സ്റ്റുഡന്റ് പോലീസിനെ ‘പോലീസുകാരന്‍’ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി ! കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടിയുടെ ഇടപെടലില്‍ തിരക്കിട്ട നീക്കം…

സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പോലീസുകാരന്‍ ലൈംഗികചൂഷണത്തിനിരയാക്കാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് സംഭവം. കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും സിപിഎം അനുകൂലിയായ ഇയാള്‍ക്കെതിരേ ഇതുവരെ യാതൊരു വകുപ്പ്തല നടപടിയും എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം പരിധിയില്‍ താമസിക്കുന്ന 45കാരന്‍ പോക്‌സോ കേസ് ചുമത്താവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെങ്കിലും ഇയാള്‍ക്കെതിരേ കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്കാധാരം. നിലവില്‍ റെയില്‍വേ പോലീസിലാണ് ഇയാള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലെ ഒരു പോളിംഗ് ബൂത്തില്‍ ഇയാളെ സ്‌പെഷല്‍ ഡ്യൂട്ടിയ്ക്കിട്ടിരുന്നു. അതേ ബൂത്തില്‍ നിയോഗിക്കപ്പെട്ട സ്റ്റുഡന്റ് പോലീസിനെ തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രിയില്‍ സ്‌കൂളില്‍ ഒരുക്കിയ ബൂത്തില്‍ അര്‍ധരാത്രിയില്‍ ഉറങ്ങാന്‍ കിടക്കവെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി ബഹളമുണ്ടാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കേസ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയതോടെ കേസ് ഒത്തു…

Read More