കല്യാണസമയത്ത് എന്റെ സഹോദരിമാരും വിക്കിയുടെ കൂട്ടുകാരും തമ്മില്‍ പൊരിഞ്ഞ അടിയുണ്ടായി ! വെളിപ്പെടുത്തലുമായി കത്രീന കൈഫ്…

ബോളിവുഡിലെ മിന്നും ജോഡികളാണ് കത്രീനകൈഫും വിക്കി കൗശലും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തെ സ്വകാര്യ ചടങ്ങില്‍വച്ചായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിനിടെ വലിയ വഴക്കുണ്ടായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കത്രീന ഇപ്പോള്‍. പുതിയ ചിത്രമായ ഫോണ്‍ ബൂത്തിലെ പ്രമോഷന്റെ ഭാഗമായുള്ള കപില്‍ ശര്‍മ ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. തന്റെ സഹോദരിമാരും വിക്കിയുടെ സുഹൃത്തുക്കളും തമ്മിലായിരുന്നു അടി പൊട്ടിയത്. എന്നാണ് കത്രീന പറഞ്ഞത്. വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന ജൂതായ് ചുപായ് ട്രഡീഷന്റെ ഭാഗമായിട്ടായിരുന്നു സംഭവം. വരന്‍ മണ്ഡപത്തില്‍ കയറുന്ന സമയത്ത് വധുവിന്റെ സഹോദരിമാര്‍ ചേര്‍ന്ന് ചെരുപ്പ് ഒളിച്ചുവെക്കുന്ന രീതിയാണിത്. എന്റെ പിന്നില്‍ ഞാന്‍ വലിയ ഒച്ചകേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് എല്ലാവരും ഇടികൂടുന്നതാണ്. എല്ലാവരും ഷൂസിനു വേണ്ടിയുള്ള പിടിവലിയിലായിരുന്നു. എന്റെ സഹോദരിമാരും വിക്കിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ശരിക്ക് അടികൂടുകയായിരുന്നു അവര്‍. കത്രീന പറഞ്ഞു. അടിയില്‍…

Read More