പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഓട്ടോഡ്രൈവറെ അറസ്റ്റ്ചെയ്തു. ഇയാൾക്കെതിരേ പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാരം കടാങ്കോട് സ്വദേശി വി.കെ. ജിജിലിനെ (22) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്ചെയ്തത്. 16ന് അർധരാത്രിയാണ് വിദ്യാർഥിനിയെ വീട്ടിൽനിന്നും ജിജിൽ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയി വാരത്തുള്ള സ്വന്തം വീട്ടിൽ പാർപ്പിക്കുകയായിരുന്നു. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി വാരത്തുള്ള വീട്ടിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് പോലീസ് എത്തി കുട്ടിയെ മോചിപ്പിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് വാരത്തുള്ള പ്രതിയുടെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് ടൗൺ എസ്ഐ പ്രജീഷ് അറസ്റ്റ്ചെയ്തത്.

Related posts