സ്വീഡനിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരോട് ! നിങ്ങള്‍ ഉദ്ദേശിക്കുന്ന ‘മത്സരത്തില്‍’ പങ്കെടുക്കുക അത്ര എളുപ്പമല്ല…

കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് സ്വീഡനിലെ ‘സെക്‌സ് ചാമ്പ്യന്‍ഷിപ്പ്’. പൊതുവെ ഇത്തരം കാര്യങ്ങളില്‍ ലേശം കൗതുകം കൂടുതലായുള്ളവരാണ് മലയാളികള്‍ എന്നറിയാമല്ലോ…അതിനാല്‍ തന്നെ ട്രോളുകള്‍ പിറക്കാന്‍ അധികം താമസമുണ്ടായില്ല. ജൂണ്‍ എട്ടാം തിയതി സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ യൂറോപ്പിലെ തന്നെ ആദ്യ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറും എന്നായിരുന്നു വാര്‍ത്ത. ട്വിറ്ററിലാണ് വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത് സ്വീഡിഷ് ഫെഡറേഷന്‍ ഓഫ് സെക്സിന്റെ ചെയര്‍മാന്‍ ഡ്രാഗന്‍ ബ്രാറ്റിച്ച് നല്‍കിയ അപേക്ഷ സ്വീഡനിലെ നാഷണല്‍ സ്‌പോര്‍ട്‌സ് കോണ്‍ഫെഡറേഷന്‍ നിരസിച്ചത് മുതലാണ് കാര്യങ്ങളുടെ തുടക്കം. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വീഡിഷ് മാധ്യമ റിപോര്‍ട്ടുകള്‍ അനുസരിച്ച്, തെക്കന്‍ സ്വീഡനില്‍ നിരവധി സ്ട്രിപ്പ് ക്ലബ്ബുകള്‍ നടത്തുന്ന ബ്രാറ്റിച്ച് നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷനില്‍ അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കുകയും, തങ്ങള്‍ക്കും ഒരു സംഘടനാ നമ്പറുണ്ടെന്നും മറ്റേതൊരു കായിക വിനോദവും പോലെയാണ് സെക്സും എന്ന് ഇദ്ദേഹം…

Read More

അല്‍ഷിമേഴ്‌സ് ബാധിച്ച 74കാരിയെ തനിച്ച് നാടുകടത്താന്‍ സ്വീഡന്‍ ! നടക്കാനോ സംസാരിക്കാനോ കഴിയില്ല; പ്രതിഷേധം വ്യാപകമാവുന്നു…

അല്‍ഷിമേഴ്‌സ് ബാധിതയെ നാടുകടത്താനൊരുങ്ങി സ്വീഡിഷ് ഭരണകൂടം. കാതലിന്‍ പൂള്‍ എന്ന 74 കാരിയെയാണ് ബന്ധുക്കള്‍ക്കരികില്‍ നിന്ന് വേര്‍പ്പെടുത്തി നാടുകടത്താന്‍ ഭരണകൂടം തീരുമാനിച്ചത്. ഇവര്‍ക്ക് തനിച്ചു നടക്കാനോ സംസാരിക്കാനോ കഴിയില്ല. ബിട്ടീഷ് വംശജയായ കാതലിന്റെ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരേയുള്ള ഈ തീരുമാനം. പരസഹായമില്ലാതെ സ്വന്തം കാര്യം പോലും ചെയ്യാനാവാത്ത വൃദ്ധയെ തനിച്ച് നാടുകടത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്. സ്വീഡനില്‍ താമസമാക്കിയ മകന്‍ വെയിനിനും ഭാര്യയ്ക്കും ചെറുമക്കള്‍ക്കുമൊപ്പം ജീവിക്കാനായി 18 വര്‍ഷം മുന്‍പാണ് വിധവയായ കാതലിന്‍ ഇവിടെ എത്തിയത്. പിന്നീട് ഏറെക്കാലം ഇവര്‍ക്കൊപ്പം സന്തോഷത്തോടെ കാതലിന്‍ ജീവിക്കുകയും ചെയ്തു. 11 വര്‍ഷം മുന്‍പാണ് കാതലിന് മറവിരോഗം ബാധിച്ചത്. ഒരു വര്‍ഷത്തെ ചികിത്സയ്ക്കുശേഷം കെയര്‍ ഫോമിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷമായി ഈ കെയര്‍ ഹോമിലാണ് കാതലിന്റെ ജീവിതം. നിലവില്‍ കിടപ്പുരോഗിയായി മാറിയ കാതലിന് ദിനചര്യകള്‍…

