വിവാഹത്തിന് വെള്ള വസ്ത്രം ധരിക്കാന്‍ വധുവിനെ അനുവദിക്കരുതെന്ന് വരന്‍ ! കാരണം കേട്ട് കണ്ണുതള്ളി ആളുകള്‍…

വിവാഹച്ചടങ്ങുകള്‍ സംബന്ധിച്ച് നിരവധി രസകരമായ സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുക പതിവാണ്. ഇപ്പോഴിതാ വിവാഹത്തെ സംബന്ധിച്ച് ഒരു അപൂര്‍വ്വ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലാണ് കഴിഞ്ഞദിവസം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി വിവാഹവുമായി ബന്ധപ്പെട്ട ഏറെ വിഷമകരമായ ഒരു കാര്യം പങ്കുവെച്ചത്. വിവാഹത്തിന് വെള്ള വസ്ത്രം ധരിക്കാന്‍ വധുവിനെ വരന്‍ അനുവദിക്കില്ലത്രേ. വെള്ളം വസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തതിന്റെ കാരണവും യുവതി ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. വെള്ളവസ്ത്രം ധരിച്ചാല്‍ വധു ഒരു പരിശുദ്ധയായ സ്ത്രീയാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുമെന്നും അങ്ങനെയല്ലെന്ന് വിവാഹത്തില്‍ പങ്കെടുക്കുന്ന എല്ലാവരും അറിയണമെന്ന വാശിയിലാണത്രേ വരന്‍ അത്തരം ഒരു തീരുമാനമെടുത്തത്. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. കൂടാതെ എട്ടു മാസങ്ങള്‍ക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയവും നടത്തിയിരുന്നു. ഇത്രയും കാലത്തെ പരിചയമുണ്ടായിരുന്നിട്ടും…

Read More