ഇതുപോലത്തെ ഞരമ്പു രോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട് ! കുന്നപ്പള്ളിയ്‌ക്കെതിരേ മുരളീധരന്‍ രംഗത്ത്; എല്‍ദോസിന് ഉപാദികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി…

ലൈംഗികപീഡനക്കേസില്‍ ഒളിവില്‍പ്പോയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍ എംപി. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. പാര്‍ട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ പറഞ്ഞു. അധ്യാപിക നല്‍കിയിട്ടുള്ള പീഡനക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദീകരണം നല്‍കിയാലും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ആലോചന. കേസില്‍ ഉള്‍പ്പെട്ടതിന് പുറമേ ഒളിവില്‍ പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും…

Read More

15കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം ! തമിഴ്‌നാട്ടിലേക്ക് മുങ്ങിയ രണ്ടു പ്രതികളെ പോലീസ് പിടികൂടി…

15 വയസുകാരിയായ ബംഗാള്‍ സ്വദേശിനി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗംചെയ്ത കേസില്‍ ഒളിവില്‍ പോയ രണ്ട് പ്രതികളെ പോലീസ് പിടികൂടി. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്നാട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ റിമാന്‍ഡുചെയ്തു. നാലുപേര്‍ തന്നെ ബലാത്സംഗം ചെയ്തെന്നും രണ്ടുപേര്‍ അതിന് സഹായം നല്‍കുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ അല്‍പ്പം ദൂരെയുള്ള സ്വകാര്യ ഏലത്തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ക്കൊപ്പം പെണ്‍കുട്ടി ഇവിടേക്ക് എത്തിയത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുവരും സംസാരിച്ചിരിക്കവെ പ്രതികള്‍ സംഭവസ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച്…

Read More

ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേയുള്ളൂ…ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക…ഇരകള്‍ മാറി കൊണ്ടേ ഇരിക്കും…കുറിപ്പ് വൈറല്‍…

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെയുള്ള ലൈംഗിക പീഡനക്കേസാണ് ഇപ്പോള്‍ മലയാള സിനിമ മേഖലയിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാവിഷയം. യുവനടിയാണ് താരത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടൊപ്പം വേറെയും ആരോപണങ്ങള്‍ വിജയ് ബാബുവിനെതിരേ ഉയരുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് നടന്‍ രാജ്യം വിടുകയും ചെയ്തു. സിനിമയ്ക്ക് അകത്തും പുറത്തും പലരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തുന്നുണ്ട്. സംഭവത്തില്‍ താനാണ് ഇരയെന്നു കാട്ടി വിജയ് ബാബു ലൈവില്‍ വന്നിരുന്നു. അതില്‍ അതിക്രമത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന് നടനെതിരേ വേറെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിജയ് ബാബുവിന്റെ പേരെടുത്ത് പറയാതെയാണ് അഖിലിന്റെ പോസ്റ്റ്. അഖിലിന്റെ പോസ്റ്റ് ഇങ്ങനെ… ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകള്‍ മാറി കൊണ്ടേ ഇരിക്കും. മറ്റാരുടെയോ ചൂണ്ടയില്‍…

Read More

കേരളത്തിലും ‘മാംസക്കച്ചവട കേന്ദ്രങ്ങള്‍’ നടത്തി ! ബംഗളുരുവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ കോഴിക്കോട്ടുനിന്നു കണ്ടെത്തിയ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ബംഗളുരുവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട്ടു നിന്നും കണ്ടെത്തിയതിനു പിന്നാലെ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുകയാണ്. ഇന്ന് അന്വേഷണം സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും. പ്രതികള്‍ കര്‍ണാടകയിലും തെലങ്കാനയിലും നടത്തിയതിനു സമാനമായ ലൈംഗിക വ്യാപാരകേന്ദ്രങ്ങള്‍ കേരളത്തിലും നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി മുഹമ്മദ് ബാബുവാണ് ഇതിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ധാക്ക സ്വദേശിനിയായ യുവതി യുഎഇയിലേക്ക് പോയത്. ജോലി ആവശ്യം പോകുകകയാണെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് അവിടെ ഡാന്‍സ് ബാറിലടക്കം ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു. അവിടെ ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച യുവതി അവരുമായി തെറ്റിയ ശേഷം കോഴിക്കോട് മാസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു. ്അതിനിടെ സാമ്പത്തിക…

Read More

യുവാക്കളുടെ പേരില്‍ പീഡനപരാതി നല്‍കാന്‍ യുവതിയെ സഹായിച്ചു ! ഒടുവില്‍ അതേ യുവതി നല്‍കിയ പരാതിയില്‍ ബലാല്‍സംഗത്തിന് അറസ്റ്റിലുമായി; പയ്യോളിയില്‍ നടന്ന നാടകീയ സംഭവം ഇങ്ങനെ…

പയ്യോളി: രണ്ടു യുവാക്കള്‍ പീഡിപ്പിച്ചതിന് പോലീസില്‍ പരാതി നല്‍കാന്‍ യുവതിയെ സഹായിച്ചയാള്‍ ഒടുവില്‍ പീഡനത്തിന് അറസ്റ്റില്‍. അതേ യുവതിയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയതെന്നതാണ് കൗതുകം. പയ്യോളി പോലീസ് അറസ്റ്റ് ചെയ്ത കീഴൂര്‍ കുന്നുംപുറത്ത് മുഹമ്മദിനെ (37) പേരാമ്പ്ര കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പള്ളിക്കരയിലെ 35 വയസ്സുള്ള വീട്ടമ്മയാണ് പരാതിക്കാരി. ഇവരുടെ ഭര്‍ത്താവ് ഏഴുവര്‍ഷമായി ഗള്‍ഫിലാണ്. വീട് നിര്‍മാണത്തിന് ഭര്‍ത്താവ് ചുമതലപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ബന്ധുവായ മുഹമ്മദിനെ. വീട് നിര്‍മാണത്തിന് കല്ല് ഇറക്കാന്‍ വന്ന രണ്ടുപേര്‍ മാനഭംഗപ്പെടുത്തിയതായും സ്വര്‍ണം കവര്‍ന്നതായും യുവതി കഴിഞ്ഞമാസം 21-ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കീഴരിയൂര്‍ തൂങ്കുഴിയില്‍ അന്‍സാറിനെ (27) പയ്യോളി സി.ഐ. പി. നാരായണന്‍, എസ്.ഐ. കെ. പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. അന്‍സാറിനൊപ്പം ഉണ്ടായിരുന്ന വയനാട് സ്വദേശിയും മേപ്പയ്യൂരില്‍ താമസക്കാരനുമായ യൂനസ്…

Read More