Read More

കോവിഡ് ചതിച്ചാശാനേ… സ്വീഡനില്‍ കടുത്ത ബീജ ക്ഷാമം; ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയവഴി വന്‍ ക്യാമ്പെയ്ന്‍…

കോവിഡ് ലോകത്തിന്റെ വിവിധയിടങ്ങളെ വിവിധ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ദാരിദ്യവും തൊഴിലില്ലായ്മയും മാനസിക പ്രശ്‌നങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ കോവിഡ് വ്യാപനം സ്വീഡനെ മറ്റൊരു വലിയ പ്രശ്‌നത്തിലാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരി മൂലം പുരുഷന്‍മാര്‍ ബീജദാനത്തിന് എത്താത്തതിനാല്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്. നിലവില്‍ ബീജങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ ഞങ്ങള്‍ക്ക് ആവശ്യത്തിന് ബീജ ദാതാക്കളില്ല എന്നതാണ് പ്രശ്നമെന്ന് ഗോതെന്‍ബെര്‍ഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റ് മേധാവി ആന്‍ തുരിന്‍ ജെല്‍ബെര്‍ഗ് പറഞ്ഞു. ബീജങ്ങള്‍ ലഭ്യമാവുന്നതിനുള്ള കാലതാമസമാണ് പ്രശ്നം. കുറവ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അസിസ്റ്റഡ് ഗര്‍ഭധാരണത്തിനുള്ള കാത്തിരിപ്പ് സമയം ഏകദേശം ആറുമാസം എന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 30 മാസം വരെ വര്‍ധിച്ചു എന്നാണ്. അതിനാല്‍ തന്നെ ഗര്‍ഭധാരണം ആവശ്യമുള്ളവരെ കൃത്യമായ ഒരു സമയമോ തീയതിയോ അറിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം പലരുടെയും ചികിത്സകള്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. സ്വീഡനിലെ…

Read More

തിരുവനന്തപുരത്ത് കാണാതായ ജര്‍മന്‍ യുവതിയെ തേടി അന്വേഷണ സംഘം സ്വീഡനിലേക്ക് ! ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തീരുമാനം…

തിരുവനന്തപുരത്ത് നിന്നും കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം സ്വീഡനിലേക്ക്. ഇതിനായുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ലിസയ്ക്ക് ഒപ്പം ഇവിടെ വിമാനമിറങ്ങിയ യുകെ പൗരന്‍ മുഹമ്മദ് അലിയെ നേരില്‍ കണ്ടു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നേരിട്ട് പോയി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സ്വീഡനിലേക്കു പോകാനുള്ള അനുമതിയും മറ്റു നടപടികളും നിലവില്‍ കേന്ദ്ര പരിഗണനയിലാണ്.കേന്ദ്രത്തില്‍ നിന്നു അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ അന്വേഷണ സംഘത്തിലെ രണ്ടുപേര്‍ സ്വീഡനിലേക്കു പറക്കും. ഇന്റര്‍പോളിന്റെ സഹായത്തോടെ മുഹമ്മദ് അലിയെ ചോദ്യം ചെയ്യാനും പുതിയ വിവരങ്ങള്‍ ശേഖരിക്കാനുമാണ് തീരുമാനം. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സംഘം സ്വീഡനിലേക്ക് പോകുമെന്നാണ് വിവരം. മാര്‍ച്ച് ഏഴിന് തലസ്ഥാനത്ത് എത്തിയ ലിസയെ അഞ്ചു മാസമായിട്ടും കണ്ടെത്താന്‍ പൊലീസിന്…

Read More