ്തതിനെ കുറിച്ച് അദ്ദേഹത്തെ അറിയിക്കാത്തതില്‍ അസ്വസ്ഥനാണെന്ന് പറഞ്ഞു. ഈ സമയം…

Read More