ഒന്നിച്ച് മരിക്കാനെത്തി ലോഡ്ജിൽ മുറിയെടുത്തു; യുവതിയുടെ നിലവിളികേട്ട് ജീവനക്കാർ ഓടിയെത്തിയപ്പോൾ യുവാവ് തൂങ്ങിയ നിലയിൽ; യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പത്തനംതിട്ട: അടൂരില്‍ യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവ് ലോഡ്ജിന്‍റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്ത് (31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് യുവതിയുടെ മൊഴി. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു. അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലുള്ള ലോഡ്ജില്‍ തിങ്കളാഴ്ച രാത്രി 9.15 നാണ് സംഭവം. ഞായറാഴ്ച രാവിലെ 10നാണ് ഇരുവരും ഇവിടെ മുറിയെടുത്തത്. ഇന്നലെ രാത്രി 107-ാം നമ്പര്‍ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് ശ്രീജിത്തിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ചെവിക്കുളളില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയില്‍ കണ്ട യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കി;  കാമുകന്‍റെ സുഹൃത്തുക്കൾക്ക് ചേർന്ന്  മാനഭംഗപ്പെടുത്തി;എല്ലാം കാമുകന്‍റെ ഒത്താശയോടെ…

മാവേലിക്കര: ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി അറസ്റ്റിലായതിന് പിന്നാലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലാസ്. തഴക്കര വെട്ടിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് മൈത്രി നഗറില്‍ കരുണയില്‍ പ്രഭാത് (29) ആണ് റിമാന്‍ഡിലായത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം, കൂട്ടബലാല്‍സംഗം ചെയ്തതായി കുറത്തികാട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍, ശൂരനാട് പതാരം സ്വദേശി ജിതിന്‍, അഖില്‍, വിഷ്ണു എന്നീ മൂന്നു പ്രതികള്‍ കൂടിയുണ്ടായിരുന്നു എന്നാല്‍ രണ്ടാം പ്രതി ജിതിന്‍ രണ്ടു ദിവസം മുമ്പ് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിലാണ് കുറത്തികാട് പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.2020 മാര്‍ച്ച് 1 നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഒന്നാം പ്രതി പ്രഭാത്, പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ബലാല്‍സംഗത്തിനിരയാക്കിയതെന്ന് എഫ്ഐആറില്‍ പറയുന്നു. മൂന്നാം പ്രതി അഖില്‍, മാര്‍ച്ച് 1…

Read More

പ്രണയാപേക്ഷ നിരസിച്ച പെണ്‍കുട്ടിയെ  വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു; രക്ഷപ്പെടാനുള്ള മൽപ്പിടുത്തത്തിനിടെ  പെൺകുട്ടിയുടെ  കൈവിരലുകൾ ഒടിഞ്ഞു തൂങ്ങി

പഴയന്നൂർ: പ്രണയാപേക്ഷ നിരസിച്ച കോളജ് വിദ്യാർഥിനിയെ യുവാവ് വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ചു. പെണ്‍കുട്ടിയുടെ ഇടതു തോളിൽ പരിക്കേൽക്കുകയും കൈവിരലുകൾ ഒടിയുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറന്പിലാണ് സംഭവം. പരാതിയെ തുടർന്ന് ചെറുകര മേപ്പാടത്തുപറന്പിൽ ശരത്കുമാറിനെതിരെ (22) പഴയന്നൂർ പോലീസ് കേസെടുത്തു. സംഭവം നടക്കുന്പോൾ പെണ്‍കുട്ടിയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. യുവാവിന്‍റെ ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇടതു തോളിൽ പരിക്കേറ്റത്. പിന്നീട് നടന്ന പിടിവലിയിലാണ് പെണ്‍കുട്ടിയുടെ കൈവിരലുകൾ ഒടിഞ്ഞത്. വൈകീട്ട് അച്ഛൻ വീട്ടിലെത്തിയ ശേഷമാണ് പോലീസിൽ പരാതി നൽകിയത്. ു

Read More